Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെല്ലൂരില്‍ റസിഡന്‍ഷ്യല്‍ പ്രദേശത്ത് മുസ്ലിം പള്ളി; എതിര്‍ത്ത ഹിന്ദു വ്യാപാരികള്‍ക്ക് വധഭീഷണി

തമിഴ്‌നാട്ടിലെ വെല്ലുരില്‍ ഒരു റസിഡന്‍ഷ്യല്‍ പ്രദേശത്ത് മുസ്ലിം പള്ളി പണിയുന്നതിനെതിരെ വ്യാപകപ്രതിഷേധം. ഈ പ്രതിഷേധത്തില്‍ പങ്കെടുത്ത ഹിന്ദു വ്യാപാരികള്‍ക്ക് വധഭീഷണി എത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 04:06 pm IST
inIndia

വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലുരില്‍ ഒരു റസിഡന്‍ഷ്യല്‍ പ്രദേശത്ത് മുസ്ലിം പള്ളി പണിയുന്നതിനെതിരെ വ്യാപകപ്രതിഷേധം. ഈ പ്രതിഷേധത്തില്‍ പങ്കെടുത്ത ഹിന്ദു വ്യാപാരികള്‍ക്ക് വധഭീഷണി എത്തുന്നു.

ഡിഎംകെയുടെ വിജയത്തോടെ ഹിന്ദു ഭൂരിപക്ഷപ്രദേശങ്ങള്‍ പള്ളികള്‍ ഉയര്‍ത്തുന്ന പ്രവണത കൂടിവരുന്നതായി ആരോപണമുണ്ട്. വെല്ലൂരിലെ ഗാന്ധിറോഡിലെ സര്‍ക്കാര്‍ മണ്ഡി തെരുവാണ് ഫിബ്രവരി 25ന് പുതിയ പള്ളിയുടെ പണിയെ എതിര്‍ത്തതോടെ സംഘര്‍ഷപ്രദേശമായി മാറിയത്. വേണ്ടത്ര അനുമതിയില്ലാതെയാണ് പള്ളി ഉയര്‍ത്തുന്നതെന്ന് ആരോപണമുണ്ട്.

‘1866 മുതല്‍ ഇവിടെ പള്ളിയുണ്ടെന്നും ഇതിന് റവന്യുരേഖയും വഖഫ് ബോര്‍ഡ് രേഖകളും ഉണ്ട്. ഹിന്ദു മുന്നണി ഇവിടെ മതസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.’- ദ്രാവിഡ മുസ്ലിം മുന്നേറ്റ കഴകം പ്രസിഡന്‍റ് ജി.എസ്. ഇഖ്ബാല്‍ പറയുന്നു.

‘വിവരാവകാശ രേഖപ്രകാരം ഒരു അബ്ദുള്‍ റഹിം ഒരു കെട്ടിടത്തിന് വസ്തുനികുതി അടക്കുന്നുണ്ട്. ഇത് വീട്ട്‌കെട്ടിടമാണെങ്കിലും മുന്‍പില്‍ ജ്യൂസ് കട നടത്തുന്നുണ്ട്. ഇവിടെ നമാസിന് നിരവധി ആളുകള്‍ എത്തുകയും റോഡില്‍ തന്നെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് വലിയ ട്രാഫിക് തലവേദന സൃഷ്ടിക്കുന്നു’- പത്രപ്രവര്‍ത്തകനായ എസ്. രാജേഷ് റാവു പറയുന്നു.

‘പള്ളിയെ എതിര്‍ക്കുന്ന ഹിന്ദു വ്യാപാരികള്‍ നേരിട്ടും അല്ലാതെയും വധഭീഷണി നേരിടുന്നു. ജാതീയ, രാഷ്‌ട്രീയ അടിസ്ഥാനത്തില്‍ ഹി്ന്ദുവ്യാപാരികളെ വിഭജിക്കാനും ശ്രമം നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ സമരം ചെയ്യുന്ന വ്യാപാരികള്‍ക്ക് നേരെ വലിയ തോതില്‍ ദുഷ്പ്രചാരണം നടക്കുന്നു. നേരത്തെ എ ഐഎഡിഎംകെ ഭരണത്തില്‍ ഇത്തരം പ്രവണതകള്‍ കുറവായിരുന്നു. എന്നാല്‍ ഡിഎംകെ ഇപ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പ് കൂടി വിജയിച്ചതോടെയാണ് മുസ്ലിം പള്ളി പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായിരിക്കുന്നത്.’- രാജേഷ് റാവു വിശദീകരിക്കുന്നു.

വാട്‌സാപ്പില്‍ രാജേഷ് റാവുവും ഹബീബും പള്ളി നിര്‍മ്മാണത്തെ വാട്‌സാപ്പില്‍ എതിര്‍ക്കുന്നു. ചെങ്കല്‍പേട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയതിന് ഒരു ദിവസം മുന്‍പ് ആര്‍ഡിഎ വിഷ്ണുപ്രിയ ഫിബ്രവരി 25ന് തന്നെ തര്‍ക്കഭൂമിയില്‍ പ്രാര്‍ത്ഥന അനുവദിച്ച് ഈ ഫയല്‍ അടച്ചു. വേണ്ടത്ര അന്വേഷണം നടത്താതെയാണ് അവര്‍ ഇത് ചെയ്തതെന്ന് ആരോപണമുണ്ട്.

‘സതുവച്ചേരിയില്‍ ഭൂമി വാങ്ങി 2008ല്‍ മുസ്ലിം പള്ളി പണിയാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഹിന്ദുമുന്നണി 2011 വരെ നീളുന്ന സമരം ഇതിനെതിരെ നടത്തിയതോടെ ഈ പദ്ധതി ഉപേക്ഷിച്ചു. ഈ സമരം നയിച്ച വെള്ളയ്യനും അരവിന്ദ റെഡ്ഡിയും ഇസ്ലാമിക് മൗലികവാദികളാല്‍ കൊല്ലപ്പെട്ടു. ഡിഎംകെയിലെ മുസ്ലിങ്ങള്‍ ഇപ്പോള്‍ പള്ളി പണിയുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഡിഎംകെയിലെ ഹിന്ദുക്കളാകട്ടെ മുസ്ലിങ്ങളുമായി മൈത്രി വേണമെന്ന അഭിപ്രായത്തില്‍ വിട്ടുവീഴ്ചക്കൊരുങ്ങുകയും മറ്റുള്ളവരെ ഇതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ‘- പത്രപ്രവര്‍ത്തകന്‍ രാജേഷ് പറയുന്നു.

ഹിന്ദു നേതാക്കളായ മഹേഷിനും മറ്റും എതിരെ വന്‍തോതില്‍ ദുഷ്പ്രചാരണങ്ങള്‍ നടക്കുന്നു. മഹേഷിനെ ലക്ഷ്യമാക്കിയേക്കാമെന്ന് പത്രപ്രവര്‍ത്തകന്‍ രാജേഷ് പറയുന്നു.

Tags: ഹിന്ദു മുന്നണിവെല്ലൂര്‍hindumosquedeathവരുമാനംതമിഴ്നാട്Revenue departmentനമാസ്വഖഫ് ബോര്‍ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

പുതിയ വാര്‍ത്തകള്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.