Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാരിയും പൊട്ടും അണിഞ്ഞ് പത്രപ്രവര്‍ത്തക റുബിക ലിയാഖത്; ഹിജാബ് ധരിയ്‌ക്കാത്തതിന് റുബികയ്‌ക്കെതിരെ തിരിഞ്ഞ് തീവ്ര ഇസ്ലാം വാദികള്‍

സാരിയും പൊട്ടുമണിഞ്ഞ് കാറോടിക്കുന്ന ചിത്രം പങ്കുവെച്ച പത്രപ്രവര്‍ത്തക റുബിക ലിഖായതിന് നേരെ തീവ്ര ഇസ്ലാംവാദികളുടെ സൈബര്‍ ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2022, 05:20 pm IST
in India

ന്യൂദല്‍ഹി; സാരിയും പൊട്ടുമണിഞ്ഞ് കാറോടിക്കുന്ന ചിത്രം പങ്കുവെച്ച പത്രപ്രവര്‍ത്തക റുബിക ലിഖായതിന് നേരെ തീവ്ര ഇസ്ലാംവാദികളുടെ സൈബര്‍ ആക്രമണം.

അണിഞ്ഞൊരുങ്ങിയ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ഡ്രൈവര്‍ സീറ്റില്‍ ഇരിക്കാന്‍ പാടില്ല എന്ന് ആളുകള്‍ വിചാരിക്കുന്നത് എന്തുകൊണ്ട്? നിങ്ങള്‍ അണിഞ്ഞൊരുങ്ങിയാലും ഇല്ലെങ്കിലും സ്റ്റിയറിംഗ് നിങ്ങളുടെ കൈകളില്‍ ഭദ്രമായിരിക്കും’ – റുബിക ലിയാഖത്ത് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച ടീറ്റാണിത്.  മുടിയില്‍ മുല്ലപ്പൂവും നെറ്റിയില്‍ പൊട്ടും സാരിയും അണിഞ്ഞ് കാറോടിക്കുന്ന സ്വന്തം ഫോട്ടോയും റുബിക ലിയാഖത് ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.

ഉടനെ തീവ്രഇസ്ലാംവാദികള്‍ റുബികയ്‌ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങി. ഇസ്ലാം വിരുദ്ധ വേഷം ധരി്ച്ചതിനാണ് ഒട്ടേറെപ്പേര്‍ റുബികയെ വിമര്‍ശിച്ചത്. എന്തുകൊണ്ട് ഹിജാബ് ധരിച്ചില്ല എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. നേരത്തെ ഹിജാബ് വിവാദമുണ്ടായപ്പോള്‍ അതിനെ എതിര്‍ത്ത പത്രപ്രവര്‍ത്തക കൂടിയാണ് റുബിക ലിയാഖത്. സ്‌കൂളുകളില്‍ യൂണിഫോമാണ് ധരിയ്‌ക്കേണ്ടതെന്നും അതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നുമുള്ള അഭിപ്രായക്കാരിയാണ് റുബിക ലിയാഖത്.

‘സാരിയില്‍ നിങ്ങള്‍ കൂളാണ്. പക്ഷെ സാരിയില്‍ നിങ്ങളെ ഒതു തോന്ന്യാസിയെപ്പോലെ തോന്നിക്കും. നിങ്ങള്‍ നിങ്ങളുടെ താല്‍പര്യമനുസരിച്ച് സാരിയണിഞ്ഞു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ച് ഹിജാബ് ധരിക്കാന്‍ കഴിയുന്നില്ല.’- ഇതായിരുന്നു ഫിറോസ് ഖാന്‍ എന്നയാളുടെ പ്രതികരണം.

‘നിങ്ങള്‍ക്ക് മേക്കപ്പണിഞ്ഞ് കാര്‍ ഓടിക്കാം. പക്ഷെ നിങ്ങള്‍ക്ക് ഹിജാബ് അണിഞ്ഞ് പഠിക്കാന്‍ കഴിയില്ല’- മറ്റൊരു ഇസ്ലാമിസ്റ്റ് പറയുന്നു. ഹിജാബിന്റെ പേരില്‍ ഒരു ആള്‍ക്കൂട്ട ഉന്മാദം സൃഷ്ടിക്കാന്‍ ഇസ്ലാമിസ്‌ററുകള്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് റുബിക ലിയാഖതിനെതിരായ സൈബര്‍ ആക്രമണം.

Tags: കര്‍ണ്ണാടക ഹിജാബ് വിവാദംഹിജാബ് അനുകൂല റാലിഹിജാബ് നിരോധനംറുബിക ലിയാഖത്ഐഎസ്Hijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംwomen empowermentislamistsമാധ്യമപ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

Main Article

വനിതാ സംവരണം: സമയം ആഗതമായി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.