Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി വിളിച്ചു, ഗുരുദേവ് പറഞ്ഞു; ജ്ഞാനക്ഷേത്രങ്ങള്‍ അഭയക്ഷേത്രങ്ങളായി, 650 കിടക്കകളടക്കം സജ്ജമാക്കി ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍

പ്രധാനമന്ത്രി വിളിക്കുമ്പോള്‍ ആര്‍ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ ശിഷ്യരുമായി ചര്‍ച്ചയിലായിരുന്നു. ശിവരാത്രിത്തലേന്ന് അര്‍ധരാത്രി പിന്നിട്ടപ്പോഴാണ് നരേന്ദ്രമോദിയുടെ സന്ദേശമെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 09:45 am IST
in India

കൊച്ചി: മഹാശിവരാത്രിയില്‍ സേവാനിരതരായി ആയിരങ്ങള്‍ ഉക്രൈന്‍ യുദ്ധഭൂമിയിലും അതിര്‍ത്തി മേഖലകളിലും സര്‍വസജ്ജരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ നിര്‍ദേശവും ആഹ്വാനവും പ്രേരണയായിരുന്നു. യൂറോപ്പിലുടനീളമുള്ള ജ്ഞാനക്ഷേത്രങ്ങള്‍ ആ രാത്രി മുതല്‍ അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് അഭയക്ഷേത്രങ്ങളാകാന്‍ സജ്ജരായി.  

പ്രധാനമന്ത്രി വിളിക്കുമ്പോള്‍ ആര്‍ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ ശിഷ്യരുമായി ചര്‍ച്ചയിലായിരുന്നു. ശിവരാത്രിത്തലേന്ന് അര്‍ധരാത്രി പിന്നിട്ടപ്പോഴാണ് നരേന്ദ്രമോദിയുടെ സന്ദേശമെത്തിയത്. ‘നമ്മുടെ കുട്ടികള്‍ അവിടെ കുടുങ്ങിയിരിക്കുന്നു, വേദനാജനകമാണത്. അവരെ സുരക്ഷിതരായി എത്തിക്കാന്‍ ആശ്രമത്തിന്റെ സഹായം വേണം.’ പത്ത് മിനിട്ടിനുള്ളില്‍ ഗുരുദേവ് പ്രധാനമന്ത്രിക്ക് മറുപടി നല്കി. പോളണ്ട് അതിര്‍ത്തിയില്‍ അറുനൂറ്റന്‍മ്പത് പേര്‍ക്കുള്ള കിടക്കകളടക്കം സജ്ജമാക്കി ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍ തയ്യാറായിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശി സ്വാമി ജ്യോതിര്‍ മയ ആയിരുന്നു ചുമതലക്കാരന്‍. വിവരമറിഞ്ഞപ്പോള്‍ പ്രധാനമന്ത്രി വളരെയധികം സന്തോഷം പ്രകടിപ്പിച്ചുവെന്ന് ശ്രീശ്രീ രവിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സേവാഭാരതിയുടെ ആഗോള പ്രസ്ഥാനമായ സേവാ ഇന്റര്‍ നാഷണലും ഹിന്ദു സ്വയംസേവക് സംഘവും ഒക്കെ യൂറോപ്പിലുടനീളം മരുന്നും ഭക്ഷണവും വിശ്രമകേന്ദ്രങ്ങളുമൊരുക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമായി നിന്നിരുന്നു. അതിനൊപ്പം ജ്ഞാനക്ഷേത്രങ്ങള്‍ കൂടി അഭയമായതോടെ വളരെ വേഗമാണ് ആശങ്കകള്‍ അകന്നത്.  

പോളണ്ട്, ഹംഗറി, റൊമാനിയ, ബള്‍ഗേറിയ, സ്ലൊവേനിയ തുടങ്ങി എല്ലായിടത്തെയും ജ്ഞാനക്ഷേത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി തുറന്നു. എല്ലാ സൗകര്യവുമൊരുക്കി. കടുത്ത മഞ്ഞുകാലത്താണ് യുദ്ധം. ബെഡ്, ബ്ലാങ്കറ്റ്, ഭക്ഷണം… നാട്ടുകാരും സേവനത്തിനെത്തി. അതില്‍ യൂറോപ്യന്മാരും ഉണ്ട്. ആര്‍ട് ഓഫ് ലിവിങ് ഹെല്പ് ലൈന്‍ ആരംഭിച്ചു. ഒരു പ്രയാസവുമില്ലാതെ ആര്‍ക്കും സമീപിക്കാനുള്ള സാഹചര്യം ഒരുക്കി. ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍, ടീച്ചര്‍മാര്‍, സ്വയംസേവകര്‍, കാര്യകര്‍ത്താക്കള്‍ എല്ലാവരും രാപകലില്ലാതെ പ്രവര്‍ത്തനനിരതരായെന്ന് വിവരങ്ങള്‍ അന്വേഷിച്ച മലയാളം മാധ്യമപ്രവര്‍ത്തകരോടും ശ്രീശ്രീ രവിശങ്കര്‍ വ്യക്തമാക്കി.  

ചിലര്‍ക്ക് അറിയേണ്ടത്, ഒഴിപ്പിക്കല്‍ സര്‍ക്കാര്‍ വേഗമാക്കേണ്ടതല്ലേ, വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ റഷ്യയെ ഇന്ത്യ അപലപിക്കേണ്ടതല്ലേ എന്നൊക്കെയായിരുന്നു. ശ്രീശ്രീ രവിശങ്കറിന്റെ മറുപടി സുവ്യക്തമായിരുന്നു, സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ട്. ഏത് പ്രതിസന്ധിയിലും ഇന്ത്യക്കൊപ്പം നിന്ന നാടാണ് റഷ്യ. ഇന്ത്യന്‍ സര്‍ക്കാരിന് കാര്യങ്ങള്‍ വ്യക്തമായി അറിയാം. വളരെ ആലോചിച്ച് ഉറപ്പിച്ച് തന്നെയാണ് സര്‍ക്കാര്‍ നിലപാട് എടുക്കുന്നത്. സമാധാനം എന്നത് നമ്മുടെ ഡിഎന്‍എയിലുള്ളതാണ്. അതിനുള്ള പരിശ്രമം രാജ്യം നടത്തുകയാണല്ലോ. ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്ന നടപടി സമഗ്രമാണ്. ദേശീയപതാക പിടിക്കണം, ഇന്ത്യക്കാരാണ് എന്ന് പറയണം… ഒരു പ്രശ്‌നവുമുണ്ടാവില്ല.’

Tags: ഉക്രൈന്‍ യുദ്ധംnarendramodiUkrainePrime MinisterSri Sri Ravi Shankar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

World

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

പുതിയ വാര്‍ത്തകള്‍

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.