Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല: കുന്തിപ്പുഴയിലെ മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കാനാവില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

സമീപവാസികളുടെ പരാതി ഉള്ളതിനാല്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം പുറത്ത് പോകാതിരിക്കാന്‍ കോണ്‍ക്രീറ്റ് കെട്ടിടവും ആധുനിക രീതിയില്‍ മത്സ്യ സംസ്‌കരണ സംവിധാനവും അനിവാര്യമാണ്. എന്നാല്‍ അത് സ്ഥാപിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 01:10 pm IST
in Kerala

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കാനാവില്ലെന്ന് നഗരസഭാ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്. വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. വിദഗ്ധസമിതി കണ്ടെത്തിയ കാര്യങ്ങള്‍ പരിഹരിക്കുന്ന മുറയ്‌ക്ക് മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കാമെന്ന് യോഗത്തില്‍ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു.  

മത്സ്യമാര്‍ക്കറ്റില്‍ മതിയായ ശുചിമുറികള്‍ ഇല്ല. എട്ടു ശുചിമുറികള്‍ എങ്കിലും വേണം. എന്നാല്‍ ഇത്  സ്ഥാപിച്ചിട്ടില്ല. മത്സ്യ മാര്‍ക്കറ്റിലേക്കുള്ള വഴിയില്‍ വെളിച്ച സൗകര്യം ഉറപ്പുവരുത്തിയിട്ടില്ല. 15 വൈദ്യുതി കാലുകളില്‍ വെളിച്ചം ഉറപ്പുവരുത്തേണ്ടതാണ്. ഇത് പാലിച്ചിട്ടില്ല.മാര്‍ക്കറ്റിന്റെ അതിരുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി താലൂക്ക് സര്‍വ്വേയില്‍ നിന്നും പുതിയ സ്‌കെച്ച് ഹാജരാക്കേണ്ടതാണ്. അത് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.  

മഴക്കാലത്ത് കുന്തിപ്പുഴയില്‍ നിന്നും മാര്‍ക്കറ്റിലേക്ക് വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ 12 അടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ചുറ്റുമതില്‍ അനിവാര്യമാണ്. ഇത് നിര്‍മ്മിച്ചിട്ടില്ല. മാര്‍ക്കറ്റിലെ മാലിന്യം സമീപമുള്ള വീടുകളിലെ കിണറുകളിലേക്ക് ഒലിച്ചിറങ്ങാന്‍ സാധ്യതയുണ്ട്. ഇതിനായി ചുറ്റുമതില്‍  നിര്‍മ്മിക്കുന്നത് അനിവാര്യമാണ്. എന്നാല്‍ അത് ചെയ്തിട്ടില്ല.

സമീപവാസികളുടെ പരാതി ഉള്ളതിനാല്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം പുറത്ത് പോകാതിരിക്കാന്‍ കോണ്‍ക്രീറ്റ് കെട്ടിടവും ആധുനിക രീതിയില്‍ മത്സ്യ സംസ്‌കരണ സംവിധാനവും അനിവാര്യമാണ്. എന്നാല്‍ അത് സ്ഥാപിച്ചിട്ടില്ല.  

മത്സ്യം കയറ്റി വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം കാണിച്ചിട്ടില്ല. മാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍ എത്തുന്നത് മണ്ണ് പാതയിലൂടെയാണ്. ഇത് കോണ്‍ക്രീറ്റ് ചെയ്യണം. ഈ പ്രവര്‍ത്തിയും നടത്തിയിട്ടില്ല. തുടങ്ങി ഇത്തരത്തില്‍ നിരവധി കാര്യങ്ങളാണ് മാര്‍ക്കറ്റിനെതിരെ വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്.  

എന്നാല്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്ക് എടുത്തെങ്കിലും ഇടത് അംഗങ്ങള്‍ പ്രതികരിച്ചില്ല. ഇതോടെ അടുത്ത അജണ്ടയിലേക്ക് യോഗം നീങ്ങുകയായിരുന്നു. ഇതോടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ശരിയാക്കുന്ന മുറക്ക് മത്സ്യ മാര്‍ക്കറ്റിന്  ലൈസന്‍സ് നല്‍കാമെന്നാണ് നഗരസഭയുടെ നിലപാട്.  

മത്സ്യ മാര്‍ക്കറ്റിന് അനുമതി നല്‍കാത്തതിന്റെ കാരണം ചോദിച്ച് ഹൈക്കോടതി നോട്ടീസ് അയച്ചതിന് ശേഷമുള്ള യോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ചക്ക് വന്നപ്പോള്‍ സിപിഎം അംഗങ്ങള്‍ പ്രതികരിച്ചിരുന്നു. നഗരസഭ അപ്പീല്‍ പോകുമെന്ന് തീരുമാനമെടുത്തതാണ് സിപിഎം അംഗങ്ങള്‍ പ്രശ്‌നമുണ്ടാക്കാന്‍ കാരണമായത്. നഗരസഭക്ക് സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന കാര്യത്തിലും കോടതിയലക്ഷ്യമായതിനാല്‍ ഇക്കാര്യത്തില്‍ സഹകരിക്കാന്‍ ആവില്ല എന്ന നിലപാടിലായിരുന്നു സിപിഎം അംഗങ്ങള്‍. എന്നാല്‍ നഗരസഭയില്‍ ഇതേ വിഷയം ചര്‍ച്ചക്ക് എടുത്തപ്പോള്‍ ഇടത് അംഗങ്ങളെല്ലാം മൗനം പാലിക്കുകയായിരുന്നു.  

Tags: Thrissurനഗരസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.