Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല: കുന്തിപ്പുഴയിലെ മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കാനാവില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

സമീപവാസികളുടെ പരാതി ഉള്ളതിനാല്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം പുറത്ത് പോകാതിരിക്കാന്‍ കോണ്‍ക്രീറ്റ് കെട്ടിടവും ആധുനിക രീതിയില്‍ മത്സ്യ സംസ്‌കരണ സംവിധാനവും അനിവാര്യമാണ്. എന്നാല്‍ അത് സ്ഥാപിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 01:10 pm IST
in Kerala

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കാനാവില്ലെന്ന് നഗരസഭാ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്. വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. വിദഗ്ധസമിതി കണ്ടെത്തിയ കാര്യങ്ങള്‍ പരിഹരിക്കുന്ന മുറയ്‌ക്ക് മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കാമെന്ന് യോഗത്തില്‍ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു.  

മത്സ്യമാര്‍ക്കറ്റില്‍ മതിയായ ശുചിമുറികള്‍ ഇല്ല. എട്ടു ശുചിമുറികള്‍ എങ്കിലും വേണം. എന്നാല്‍ ഇത്  സ്ഥാപിച്ചിട്ടില്ല. മത്സ്യ മാര്‍ക്കറ്റിലേക്കുള്ള വഴിയില്‍ വെളിച്ച സൗകര്യം ഉറപ്പുവരുത്തിയിട്ടില്ല. 15 വൈദ്യുതി കാലുകളില്‍ വെളിച്ചം ഉറപ്പുവരുത്തേണ്ടതാണ്. ഇത് പാലിച്ചിട്ടില്ല.മാര്‍ക്കറ്റിന്റെ അതിരുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി താലൂക്ക് സര്‍വ്വേയില്‍ നിന്നും പുതിയ സ്‌കെച്ച് ഹാജരാക്കേണ്ടതാണ്. അത് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.  

മഴക്കാലത്ത് കുന്തിപ്പുഴയില്‍ നിന്നും മാര്‍ക്കറ്റിലേക്ക് വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ 12 അടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ചുറ്റുമതില്‍ അനിവാര്യമാണ്. ഇത് നിര്‍മ്മിച്ചിട്ടില്ല. മാര്‍ക്കറ്റിലെ മാലിന്യം സമീപമുള്ള വീടുകളിലെ കിണറുകളിലേക്ക് ഒലിച്ചിറങ്ങാന്‍ സാധ്യതയുണ്ട്. ഇതിനായി ചുറ്റുമതില്‍  നിര്‍മ്മിക്കുന്നത് അനിവാര്യമാണ്. എന്നാല്‍ അത് ചെയ്തിട്ടില്ല.

സമീപവാസികളുടെ പരാതി ഉള്ളതിനാല്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം പുറത്ത് പോകാതിരിക്കാന്‍ കോണ്‍ക്രീറ്റ് കെട്ടിടവും ആധുനിക രീതിയില്‍ മത്സ്യ സംസ്‌കരണ സംവിധാനവും അനിവാര്യമാണ്. എന്നാല്‍ അത് സ്ഥാപിച്ചിട്ടില്ല.  

മത്സ്യം കയറ്റി വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം കാണിച്ചിട്ടില്ല. മാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍ എത്തുന്നത് മണ്ണ് പാതയിലൂടെയാണ്. ഇത് കോണ്‍ക്രീറ്റ് ചെയ്യണം. ഈ പ്രവര്‍ത്തിയും നടത്തിയിട്ടില്ല. തുടങ്ങി ഇത്തരത്തില്‍ നിരവധി കാര്യങ്ങളാണ് മാര്‍ക്കറ്റിനെതിരെ വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്.  

എന്നാല്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്ക് എടുത്തെങ്കിലും ഇടത് അംഗങ്ങള്‍ പ്രതികരിച്ചില്ല. ഇതോടെ അടുത്ത അജണ്ടയിലേക്ക് യോഗം നീങ്ങുകയായിരുന്നു. ഇതോടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ശരിയാക്കുന്ന മുറക്ക് മത്സ്യ മാര്‍ക്കറ്റിന്  ലൈസന്‍സ് നല്‍കാമെന്നാണ് നഗരസഭയുടെ നിലപാട്.  

മത്സ്യ മാര്‍ക്കറ്റിന് അനുമതി നല്‍കാത്തതിന്റെ കാരണം ചോദിച്ച് ഹൈക്കോടതി നോട്ടീസ് അയച്ചതിന് ശേഷമുള്ള യോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ചക്ക് വന്നപ്പോള്‍ സിപിഎം അംഗങ്ങള്‍ പ്രതികരിച്ചിരുന്നു. നഗരസഭ അപ്പീല്‍ പോകുമെന്ന് തീരുമാനമെടുത്തതാണ് സിപിഎം അംഗങ്ങള്‍ പ്രശ്‌നമുണ്ടാക്കാന്‍ കാരണമായത്. നഗരസഭക്ക് സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന കാര്യത്തിലും കോടതിയലക്ഷ്യമായതിനാല്‍ ഇക്കാര്യത്തില്‍ സഹകരിക്കാന്‍ ആവില്ല എന്ന നിലപാടിലായിരുന്നു സിപിഎം അംഗങ്ങള്‍. എന്നാല്‍ നഗരസഭയില്‍ ഇതേ വിഷയം ചര്‍ച്ചക്ക് എടുത്തപ്പോള്‍ ഇടത് അംഗങ്ങളെല്ലാം മൗനം പാലിക്കുകയായിരുന്നു.  

Tags: Thrissurനഗരസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.