Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉക്രൈനിലെ വിദ്യാഭ്യാസ ഏജന്‍സികള്‍ കമ്മീഷനായി നേടുന്നത് കോടികള്‍, 90 ശതമാനം യൂണിവേഴ്‌സിറ്റികളിലേക്കും ഫീസടയ്‌ക്കുന്നത് ഏജൻസികൾ വഴി

30 മുതല്‍ 40 ലക്ഷം വരെയാണ് ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയില്‍ നിന്നും ആകെ തുക ഈടാക്കുന്നത്. 90 ശതമാനം യൂണിവേഴ്‌സിറ്റികളിലേക്കും നേരിട്ട് ഫീസ് അടയ്‌ക്കാന്‍ ഏജന്‍സികള്‍ അനുവദിക്കില്ല. അത് ഏജന്‍സികള്‍ വഴിയേ അടയ്‌ക്കാന്‍ അനുവദിക്കൂ.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 28, 2022, 10:16 am IST
inKerala

തിരുവനന്തപുരം: ഫെബ്രുവരിയുടെ തുടക്കത്തില്‍ തന്നെ യുദ്ധഭീതി ഉയര്‍ന്നിരുന്നുവെന്നും അന്നുമുതല്‍ നാട്ടിലേക്ക് പോകണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നുവെന്നും അന്നൊന്നും വിദ്യാഭ്യാസ ഏജന്‍സികള്‍ കാര്യമായി എടുത്തില്ലെന്നും ഈമാസം 20ന് ഉക്രൈനില്‍ നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ത്ഥിനി ജന്മഭൂമിയോട് പറഞ്ഞു. ഉക്രൈന്‍ കേന്ദ്രമാക്കി കേരളത്തില്‍ നിന്നടക്കം നിരവധി ഏജന്‍സികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ വഴിയാണ് യൂണിവേഴ്‌സിറ്റികളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നത്.

യൂണിവേഴ്‌സിറ്റികള്‍ ഏജന്‍സികളുടെ അഭിപ്രായം കൂടി കണക്കിലെടുക്കും. നാട്ടിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്താനാകില്ലെന്ന നിലപാടിലായിരുന്നു ഏജന്‍സികളും യൂണിവേഴിസിറ്റികളും. എന്നാല്‍ നിരന്തരം ആവശ്യപെട്ടതോടെ പോകുന്നവര്‍ക്ക് പോകാം. ആവശ്യപ്പെടുമ്പോള്‍ തിരികെ വരണം, ഇല്ലെങ്കില്‍ അഡ്മിഷന്‍ ക്യാന്‍സല്‍ ആകും എന്നായിരുന്നു യൂണിവഴ്‌സിറ്റികളുടെ നിലപാടെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.

ലക്ഷങ്ങളാണ് ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും കമ്മീഷനായി ഏജന്‍സികള്‍ കൈപ്പറ്റുന്നതെന്ന വിവരവും പുറത്ത് വരുന്നുണ്ട്. 30 മുതല്‍ 40 ലക്ഷം വരെയാണ് ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയില്‍ നിന്നും ആകെ തുക ഈടാക്കുന്നത്. 90 ശതമാനം യൂണിവേഴ്‌സിറ്റികളിലേക്കും നേരിട്ട് ഫീസ് അടയ്‌ക്കാന്‍ ഏജന്‍സികള്‍ അനുവദിക്കില്ല. അത് ഏജന്‍സികള്‍ വഴിയേ അടയ്‌ക്കാന്‍ അനുവദിക്കൂ. ഇതിലും നല്ലൊരു തുക കമ്മീഷനായി ലഭിക്കും. എംബസിയുടെ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ നാട്ടില്‍ സുരക്ഷിതരായി എത്തിയ ഏജന്‍സികളും ഉണ്ട്.  

ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ലക്ഷങ്ങളാണ് ഏജന്‍സികള്‍ കമ്മീഷനായി ഈടാക്കുന്നത്.  യുദ്ധത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് എത്തിയാല്‍ അടുത്തവര്‍ഷം മുതല്‍ ഉക്രൈനിലേക്ക് വിദ്യാര്‍ഥികള്‍ എത്താന്‍ മടിക്കും. അത് തങ്ങളുടെ ബിസിനസിനെ ബാധിക്കും എന്നതിനാല്‍ വിദ്യാര്‍ത്ഥികളെ ഉക്രൈനില്‍ തന്നെ നിര്‍ത്തുകയായിരുന്നു. കൂടാതെ എന്ത് കൊണ്ട് ഉക്രൈനില്‍ നില്‍ക്കണം എന്ന് ബോധവത്കരിക്കാന്‍ പ്രത്യേക ഡിജിറ്റല്‍ നോട്ടീസുകളും വാട്‌സാപ്പ് വഴി വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നുണ്ട്. പുതുതായി എത്തിയവരെയെങ്കിലും പോകാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍ യുദ്ധമുഖത്ത് അകപ്പെടില്ലായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.  

അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സഹായം എത്തിക്കാന്‍ എംബസികള്‍ക്കൊപ്പം നില്‍ക്കുന്ന ഏജന്‍സികളും ഉണ്ട്.

Tags: educationUkraineAgency
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.