Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പടച്ചട്ടയണിഞ്ഞ് ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്‌കി; റഷ്യയ്‌ക്കെതിരെ നിര്‍ഭയത്തോടെയുള്ള സെലെന്‍സ്‌കിയുടെ നില്‍പ് വൈറല്‍

യുദ്ധത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച റഷ്യന്‍ പട്ടാളക്കാര്‍ ഉക്രൈന്‍ തലസ്ഥാനമായ കീവ് ആക്രമിച്ചപ്പോഴാണ് ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പട്ടാളവേഷത്തില്‍ എത്തിയത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മെറ്റുമണിഞ്ഞ് ധീരതയോടെ നില്‍ക്കുന്ന സെലന്‍സ്‌കിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2022, 06:12 pm IST
in World

കീവ്: യുദ്ധത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച റഷ്യന്‍ പട്ടാളക്കാര്‍ ഉക്രൈന്‍ തലസ്ഥാനമായ കീവ് ആക്രമിച്ചപ്പോഴാണ് ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പട്ടാളവേഷത്തില്‍ എത്തിയത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മെറ്റുമണിഞ്ഞ് ധീരതയോടെ നില്‍ക്കുന്ന സെലന്‍സ്‌കിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

യുദ്ധഫൊട്ടോഗ്രാഫറും സമൂഹമാധ്യമ ഇന്‍ഫ്‌ളൂവന്‍സറുമായ ഹനന്യ നാഫ്താലിയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സാധാരണ ഇസ്രയേലിലെയും മധ്യേഷ്യയിലെയും ഏറ്റുമുട്ടലുകള്‍ ക്യാമറയില്‍ പകര്‍ത്തിയ ഫൊട്ടോഗ്രാഫറാണ് ഹനന്യ നഫ്താലി. ആയിരക്കണക്കിന് വാക്കുകളുടെ വിവരണത്തിന് തുല്ല്യമാണ് ഈ ചിത്രമെന്നും ഹനന്യ നഫ്താലി ചിത്രത്തോടൊപ്പം ചേര്‍ത്ത കുറിപ്പില്‍ പറയുന്നു.

യുദ്ധത്തിന്റെ ആദ്യ ദിവസം സെലെന്‍സ്കി നടത്തിയ പ്രസംഗവും ഏറെ വൈകാരികമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഒന്നായിരുന്നു.  

‘ശത്രുക്കളുടെ ആദ്യ ലക്ഷ്യം ഞാനാണ്. എന്റെ കുടുംബമാണ് അവരുടെ രണ്ടാമത്തെ ലക്ഷ്യം. രാഷ്‌ട്രത്തലവനെ ഇല്ലാതാക്കി ഉക്രൈനെ രാഷ്‌ട്രീയമായി നശിപ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്,’- സെലെന്‍സ്‌കി പ്രത്യേക വീഡിയോ സന്ദേശത്തില്‍ പറയുന്നു. ‘ഞാന്‍ ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ഉണ്ടാകും. എന്റെ കുടുംബം ഉക്രൈയ്‌നിലും ഉണ്ടാകും’- സെലെന്‍സ്‌കി പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നാവ് കൊണ്ട് റഷ്യയെയും പുടിനെയും വെല്ലുവിളിച്ചുകൊണ്ടിരുന്ന ഉക്രൈന്‍കാരുടെ നേതാവായിരുന്നു സെലെന്‍സ്കി. തോല്‍ക്കുമെന്നുറപ്പായ യുദ്ധമായിട്ടുകൂടി അദ്ദേഹം ജനങ്ങള്‍ക്കു വേണ്ടി പടച്ചട്ടയണിഞ്ഞെത്തിയതും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു.  “ധീരന്‍. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറെടുത്തിരിക്കുന്നു”- ചിത്രത്തിന് ഫേസ്ബുക്കില്‍ വന്ന അനേകം കമന്‍റുകളില്‍ ഒന്ന് പറയുന്നു.  

“അദ്ദേഹം ഒരു യഥാര്‍ത്ഥ നേതാവാണ്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം”- മറ്റൊരാളുടെ പ്രതികരണം.

“ദൈവം ഇടപെട്ട് അദ്ദേഹത്തെ രക്ഷിയ്‌ക്കട്ടെ” എന്നതായിരുന്നു മറ്റൊരു കമന്‍റ്.  

“ശരിയ്‌ക്കും ധീരനായ നേതാവ്. ഉക്രൈനിലെ ജനങ്ങളെ അദ്ദേഹം ഇനിയും രക്ഷിയ്‌ക്കട്ടെ”- മറ്റൊരാള്‍ പറയുന്നു. ഇങ്ങിനെ നൂറുകണക്കിന് കമന്‍റുകളാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

Tags: Ukrainemilitaryകീവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.