Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാദ പൂജക്കെതിരെയുള്ള സര്‍ക്കാര്‍ നിലപാട് അപലപനീയം; പ്രതിഷേധവുമായി മാര്‍ഗ ദര്‍ശക മണ്ഡലും വിശ്വ ഹിന്ദു പരിഷത്തും

രാഷ്‌ട്രീയക്കാരും, മന്ത്രിമാരും ക്ഷേത്രാനുഷ്ഠാന കാര്യങ്ങളില്‍ ഇടപെടുന്നത് അനുവദിച്ചു കൂട. ഹൈന്ദവ ജനത ഇത്തരം കടന്നുകയറ്റങ്ങളും അനീതിയും അനുവദിച്ചാല്‍ അതത്യന്തം ആത്മഹത്യാപരമായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 05:54 pm IST
in Kerala

കൊച്ചി: ഹൈന്ദവ സമാജത്തിന്റെ പാദപൂജ പോലുള്ള അനുഷ്ഠാനങ്ങള്‍ ചോദ്യം ചെയ്യുന്നതിനുള്ള ധാര്‍ഷ്ട്യം ദേവസ്വം മന്ത്രി പ്രകടിപ്പിച്ചത് അത്യന്തം അപലപനീയമാണെന്ന് സന്യാസി മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ക്ഷേത്ര സംബന്ധിയായി നിത്യ, നൈമിത്തികങ്ങളായ അനവധി ആചാരങ്ങള്‍ പ്രാചീനമായി നിലവിലുണ്ട്. 

കൂട്ടത്തില്‍ ശ്രദ്ധേയമായ ഒരു നൈമിത്തിക ആചാരമാണ് വേദജ്ഞന്മാരായ വിദ്വാന്മാരുടെ അഥവാ ബ്രാഹ്‌മണരുടെ കാല്‍ കഴികിച്ചൂട്ടുകയെന്നത്. ഇത് നവോത്ഥാന കേരളത്തിന് യോജിച്ചതല്ല എന്ന വിലയിരുത്തല്‍ ഹിന്ദു മത വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണ്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പാദപൂജാ ചടങ്ങ് നിരോധിക്കാന്‍ ദേവസ്വം മന്ത്രിക്ക് ഭരണഘടന അധികാരം നല്‍കുന്നില്ല. ക്ഷേത്രാനുഷ്ഠാന കാര്യങ്ങളില്‍ തന്ത്രിയും, ധാര്‍മിക ആചാര്യന്മാരും, ഭക്തജനങ്ങളുമാണ് തീരുമാനമെടുക്കേണ്ടത്.

രാഷ്‌ട്രീയക്കാരും, മന്ത്രിമാരും ക്ഷേത്രാനുഷ്ഠാന കാര്യങ്ങളില്‍ ഇടപെടുന്നത് അനുവദിച്ചു കൂട. ഹൈന്ദവ ജനത ഇത്തരം കടന്നുകയറ്റങ്ങളും അനീതിയും അനുവദിച്ചാല്‍ അതത്യന്തം ആത്മഹത്യാപരമായിരിക്കും. ഹൈന്ദവ സമാജത്തില്‍ നടന്നുവരുന്ന യതി പൂജ, ഗുരുപൂജ, മാതൃപൂജ, നവരാത്രി കാലത്ത് നടത്താറുള്ള കുമാരി പൂജ എന്നിവയും നിരോധിക്കാനും ഇവര്‍ തയ്യാറാവും. അഗ്നിയില്‍ നെയ്യ് ഹോമിക്കുന്നത് ശരിയല്ല, വെളിച്ചപ്പാടിന്റെ അരുളപ്പാട് നിരോധിക്കണം, ശിലാവിഗ്രഹങ്ങള്‍ പൂജിക്കുന്നത് തെറ്റെന്ന് അധികം വൈകാതെ സര്‍ക്കാര്‍ പറയുന്ന സ്ഥിതിയുണ്ടാകും. അതു കൊണ്ട് ഹിന്ദു സമാജം ഈ അതിക്രമങ്ങളെ മുളയിലേ നുളളിക്കളയണം.

 മന്ത്രിമാരുടേയും, രാഷ്‌ട്രീയക്കാരുടേയും മാനദണ്ഡങ്ങള്‍ വെച്ച് അനുഷ്ഠാനങ്ങളെ വിലയിരുത്താനും നിന്ദിക്കാനും ശ്രമിക്കരുത്. മറ്റു മതങ്ങളുടെ അനുഷ്ഠാന കാര്യത്തില്‍ മതേതര സര്‍ക്കാര്‍ ഇടപെടാന്‍ ധൈര്യം കാണിക്കാത്തത് എന്താണെന്ന് അദ്ദേഹം ചോദിച്ചു. ദേവസ്വം മന്ത്രിയുടെ ധിക്കാരപരമായ പ്രസ്താവനയെ ഹിന്ദു മതത്തെ നശിപ്പിക്കാന്‍ ലക്ഷ്യം വെച്ചു കൊണ്ടുള്ള ബോധപൂര്‍വമായ ഇടപെടലായി മാത്രമേ കാണാന്‍ സാധിക്കൂ. ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്നും, ഹൈന്ദവ വിരുദ്ധ സമീപനങ്ങളില്‍ നിന്നും മന്ത്രിമാര്‍ പിന്മാറണമെന്നും സന്യാസി മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ചിദാനന്ദപുരി സ്വാമിയും മറ്റ് സ്വാമിമാരും ആവശ്യപ്പെട്ടു. 

യോഗത്തില്‍  ചിന്മയ മിഷനിലെ സ്വാമി വിവിക്താനന്ദസരസ്വതി, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥ, മാതാ അമൃതാനന്ദമയീമഠം സ്വാമി അനഘാമൃതാനന്ദപുരി, സംബോധ് ഫൗണ്ടേഷനിലെ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ശ്രീരാമദാസ മിഷന്‍ സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി, ശ്രീരാമകൃഷ്ണമഠം സ്വാമി നന്ദാത്മജാനന്ദജി, സ്വാമി അയപ്പദാസ്, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, ഡോ. ധര്‍മ്മാനന്ദ സ്വാമികള്‍, മാര്‍ഗദര്‍ശക മണ്ഡലം സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, മാര്‍ഗദര്‍ശക് മണ്ഡലം സംയോജക് സ്വാമി ഋതാനന്ദപുരി, ശുഭാനന്ദാ ശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ, വിഎച്ച്പി ജോയിന്‍ സെക്രട്ടറി സ്ഥാണു മാലയന്‍, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: keralaSwami Chidananda Puriവിശ്വഹിന്ദു പരിഷത്ത്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.