Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാലയങ്ങളില്‍ ഹിജാബ് അടക്കം മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കണോ?; കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്നുണ്ടായേക്കും

വിദ്യാലയലങ്ങള്‍ പോലെ പൊതുഇടങ്ങളില്‍ ഒരു തരത്തിലും മതചിഹ്നങ്ങളും അനുവദിക്കേണ്ടെന്ന നിലപാടാണ് കോളേജ് അധികൃതകര്‍ക്ക്. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളില്‍ ഒരു തരത്തിലുള്ള വേര്‍തിരിവും അനുവദിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 11:55 am IST
inIndia

ബംഗളൂരു:  ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ഗവണ്‍മെന്റ് പ്രീ യൂണിവേഴ്സിറ്റി കോളേജ് ഫോര്‍ ഗേള്‍സ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത് അധ്യക്ഷനായ ബെഞ്ച് ഉച്ചയോടെ വിഷയത്തില്‍ വിധി പറയുമെന്നാണ് റിപ്പോര്‍ട്ട്.  

ഉഡുപ്പി ഗവണ്‍മെന്റ് പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മാസം ഹിജാബ് ധരിക്കാന്‍ തുടങ്ങുകയും ക്ലാസ് മുറികളില്‍ നിന്ന് പുറത്താക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഹിജാബ് സമരം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കാതെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുകയും ഹിജാബ് ഒഴിവാക്കിയാല്‍ മാത്രമേ അവരെ അനുവദിക്കൂ എന്ന ഉറച്ച നിലപാട് കോളേജ് ഭരണകൂടം സ്വീകരിക്കുകയും ചെയ്തു.

വിവാദം ഇപ്പോള്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഹിജാബ് വിഷയം സംസ്ഥാനത്തുടനീളമുള്ള കോളേജിലേക്കും പടര്‍ന്നു. ഹിന്ദു വിദ്യാര്‍ത്ഥികളും കാവി ഷാള്‍ ധരിച്ചതോടെ വിഷയം ഗുരുതരമായി. മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ഒഴിവാക്കുന്നത് വരെ കാവി ഷാളുകള്‍ ഒഴിവാക്കില്ലെന്ന് ഒരു സംഘം വിദ്യാര്‍ത്ഥികളും നിലപാട് സ്വീകരിച്ചിട്ടുണ്ട്.  

ഹിജാബും കാവി ഷാളും ധരിച്ച വിദ്യാര്‍ത്ഥികളെ  കോളേജ് അധികൃതര്‍ പോലീസിന്റെ സഹായത്തോടെ തടയുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നിലയ്‌ക്ക് ഭീഷണിയായി വിഷയം മാറിയിട്ടുണ്ട്.  ആയിഷ, ഹജീറ അല്‍മാസ്, റഷാം ഫാറൂഖ്, ആലിയ അസ്സാദി, ഷഫ, ഷമീം, മുസ്‌കാന്‍ ജൈനാബ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. മറ്റൊരു വിദ്യാര്‍ത്ഥിയായ രേഷാം ഫറോഖ് അഭിഭാഷകന്‍ ശതബിഷ് ശിവണ്ണ മുഖേന പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജികള്‍ കോടതി ഒരുമിച്ച് പരിഗണിക്കും.

ഹിജാബ് ധരിച്ചതുകൊണ്ടുമാത്രം ക്ലാസുകളില്‍ പങ്കെടുക്കാനുള്ള അവകാശം കോളജ് അധികൃതര്‍ നിഷേധിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ പറയുന്നു. ഉഡുപ്പിയിലെ ബിജെപി എംഎല്‍എ രഘുപതി ഭട്ട് കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ നിയമവിരുദ്ധമായി ഇടപെടുകയാണെന്നും കേസില്‍ കക്ഷിചേര്‍ത്തുവെന്നും ഹര്‍ജിയില്‍ പറയുന്നു.

തങ്ങളുടെ മതപരവും മൗലികവുമായ അവകാശങ്ങളില്‍ ഇടപെടരുതെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും അവര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഹിജാബ് ധരിക്കുന്നത് തങ്ങളുടെ മതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അവര്‍ സൂചിപ്പിച്ചു. യൂണിഫോമിനൊപ്പം ഹിജാബും ധരിച്ചിരുന്നതായും വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും അധ്യാപകരും തങ്ങളെ അപമാനിച്ചെന്നാണ് ഹര്‍ജിക്കാരുടെ വിശദീകരണം. എന്നാല്‍, വിദ്യാലയലങ്ങള്‍ പോലെ പൊതുഇടങ്ങളില്‍ ഒരു തരത്തിലും മതചിഹ്നങ്ങളും അനുവദിക്കേണ്ടെന്ന നിലപാടാണ് കോളേജ് അധികൃതകര്‍ക്ക്. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളില്‍ ഒരു തരത്തിലുള്ള വേര്‍തിരിവും അനുവദിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Tags: Hijabമുസ്ലിങ്ങള്‍കര്‍ണ്ണാടകകോളേജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.