Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ആറുവയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം; നീതി തേടി കുടുംബം പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയത് 30 തവണ

ഇതരമതസ്ഥനാല്‍ പട്ടികജാതി പെണ്‍ക്കുട്ടി കൊല്ലപ്പെട്ടാല്‍ ചുമത്തേണ്ടിയിരുന്ന നിയമം ഒഴിവാക്കി പോലീസ് കേസെടുത്തതിനാല്‍ ധനസഹായം അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. അപ്പോഴാണ് വീഴ്‌ച്ച കുടുംബത്തിന് മനസിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 11:09 am IST
inIdukki

ഇടുക്കി: വണ്ടിപ്പെരിയാറിലെ ബാലികയുടെ കൊലപാതക കേസില്‍ പോലീസിനെ പ്രതികൂട്ടിലാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം ചുമത്തുന്നത് സംബന്ധിച്ച് കളക്ടറും എംഎല്‍എയും നല്കിയ കത്തുകളും പോലീസ് അവഗണിച്ചു. കുടുംബം നീതി തേടി പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയത് മുപ്പത് തവണ. ജൂണ്‍ 30നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അര്‍ജുന്‍(22) പീഡിച്ചിച്ചശേഷം ആറുവയസുകാരിയെ കെട്ടിത്തൂക്കികൊന്നത്.  

ആറുവയസുകാരിയുടെ മരണശേഷം മാനസികമായും സാമ്പത്തികമായും തകര്‍ന്ന കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. കളക്ടര്‍ ഇവരുടെ പരാതി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് കൈമാറി. ഇതരമതസ്ഥനാല്‍ പട്ടികജാതി പെണ്‍ക്കുട്ടി കൊല്ലപ്പെട്ടാല്‍ ചുമത്തേണ്ടിയിരുന്ന നിയമം ഒഴിവാക്കി പോലീസ് കേസെടുത്തതിനാല്‍ ധനസഹായം അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. അപ്പോഴാണ് വീഴ്‌ച്ച കുടുംബത്തിന് മനസിലായത്.  

പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൂടി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പീരുമേട് ഡിവൈഎസ്പിയെ കണ്ടു. പരാതി വണ്ടിപ്പെരിയാര്‍ സിഐക്ക് കൈമാറി. വണ്ടിപ്പെരിയാര്‍ സിഐ ആവശ്യപ്പെട്ടതനുസരിച്ച് ഡിസംബര്‍ 13ന് തന്നെ വില്ലേജ് ഓഫീസര്‍ ഇക്കാര്യത്തില്‍ സാക്ഷ്യപത്രം നല്കി.  

എന്നാല്‍ രണ്ട് മാസമാകുമ്പോഴും തങ്ങളുടെ തെറ്റ് തിരുത്താന്‍ പോലീസ് തയാറായിട്ടില്ല. കുടുംബത്തിന്റെ ആവശ്യമറിയിച്ച് വാഴൂര്‍ സോമന്‍ എംഎല്‍എ നല്കിയ കത്തും അവഗണിച്ചു. ഇപ്പോഴും തെറ്റുപറ്റിയിട്ടില്ലെന്നാണ് പോലീസിന്റെ വാദം. ഒടുവില്‍ പണം കടംവാങ്ങി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഇത് പരിഗണികവെയാണ് നിര്‍ണായക വകുപ്പ് ഇടാത്തതിനെതിരെ കോടതിയും പോലീസിനെ വിമര്‍ശിച്ചത്.

എന്നാല്‍ പോലീസിന്റെ വാദം തങ്ങള്‍ക്ക് തെറ്റില്ലെന്നാണ് അര്‍ജുനും കുടുംബവും ഇത്രയും കാലം ജീവിച്ചത് പട്ടികജാതി(ഹിന്ദു പറയ സമുദായം)യെന്ന പേരിലാണ്. അവരുടെ എല്ലാ സര്‍ട്ടിഫിക്കറ്റും അത്തരത്തിലാണെന്നും വണ്ടിപ്പെരിയാര്‍ പോലീസ് പറയുന്നു. ഇതെല്ലാംവച്ചുകൊണ്ട് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കും. വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് പ്രകാരം ക്രൈസ്തവ വിശ്വാസികളാണ് അര്‍ജുന്റെ കുടുംബം.  

പിന്നീട് കോടതി തീരുമാനിക്കുന്നത് പോലെ നീങ്ങാനാണ് പോലീസിന്റെ ശ്രമം. സര്‍ക്കാരിന് തന്നെ ഏറെ നാണക്കേടായ വിഷയത്തില്‍ മുഖ്യമന്ത്രി കുടുംബത്തെ ഫോണില്‍ വിളിച്ച് സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ തന്നെ പോലീസ് കുടുംബത്തോടെ കാണിക്കുന്നത് നീതീകരിക്കാനാകാത്ത അവഗണനയായിട്ടും ഉന്നത തല ഇടപെടല്‍ വൈകുകയാണ്.

Tags: കൊലപാതകംപോസ്‌കോidukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.