Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍; വിള ഇന്‍ഷുറന്‍സ് പദ്ധതി താളംതെറ്റുന്നു; നെല്‍കര്‍ഷകര്‍ ആശങ്കയില്‍

വിതയിറക്കി 15 മുതല്‍ 45 ദിവസത്തിനുള്ളില്‍ പ്രീമിയം അടച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകണമെന്നാണ് നിബംന്ധന. പുതിയ പരിഷ്‌കാരം പാടശേഖര സമിതികളെ അറിയിക്കാന്‍ വൈകിയെന്നാണ് കര്‍ഷകരുടെ പരാതി. കാലംതെറ്റി കൃഷി ചെയ്യേണ്ടി വന്നതിനാല്‍ കീടബാധയും കളശല്യവും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 11:50 am IST
inKerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ കാര്‍ഷികവിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ താളംതെറ്റിക്കുന്നു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി രജിസ്ട്രേഷന്‍ നടപടികള്‍ പരിഷ്‌കരിച്ചതാണ് കര്‍ഷകരെ വലച്ചത്. നിലവിലെ സാഹചര്യത്തില്‍ പകുതി കര്‍ഷകര്‍ക്കുപോലും ഇത്തവണ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനാകില്ല. ഇതോടെ പുഞ്ചകൃഷിയിറക്കിയ കര്‍ഷകര്‍ ആശങ്കയിലായി.

വിതയിറക്കി 15 മുതല്‍ 45 ദിവസത്തിനുള്ളില്‍ പ്രീമിയം അടച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകണമെന്നാണ് നിബംന്ധന. പുതിയ പരിഷ്‌കാരം പാടശേഖര സമിതികളെ അറിയിക്കാന്‍ വൈകിയെന്നാണ് കര്‍ഷകരുടെ പരാതി. കാലംതെറ്റി കൃഷി ചെയ്യേണ്ടി വന്നതിനാല്‍ കീടബാധയും കളശല്യവും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു. ഇതിനിടെ പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയതും ബുദ്ധിമുട്ടിക്കുന്നെന്നാണ് കര്‍ഷകരുടെ പരാതി. പാടശേഖരസമിതിക്ക് എല്ലാ കര്‍ഷകരെയും പുതിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ സാധിക്കില്ല. ഓരോ കര്‍ഷകനും പ്രത്യേകം രജിസ്ട്രേഷനാണുള്ളത്. കര്‍ഷകര്‍ നേരിട്ട് അക്ഷയകേന്ദ്രങ്ങളില്‍ പോയി വേണം അംഗമാകാന്‍.

ഇതിനു ശേഷം പാടശേഖരമൊന്നാകെ രജിസ്റ്റര്‍ ചെയ്യണം. പാടശേഖരത്തിന്റെ രജിസ്ട്രേഷന്‍ ഐഡി ഉപയോഗിച്ച് കര്‍ഷകരെ ചേര്‍ക്കണം. കൃഷി ഓഫീസര്‍മാര്‍ അപേക്ഷകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിനുശേഷം മാത്രമേ പ്രീമിയം അടയ്‌ക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കൂ. കൃഷിയിറക്കി 45 ദിവസം പിന്നിട്ട പല കര്‍ഷകരും ഇനിയും പദ്ധതിയില്‍ അംഗമായിട്ടില്ല. മുന്‍കാലങ്ങളില്‍ ആദ്യം തന്നെ ഒരു പാടശേഖരത്തിലെ മുഴുവന്‍ കര്‍ഷകരുടെയും പ്രീമിയം തുക പാടശേഖരസമിതികള്‍ വഴി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതിനു ശേഷം രേഖകളെല്ലാം ഹാജരാക്കിയാല്‍ മതിയായിരുന്നു. പാടശേഖരസമിതിയുടെ ഭാരവാഹികള്‍ ഇക്കാര്യം കൈകാര്യം ചെയ്തിരുന്നതിനാല്‍ ഇതു എളുപ്പവുമായിരുന്നു.

കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് കുട്ടനാട്ടില്‍ ഇക്കുറി വളരെ വൈകിയാണ് പുഞ്ചകൃഷിയിറക്കിയത്. രണ്ടാംകൃഷിയില്‍ ജില്ലയില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചിരുന്നു. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ വെള്ളപ്പൊക്കവും മടവീഴ്ചയും കര്‍ഷകരെ വലച്ചിരുന്നു. പ്രീമിയം അടയ്‌ക്കാനുള്ള കാലാവധി നീട്ടി നല്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ച മുറയ്‌ക്ക് പാടശേഖരസമിതികളെ വിവരം അറിയിച്ചെന്ന് പറഞ്ഞ് കൃഷി ഓഫീസര്‍മാര്‍ കൈയൊഴിയുകയാണ്.

Tags: keralaകേരള സര്‍ക്കാര്‍നെല്‍കര്‍ഷകര്‍Paddyഇന്‍ഷുറന്‍സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.