Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതവസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രി സുനില്‍ കുമാര്‍; നിയമം അനുസരിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ കടമയെന്ന് കട്ടീല്‍

സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളിയിടുന്ന ഇസ്ലാം മതസ്ഥര്‍ സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാത്തതിനെ കുറിച്ച് ആദ്യ വ്യക്തമാക്കണമെന്നും പള്ളികളില്‍ കയറാന്‍ പോലും ധൈര്യം കാണിക്കാത്തവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കണമെന്ന് വാശി പിടിക്കരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇസ്ലാം വിശ്വാസികള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം നിഷേധിക്കുകയും മറുവശത്ത് നിയമങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ അടിസ്ഥാനവും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 09:30 pm IST
in India

ബെംഗളൂരു: സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്നിടത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതവസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന് കന്നഡ സാംസ്‌കാരിക വകുപ്പ് മന്ത്രി വി. സുനില്‍ കുമാര്‍. ഹിജാബ് നിരയില്‍ തന്റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു. സ്‌കൂളുകളുടെയും കോളേജുകളുടെയും നിയമങ്ങളും ചട്ടങ്ങളും അനുസരിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ കടമയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലും വ്യക്തമാക്കി.  

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ കാര്യങ്ങള്‍ കൊണ്ടുവരുന്നത് തെറ്റാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസമാണ് ആവശ്യമെന്നും കട്ടീല്‍ പറഞ്ഞു. സ്‌കൂളുകളുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതസ്ഥാപനമാക്കി മാറ്റാന്‍ അവസരം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിഷയം ആസൂത്രിത ഗൂഢാലോചനയാണെന്നും സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ വരെ ഹിജാബും ബുര്‍ഖയും ധരിക്കാമെന്നും അതിനുശേഷം ചട്ടപ്രകാരം കോളേജ് യൂണിഫോമില്‍ ആയിരിക്കണമെന്നും മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. 

സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളിയിടുന്ന ഇസ്ലാം മതസ്ഥര്‍ സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാത്തതിനെ കുറിച്ച് ആദ്യ വ്യക്തമാക്കണമെന്നും പള്ളികളില്‍ കയറാന്‍ പോലും ധൈര്യം കാണിക്കാത്തവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കണമെന്ന് വാശി പിടിക്കരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇസ്ലാം വിശ്വാസികള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം നിഷേധിക്കുകയും മറുവശത്ത് നിയമങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ അടിസ്ഥാനവും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.  

മുത്തലാഖ് ഒഴിവാക്കി മുസ്ലീം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയത് മോദി സര്‍ക്കാര്‍ ആണെന്ന് മനസ്സിലാക്കാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കാനും ശ്രമിക്കണം. ഈ വിഷയത്തില്‍ എസ്ഡിപിഐയോ ഖാദറോ സിദ്ധരാമയ്യയോ നടത്തിയ പ്രസ്താവനകള്‍ തീര്‍ത്തും അപ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: HijabUniformSunilകര്‍ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

Kerala

ആഘോഷവേളകളിലും ജന്മദിനങ്ങളിലും സ്‌കൂള്‍ യൂണിഫോം ഒഴിവാക്കാം : മന്ത്രി വി.ശിവന്‍കുട്ടി

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.