Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാവിഷാളും ശിവജി തൊപ്പിയും ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പസില്‍; ഒരു മതവസ്ത്രവും അനുവദിക്കില്ലെന്ന് കോളേജ്; കര്‍ണാടകയില്‍ ഹിജാബ് കത്തുന്നു

ഹിജാബ് ധരിച്ച് പെണ്‍കുട്ടികള്‍ ക്ലാസില്‍ കയറുന്നതില്‍ പ്രതിഷേധിച്ച് നൂറ് കണക്കിന് ആണ്‍കുട്ടികള്‍ കാവി ഷാളും ശിവജി തൊപ്പിയും ധരിച്ച് കോളജ് ഗേറ്റിലെത്തിയതോടെയാണ് അധികൃതര്‍ നിലപാട് കടുപ്പിച്ചത്. ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അനുവദിക്കില്ലെന്ന് കുന്ദാപുര പിയു കോളേജ് അധികാരികള്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 08:36 pm IST
in India

ബെംഗളൂരു: കോളേജിലെ നിയമം ലംഘിച്ചെത്തി ഹിജാബ് ധരിച്ച് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് അധികൃതര്‍.  ഹിജാബ് ധരിച്ച് പെണ്‍കുട്ടികള്‍ ക്ലാസില്‍ കയറുന്നതില്‍ പ്രതിഷേധിച്ച് നൂറ് കണക്കിന് ആണ്‍കുട്ടികള്‍ കാവി ഷാളും ശിവജി തൊപ്പിയും ധരിച്ച് കോളജ് ഗേറ്റിലെത്തിയതോടെയാണ് അധികൃതര്‍ നിലപാട് കടുപ്പിച്ചത്. ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അനുവദിക്കില്ലെന്ന് കുന്ദാപുര പിയു കോളേജ് അധികാരികള്‍ വ്യക്തമാക്കി. 

വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പസില്‍ കയറി മറ്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ കോളേജ് ഗേറ്റ് താല്‍ക്കാലികമായി അടച്ചുവെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ബി.ജി. രാഘവേന്ദ്ര പറഞ്ഞു. പ്രിന്‍സിപ്പല്‍ ഇടപെട്ട് വിദ്യാര്‍ത്ഥികളോട് രമ്യമായി പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പോലീസ് രക്ഷിതാക്കളെയും സമുദായ നേതാക്കളെയും ധര്‍ണ നടത്തിയിരുന്നവരെ സ്ഥലത്തുനിന്നും മാറ്റി.  

ഇതോടെ ആണ്‍കുട്ടികള്‍ കാവി ഷാളുകള്‍ അഴിച്ചുമാറ്റി ക്ലാസുകളില്‍ പങ്കെടുത്തു. പെണ്‍കുട്ടികള്‍ ഹിജാബ് ഉപേക്ഷിക്കാന്‍ വിസമ്മതിക്കുകയും ഗേറ്റില്‍ തന്നെ പ്രതിഷേധം തുടരുകയും ചെയ്തു. പ്രതിഷേധം തുടര്‍ന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കുന്ദാപുര സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കി. കോളേജ് ഭരണസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസുകളുമായി മുന്നോട്ടുപോകാന്‍ കേളോജ് പ്രിന്‍സിപ്പല്‍ തീരുമാനിച്ചതായി പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു.

കോളേജ് കാമ്പസിനുള്ളില്‍ അതിക്രമിച്ച് പ്രവേശിക്കുന്നതില്‍ വിജയിച്ച ചില വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ കയറണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ കോളേജിലെ പ്രശ്‌നം പരിഹരിക്കാന്‍  പോലീസ് ഇടപെട്ടത്. അതേസമയം, കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കാത്ത പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ കോളേജ് ഗേറ്റിന് സമീപം പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം അവസാനിപ്പിക്കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടപ്പോള്‍ രക്ഷിതാക്കളും ജീവനക്കാരും തമ്മില്‍ രൂക്ഷമായ വാക്കേറ്റത്തിന് പൊതുജനങ്ങള്‍ സാക്ഷ്യം വഹിച്ചു.  

Tags: HijabStudentsകര്‍ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

India

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസില്‍ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് 3 മാസത്തേക്ക് സസ്പന്‍ഡ് ചെയ്തു

Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.