Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഹോള്‍ഡര്‍ മാജിക്; ഹോള്‍ഡറിന് നാലു പന്തില്‍ നാലു വിക്കറ്റ്: വിന്‍ഡീസിന് പരമ്പര

അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇരുപത് റണ്‍സ് വേണ്ടിയിരുന്നു. നാലു വിക്കറ്റും കൈവശമുണ്ടായിരുന്നു. പക്ഷെ , പേസര്‍ ഹോള്‍ഡറിന്റെ തീപാറും ബൗളിങ്ങില്‍ ഇംഗ്ലണ്ടിന്റെ വിജയമോഹങ്ങള്‍ കത്തിയമര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 10:25 pm IST
in Cricket

ബ്രിഡ്ജ്ടൗണ്‍: അവസാന ഓവറില്‍ തുടര്‍ച്ചയായ നാലു പന്തുകളില്‍ നാലു വിക്കറ്റുകള്‍ കൊയ്‌തെടുത്ത് പേസര്‍ ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിന് വിജയം സമ്മാനിച്ചു. നിര്‍ണായകമായ അവസാന ടി 20 മത്സരത്തില്‍ 17 റണ്‍സിന് ഇംഗ്ലണ്ടിനെ വീഴ്‌ത്തി വിന്‍ഡീസ് അഞ്ചു മത്സരങ്ങളുടെ പരമ്പര 3-2 ന് പോക്കറ്റിലാക്കി.  

180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 19.5 ഓവറില്‍ 162 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ നാലു വിക്കറ്റിന് 179 റണ്‍സാണെടുത്തത്.  

അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇരുപത് റണ്‍സ് വേണ്ടിയിരുന്നു. നാലു വിക്കറ്റും കൈവശമുണ്ടായിരുന്നു. പക്ഷെ , പേസര്‍ ഹോള്‍ഡറിന്റെ തീപാറും ബൗളിങ്ങില്‍ ഇംഗ്ലണ്ടിന്റെ വിജയമോഹങ്ങള്‍ കത്തിയമര്‍ന്നു. ഇരുപതാം ഓവറിലെ രണ്ടമത്തെ പന്തുമുതല്‍ ഹോള്‍ഡര്‍ ആഞ്ഞടിച്ചു. രണ്ടാം പന്തില്‍ ക്രിസ് ജോര്‍ദാന്‍ (7) പുറത്ത്, അടുത്ത പന്തില്‍ സാം ബില്ലിങ് (41) വീണു. നാലാം പന്തില്‍ ആദില്‍ റഷീദും (0) അഞ്ചാം പന്തില്‍ സാക്വിബ്് മെഹ്മൂദും  (0)വീണതോടെ ഇംഗ്ലണ്ട് 162 ന് ഓള്‍ ഔട്ടായി. 2.5 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹോള്‍ഡര്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തി. കളിയിലെ കേമനുള്ള പുരസ്‌കാരം ഈ പേസര്‍ക്ക് ലഭിച്ചു. ഹോള്‍ഡറിന് മികച്ച പിന്തുന നല്‍കിയ അകീല്‍ ഹുസൈണ്‍ നാല് ഓവറില്‍ മുപ്പത് റണ്‍സിന് നാലു വിക്കറ്റും വീഴത്തി.  

ഇംഗ്ലണ്ടിനായി ജെയിംസ് വിന്‍സ് അര്‍ധ സെഞ്ച്വറി കുറിച്ചു. 35 പന്തില്‍ നിന്ന് 55 റണ്‍സ് നേടി. ഏഴു ഫോറും ഒരു സിക്‌സറും അടിച്ചു. സാം ബില്ലിങ് 28 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സറും സഹിതം 41 റണ്‍സ് എടുത്തു.  

ടോസ് നേടി ബാറ്റ് ചെയ്ത വിന്‍ഡീസ് ക്യാപ്റ്റന്‍ കീരോണ്‍ പൊള്ളാര്‍ഡ്, റോവ്മന്‍ പവല്‍ എന്നിവരുടെ മികവിലാണ് 179 റണ്‍സ് എടുത്തത്. പൊള്ളാര്‍ഡ് 25 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 41 റണ്‍സ് നേടി പുറത്താകാതെ നിന്നു. പവല്‍ 17 പന്തില്‍ 35 റണ്‍സ് അടിച്ചെടുത്ത് കീഴടങ്ങാതെ നിന്നു. ഒരു ഫോറും നാലു സിക്‌സറും പൊക്കി. ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ് 34 റണ്‍സും കെയ്ല്‍ മേയേഴ്‌സ് 31 റണ്‍സും നേടി.  

സ്‌കോര്‍: വിന്‍ഡീസ് 20 ഓവറില്‍ നാലു വിക്കറ്റിന് 179 (ബ്രന്‍ഡന്‍ കിങ് 34, കെയ്ല്‍ മെയേഴ്‌സ് 31, പൊള്ളാര്‍ഡ് 41 നോട്ടൗട്ട്, റോവ്മന്‍ പവല്‍ 35 നോട്ടൗട്ട്), ഇംഗ്ലണ്ട് 19.5 ഓവറില്‍ 162  

(ജെയിംസ് വിന്‍സ് 55, സാം ബില്ലിങ് 41, ജേസണ്‍ ഹോള്‍ഡര്‍ 27-5).  

Tags: cricketEngland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.