Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അവിടെ പോസിറ്റീവ്… ഇവിടെ നെഗറ്റീവ് ആശയക്കുഴപ്പത്തിലായി യുവതിയും കുടുംബാംഗങ്ങളും

മെഡിക്കല്‍ കോളജിലെ ദന്തരോഗ വിഭാഗത്തില്‍ പല്ലിന്റെ റൂട്ട് കനാല്‍ ചെയ്യുന്നതിനാണ് മെഡിക്കല്‍ കോളജില്‍ തന്നെയുള്ള കൊറോണ പരിശോധനാ വിഭാഗത്തില്‍ ഇവര്‍ എത്തിയത്. കഴിഞ്ഞ 20ന് മൂക്കില്‍ നിന്നും സ്രവം എടുക്കുകയും ചെയ്തു. അന്നു രാത്രിയില്‍ തന്നെ ഫോണില്‍ വിളിച്ച് കൊവിഡ് പോസിറ്റീവാണെന്ന് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 10:42 am IST
in Kottayam

ഗാന്ധിനഗര്‍: ഒരേ ദിവസം രണ്ടു സ്ഥലത്ത് ഒരാളുടെ തന്നെ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം ലഭിച്ചപ്പോള്‍ ഒന്ന് പൊസിറ്റീവ്. മറ്റേത് നെഗറ്റീവും. ഇതില്‍ ഏതാണ് ശരിയെന്നറിയാതെ യുവതിയും പരിഭ്രാന്തിയില്‍.  

ആര്‍പ്പൂക്കര മണലേല്‍ പള്ളി ഭാഗത്തുള്ള യുവതിയുടെ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമാണ് ഇങ്ങനെ ലഭിച്ചത്. മെഡിക്കല്‍ കോളജിലെ ദന്തരോഗ വിഭാഗത്തില്‍ പല്ലിന്റെ റൂട്ട് കനാല്‍ ചെയ്യുന്നതിനാണ് മെഡിക്കല്‍ കോളജില്‍ തന്നെയുള്ള കൊറോണ പരിശോധനാ വിഭാഗത്തില്‍ ഇവര്‍ എത്തിയത്. കഴിഞ്ഞ 20ന് മൂക്കില്‍ നിന്നും സ്രവം എടുക്കുകയും ചെയ്തു. അന്നു രാത്രിയില്‍ തന്നെ ഫോണില്‍ വിളിച്ച് കൊവിഡ് പോസിറ്റീവാണെന്ന് അറിയിച്ചു.

എന്നാല്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത തനിക്ക് പൊസിറ്റീവാണെന്നു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ലെന്നു യുവതി പറയുന്നു.  മാത്രമല്ല വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഹൃദയ സംബന്ധമായ അസുഖമുള്ള വയോധികരായ മാതാപിതാക്കളുണ്ടെന്നും വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ അവരെയും രോഗം ബാധിക്കുകയില്ലെന്ന ചോദ്യത്തിന് അധികൃതര്‍ മറുപടി നല്കിയുമില്ല. പരിശോധനയ്‌ക്ക് വരിനില്കുമ്പോള്‍ ഇവിടെ പരിശോധിച്ചാല്‍ എല്ലാവരും രോഗികളായിരിക്കുമെന്ന് ചിലര്‍ പറഞ്ഞ അഭിപ്രായം കൂടി കേട്ടപ്പോള്‍ ഇതു തെറ്റായ ഫലമാണെന്ന് ഉറപ്പിക്കുകയും ചെയ്തു.  

 അതു കൊണ്ട് 20നു തന്നെ സമീപത്തെ സ്വകാര്യ ലാബിലും സ്രവ പരിശോധന നടത്തി. 21ന് വൈകിട്ട് അവിടെ നിന്നും ലഭിച്ച പരിശോധനാ ഫലം നെഗറ്റീവ് എന്നായിരുന്നു. അപ്പോഴാണ് താന്‍ ശരിക്കും ഞെട്ടിയതെന്ന് യുവതി പറയുന്നു. ഇതിനു മുമ്പ് 18ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാ ഫലവും നെഗറ്റിവ് തന്നെ ആയിരുന്നു.  

 സംസ്ഥാനത്തെ തന്നെ നമ്പര്‍ വണ്‍ എന്നു വിശേഷിപ്പിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ഇങ്ങനെ തെറ്റായ പരിശോധനാ ഫലമാണ് ലഭിക്കുന്നതെങ്കില്‍ സാധാരണക്കാരന്‍ ആശുപത്രിയില്‍ എങ്ങനെ ചികിത്സ തേടും എന്ന ചോദ്യമാണ് ഉയരുന്നത്.

  ലാബിലെ ടെക്‌നീഷ്യന്മാരുടെ യോഗ്യതയാണ് സംശയത്തിനിടയാക്കുന്നത്. മതിയായ യോഗ്യതയില്ലാത്തവരെ രാഷ്‌ട്രീയ സ്വാധീനത്തിന്റെ മറവില്‍ നിയമിക്കുമ്പോള്‍ അതു ജനങ്ങളുടെ ജീവന്‍ വച്ചുള്ള കളിയാണെന്നെങ്കിലും ഓര്‍ക്കണം. സംഭവത്തില്‍ യുവതി ആശുപത്രി അധികൃതര്‍ക്ക് പരാതി നല്കാനൊരുങ്ങുകയാണ്.

Tags: kottayamടെസ്റ്റ്covidresultkottayam medical collegeആർടിപിസിആർ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Kerala

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടു ദിവസമായി വെള്ളം ലഭ്യമല്ലാത്തതിനാൽ 40ഓളം ശസ്‌ത്രക്രിയ മുടങ്ങി

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.