Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

530 പട്ടയങ്ങളില്‍ ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി പാസാക്കിയത് 104 എണ്ണം മാത്രം; എം.ഐ. രവീന്ദ്രനെതിരെ നടപടി ആവശ്യം; വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

ഇത്തരത്തിലുള്ള നൂറിലധികം പട്ടയങ്ങള്‍ നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പട്ടയങ്ങള്‍ റദ്ദാക്കുമ്പോള്‍ പുതിയതായി പട്ടയം കിട്ടുക ചുരുക്കം ചിലര്‍ക്ക് മാത്രമായിരിക്കും. അതേ സമയം നിര്‍ദേശങ്ങള്‍ മറികടന്ന് പട്ടയങ്ങള്‍ വിതരണം ചെയ്ത രവീന്ദ്രനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 08:40 pm IST
in Kerala

ഇടുക്കി: എം.ഐ. രവീന്ദ്രന്‍ നല്‍കിയ 530 പട്ടയങ്ങളില്‍ ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി പാസാക്കിയത് 104 എണ്ണം മാത്രം. സംഭവത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് പട്ടയം വിതരണം ചെയ്ത എം.ഐ. രവീന്ദ്രനെതിരെ നടപടി വേണമെന്ന് ആവശ്യം.  

നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് ഭൂരിഭാഗം പട്ടയങ്ങളും തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടുന്ന കെഡിഎച്ച് വില്ലേജില്‍ മാത്രം 105 പട്ടയങ്ങള്‍ നല്‍കിയിട്ടുണ്ട്. അപേക്ഷ നല്‍കിയ അന്നുതന്നെ പട്ടയം അനുവദിച്ച കേസുകളും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഗുരുതരമായ നിയമ ലംഘനങ്ങളാണ് അന്വേഷണത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.  

ദേവികുളം താലൂക്കിലെ ഒന്‍പത് വില്ലേജുകളിലായി 530 പട്ടയം നല്‍കിയെന്നാണ് സര്‍ക്കാര്‍ പട്ടയം റദ്ദാക്കാനായി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. അപേക്ഷ നല്‍കുന്നത് മുതല്‍ 9 നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പട്ടയം അനുവദിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയുടെ അംഗീകാരം. 1999ല്‍ പട്ടയം അനുവദിക്കുമ്പോള്‍ മൂന്ന് തവണയാണ് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നത്. ഈ യോഗങ്ങളില്‍ 104 പട്ടയം അനുവദിക്കാനാണ് അനുമതി നല്‍കിയതെന്ന് എം.ഐ. രവീന്ദ്രന്‍ തന്നെ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്.

അതോടൊപ്പം നിരവധി പട്ടയങ്ങളില്‍ അപേക്ഷ മുതല്‍ പട്ടയം വരെ ഒന്‍പത് രേഖകളും എഴുതിയത് എം.ഐ. രവീന്ദ്രനാണ്. തന്റെ ഒപ്പിട്ട് നിരവധി വ്യാജപ്പട്ടയങ്ങള്‍ മറ്റാരോ തയ്യാറാക്കിയിട്ടുണ്ടെന്നും രവീന്ദ്രന്‍ വിജിലന്‍സിനോട് സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നൂറിലധികം പട്ടയങ്ങള്‍ നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പട്ടയങ്ങള്‍ റദ്ദാക്കുമ്പോള്‍ പുതിയതായി പട്ടയം കിട്ടുക ചുരുക്കം ചിലര്‍ക്ക് മാത്രമായിരിക്കും. അതേ സമയം നിര്‍ദേശങ്ങള്‍ മറികടന്ന് പട്ടയങ്ങള്‍ വിതരണം ചെയ്ത രവീന്ദ്രനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Tags: keralacpmvigilandcpimമൂന്നാര്‍pattayamഭൂമികയ്യേറ്റം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.