Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

530 പട്ടയങ്ങളില്‍ ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി പാസാക്കിയത് 104 എണ്ണം മാത്രം; എം.ഐ. രവീന്ദ്രനെതിരെ നടപടി ആവശ്യം; വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

ഇത്തരത്തിലുള്ള നൂറിലധികം പട്ടയങ്ങള്‍ നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പട്ടയങ്ങള്‍ റദ്ദാക്കുമ്പോള്‍ പുതിയതായി പട്ടയം കിട്ടുക ചുരുക്കം ചിലര്‍ക്ക് മാത്രമായിരിക്കും. അതേ സമയം നിര്‍ദേശങ്ങള്‍ മറികടന്ന് പട്ടയങ്ങള്‍ വിതരണം ചെയ്ത രവീന്ദ്രനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 08:40 pm IST
in Kerala

ഇടുക്കി: എം.ഐ. രവീന്ദ്രന്‍ നല്‍കിയ 530 പട്ടയങ്ങളില്‍ ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി പാസാക്കിയത് 104 എണ്ണം മാത്രം. സംഭവത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് പട്ടയം വിതരണം ചെയ്ത എം.ഐ. രവീന്ദ്രനെതിരെ നടപടി വേണമെന്ന് ആവശ്യം.  

നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് ഭൂരിഭാഗം പട്ടയങ്ങളും തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടുന്ന കെഡിഎച്ച് വില്ലേജില്‍ മാത്രം 105 പട്ടയങ്ങള്‍ നല്‍കിയിട്ടുണ്ട്. അപേക്ഷ നല്‍കിയ അന്നുതന്നെ പട്ടയം അനുവദിച്ച കേസുകളും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഗുരുതരമായ നിയമ ലംഘനങ്ങളാണ് അന്വേഷണത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.  

ദേവികുളം താലൂക്കിലെ ഒന്‍പത് വില്ലേജുകളിലായി 530 പട്ടയം നല്‍കിയെന്നാണ് സര്‍ക്കാര്‍ പട്ടയം റദ്ദാക്കാനായി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. അപേക്ഷ നല്‍കുന്നത് മുതല്‍ 9 നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പട്ടയം അനുവദിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയുടെ അംഗീകാരം. 1999ല്‍ പട്ടയം അനുവദിക്കുമ്പോള്‍ മൂന്ന് തവണയാണ് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നത്. ഈ യോഗങ്ങളില്‍ 104 പട്ടയം അനുവദിക്കാനാണ് അനുമതി നല്‍കിയതെന്ന് എം.ഐ. രവീന്ദ്രന്‍ തന്നെ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്.

അതോടൊപ്പം നിരവധി പട്ടയങ്ങളില്‍ അപേക്ഷ മുതല്‍ പട്ടയം വരെ ഒന്‍പത് രേഖകളും എഴുതിയത് എം.ഐ. രവീന്ദ്രനാണ്. തന്റെ ഒപ്പിട്ട് നിരവധി വ്യാജപ്പട്ടയങ്ങള്‍ മറ്റാരോ തയ്യാറാക്കിയിട്ടുണ്ടെന്നും രവീന്ദ്രന്‍ വിജിലന്‍സിനോട് സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നൂറിലധികം പട്ടയങ്ങള്‍ നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പട്ടയങ്ങള്‍ റദ്ദാക്കുമ്പോള്‍ പുതിയതായി പട്ടയം കിട്ടുക ചുരുക്കം ചിലര്‍ക്ക് മാത്രമായിരിക്കും. അതേ സമയം നിര്‍ദേശങ്ങള്‍ മറികടന്ന് പട്ടയങ്ങള്‍ വിതരണം ചെയ്ത രവീന്ദ്രനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Tags: cpimമൂന്നാര്‍pattayamഭൂമികയ്യേറ്റംkeralacpmvigiland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.