Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരുണാചലിലെ 17കാരന്‍ അപ്രത്യക്ഷമായപ്പോള്‍ ബഹളം വെച്ച രാഹുല്‍ഗാന്ധിയ്‌ക്ക് ചൈനീസ് പട്ടാളം തന്നെ പയ്യനെ തിരികെ തന്നപ്പോള്‍ മൗനം

മുന്‍കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ഗാന്ധിയ്‌ക്ക് അരുണാചല്‍പ്രദേശിലെ 17-കാരന്‍ മിറം ടറോണിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്തക്ക് ശേഷം ഉറക്കം നഷ്ടപ്പെട്ട മട്ടായിരുന്നു. മാത്രമല്ല, ഇക്കാര്യത്തില്‍ മോദി മൗനം പാലിക്കുന്നതിനെയും രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 07:21 pm IST
in India

ന്യൂദല്‍ഹി: മുന്‍കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ഗാന്ധിയ്‌ക്ക് അരുണാചല്‍പ്രദേശിലെ 17-കാരന്‍ മിറം ടറോണിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്തക്ക് ശേഷം ഉറക്കം നഷ്ടപ്പെട്ട മട്ടായിരുന്നു. മാത്രമല്ല, ഇക്കാര്യത്തില്‍ മോദി മൗനം പാലിക്കുന്നതിനെയും രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച ഈ 17കാരനെ കിട്ടിയതായി ചൈനീസ് പട്ടാളം തന്നെ ഇന്ത്യന്‍ പ്രതിരോധസേനയെ അറിയിച്ചതുമുതല്‍ രാഹുല്‍ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും മൗനം.  

‘റിപ്പബ്ലിക് ദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചൈനക്കാര്‍ ഒരു 17കാരനെ തട്ടിക്കൊണ്ടിരിക്കുകയാണ്. മിറം ടറോണിന്റെ കുടുംബത്തിനൊപ്പമാണ് ഞങ്ങള്‍. ഒരിക്കലും ഈ പ്രശ്‌നം ഉപേക്ഷിക്കാന്‍ പോകുന്നില്ല. പ്രധാനമന്ത്രിയുടെ ഭീരുത്വം നിറഞ്ഞ മൗനം അദ്ദേഹത്തിന്റെ പ്രസ്താവനയിലുണ്ട്- അദ്ദേഹം ഈ പ്രശ്‌നത്തെ കാര്യമാക്കുന്നില്ല’- ഇതായിരുന്നു രാഹുലിന്റെ പ്രസ്താവന. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മിറം ടറോണിന്റെ തട്ടിക്കൊണ്ടുപോകല്‍ ഒരു രാഷ്‌ട്രീയപ്രശ്‌നമാക്കി വളര്‍ത്തിക്കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിയാണ് ഞായറാഴ്ച പൊളിഞ്ഞത്.

ഞായറാഴ്ച ഇന്ത്യന്‍ പ്രതിരോധസേനയുടെ പിആര്‍ഒ ആയ ഹര്‍ഷ് വര്‍ധന്‍ പാണ്ഡേയാണ് കുട്ടിയെ ചൈനീസ് പട്ടാളം കൈമാറിയതായി സ്ഥിരീകരിച്ചത്-  ‘നേരത്തെ അരുണാചല്‍പ്രദേശിലെ സിഡോ സ്വദേശിയായ 17 കാരനായ മിറാം ടറോമിനെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) യഥാര്‍ത്ഥ നിയന്ത്രണരേഖയ്‌ക്കടുത്തുള്ള ഇന്ത്യയുടെ ഭാഗത്ത് നിന്നും പിടിച്ചുകൊണ്ടുപോയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതോടെ ഇന്ത്യന്‍ സേന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ) യുമായി ഹോട്ട്‌ലൈന്‍ വഴി ബന്ധപ്പെട്ടു. പിപ്പീള്‍സ് ലിബറേഷന്‍ ആര്‍മിയോട് കുട്ടിയെ കണ്ടെത്താന്‍ ആവശ്യപ്പെട്ടു, അവര്‍ പ്രൊട്ടോക്കോള്‍ അനുസരിച്ച് കുട്ടിയെ കൈമാറി,’- ഹര്‍ഷ് വര്‍ധന്‍ പാണ്ഡേ അറിയിച്ചു.  

കൗമാരക്കാനായ മിറാം ടറോമിനെ കാണാതായതുമുതല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നയതന്ത്രകരുനീക്കങ്ങള്‍ നടത്തുകയായിരുന്നു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കറും പ്രതിരോധസേനയും ചൈനീസ് സേനയ്‌ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ജനവരി 18 മുതലാണ് കാണാതായതെങ്കിലും ജനവരി 23 ആയതോടെ ചൈനീസ് പട്ടാളം മിറാം ടറോമിനെ കണ്ടുകിട്ടിയതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പ്രധാനമന്ത്രി മോദിയുടെ അറിവോടെ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ വിജയം കണ്ടു.  

ഇന്ത്യക്ക് മേലുള്ള ചൈനയുടെ തുടര്‍ച്ചയായ കയ്യേറ്റങ്ങളേയും കോണ്‍ഗ്രസ് അപലപിച്ചിരുന്നു. മാത്രമല്ല, വസ്തുതകള്‍ മനസ്സിലാക്കാന്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ നിറഞ്ഞ ഒരു സ്രര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ ഇന്തോ-ചൈന അതിര്‍ത്തിയിലേക്ക് പറഞ്ഞയക്കാനും രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും പദ്ധതിയിട്ടിരുന്നു. കോണ്‍ഗ്രസ് വക്താവായ രണ്‍ദീപ് സുര്‍ജേവാലയും പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചിരുന്നു. ‘പ്രധാനമന്ത്രി, നമ്മുടെ മേഖലയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ചൈനീസ് സേനയ്‌ക്ക് എന്തൊരു ധൈര്യമാണ്. എങ്ങിനെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പൗരനെ തട്ടിക്കൊണ്ടുപോകാന്‍ അനുവദിച്ചത്?’- രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. എന്നാല്‍ മിറാം ടറോമിനെ ജീവനോടെ കണ്ടെത്തിയതായി ചൈനീസ് സേനയുടെ പ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസിന്റെ ഗൂഢനീക്കങ്ങള്‍ തല്‍ക്കാലം പൊളിഞ്ഞു. 

Tags: എല്‍എസിമിറം ടറോണ്‍ഐഎസ്Rahul Gandhichinaനരേന്ദ്രമോദിArunachal pradeshചൈന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിപീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിരണ്‍ദീപ് സുര്‍ജേവാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്
India

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.