Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീധന പീഡന പരാതി നല്‍കിയാല്‍ വിസ്മയയ്‌ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് പ്രചരിപ്പിക്കാം; കിരണിന്റെ ഫോണ്‍സംഭാഷണം കോടതിയില്‍ ഹാജരാക്കി

ഫോണ്‍സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്ന വിവരങ്ങള്‍ കിരണ്‍ അറിഞ്ഞിരുന്നില്ല. വിസ്മയയുടെ മരണശേഷം പോലീസ് ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം തിരിച്ചറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 10:30 am IST
inKerala

കൊല്ലം : സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയുടെ കുടുംബം പരാതി നല്‍കിയാല്‍ വിസ്മയയ്‌ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് പ്രചരിപ്പിക്കാന്‍ കിരണ്‍ തീരുമാനിച്ചതായി തെളിവുകള്‍. കേസ് വിചാരണവേളയില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  

വിസ്മയയുടെ കുടുംബം കിരണിനെതിരെ കേസ് നല്‍കിയാല്‍ വിസ്മയയ്‌ക്ക് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്ന് വരുത്തി തീര്‍ക്കാന്‍ കിരണ്‍ സഹോദരീ ഭര്‍ത്താവ് മുകേഷുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഈ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊല്ലത്തെ വിചാരണക്കോടതിയില്‍ കിരണിന്റെ ഫോണ്‍ റെക്കോര്‍ഡിങ്‌സ് ഉള്‍പ്പടെയുള്ള വിവരങ്ങളാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.  

ഫോണ്‍സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്ന വിവരങ്ങള്‍ കിരണ്‍ അറിഞ്ഞിരുന്നില്ല. വിസ്മയയുടെ മരണശേഷം പോലീസ് ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം തിരിച്ചറിയുന്നത്. സ്ത്രീധനത്തിന്റെ കാര്യങ്ങള്‍ ഫോണില്‍ സംസാരിക്കില്ല, അത് റെക്കോഡാകും എന്നതിനാല്‍ വാട്സാപ്പിലൂടെയേ സംസാരിക്കൂ എന്ന് കിരണ്‍ സഹോദരി കീര്‍ത്തിയോട് പറയുന്നതും കേള്‍പ്പിച്ചു. സ്വന്തം ഫോണ്‍ കിരണിന് തന്നെ ഇപ്പോള്‍ കുരുക്കാവുകയാണ്.  

കൂടാതെ കേസില്‍ വിസ്മയയുടെ അമ്മ സജിതയേയും വിസ്തരിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞ് തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല. വിസ്മയയുടെ ആഭരണങ്ങള്‍ ലോക്കറിലേക്ക് മാറ്റുന്നതിനിടെ അളവില്‍ കുറവ് ശ്രദ്ധയില്‍ പെട്ടതോടെയാണ് കിരണിന്റെ സ്വഭാവത്തില്‍ മാറ്റം വരുകയും വിസ്മയയെ ക്രൂരമായി മര്‍ദ്ദിക്കാനും മറ്റും ആരംഭിച്ചതെന്നും മൊഴിയില്‍ പറയുന്നുണ്ട്. വാഗ്ദാനം ചെയ്ത് സ്ത്രീധനം നല്‍കി പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്ന് കിരണിന്റെ പിതാവ് അറിയിച്ചതായും വിസ്മയയുടെ അമ്മ കോടതിയില്‍ അറിയിച്ചു.  

കിരണിന്റെ വീട്ടില്‍ നേരിട്ടിരുന്ന പീഡനങ്ങളുടെ വിവരങ്ങള്‍ വിസ്മയ സ്വന്തം വീട്ടില്‍ അറിയിച്ചിരുന്നില്ല. വിജിത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടില്‍ എത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ അറിയുന്നത്. തുടര്‍ന്ന്  ഇക്കാര്യങ്ങള്‍ സമുദായത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും മാര്‍ച്ച് 25-ന് ചര്‍ച്ചചെയ്യാനിരിക്കെ 17-ന് വിസ്മയയെ കിരണ്‍ വന്നു കൂട്ടിക്കൊണ്ടുപോയി. സ്ത്രീധനം കൊടുത്താല്‍ പ്രശ്നങ്ങള്‍ തീരുമെന്ന പ്രതീക്ഷയിലാണ് അവളോട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറഞ്ഞതെന്നും അമ്മ മൊഴിനല്‍കി.

അതേസമയം സ്വന്തം ഫോണില്‍ റെക്കോര്‍ഡായ സംഭാഷണങ്ങളും കിരണിന്റെയും ബന്ധുക്കളുടെയും ശബ്ദവും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. സ്ത്രീധനത്തിന്റെപേരില്‍ തന്നെ പീഡിപ്പിക്കുന്നതായി

Tags: കേരള പോലീസ്kollamvismayaവിസ്മയ കേസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

Kerala

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.