Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് റബ്‌കോയില്‍ നിന്ന് ഇരട്ടി വിലയ്‌ക്ക് കട്ടില്‍; സിപിഎമ്മിന്റെ വന്‍ അഴിമതിക്ക് നീക്കം

മാനദണ്ഡ പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് പരാമവധി 4350 രൂപയ്‌ക്ക് കട്ടില്‍ വാങ്ങി നല്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കിയിരുന്നത്. സിഡ്‌കോ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡറിലൂടെയായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍ കട്ടില്‍ വാങ്ങിയിരുന്നത്.

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Jan 14, 2022, 10:15 am IST
in Kerala

കൊല്ലം: അറുപതു വയസ്സു കഴിഞ്ഞ വയോജനങ്ങള്‍ക്കും ശയ്യാവലംബരായ വയോജനങ്ങള്‍ അല്ലാത്തവര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന കട്ടില്‍ സിപിഎം നിയന്ത്രണത്തിലുള്ള റബ്‌കോയില്‍ നിന്ന് വന്‍ തുകയ്‌ക്ക് വാങ്ങാന്‍ നീക്കം. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതില്‍ അധിക തുക ഗുണഭോക്താവില്‍ നിന്ന് ഈടാക്കി കട്ടില്‍ വാങ്ങി നല്കാനുള്ള അനുമതിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നല്കിയിരിക്കുന്നത്.  

മാനദണ്ഡ പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് പരാമവധി 4350 രൂപയ്‌ക്ക് കട്ടില്‍ വാങ്ങി നല്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കിയിരുന്നത്. സിഡ്‌കോ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡറിലൂടെയായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍ കട്ടില്‍ വാങ്ങിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവില്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ കൂടാതെ വില നിര്‍ണയ കമ്മിറ്റിക്ക് നേരിട്ട് റബ്‌കോ ഫര്‍ണീച്ചറുകള്‍ വാങ്ങുന്നതിന് അനുമതി നല്കി.  

റബ്‌കോയുടെ 6.25ഃ2.5 അളവുള്ള കട്ടിലിന് (ഐറ്റം 78) 8061 രൂപയും 6.25ഃ3 അളവ് കട്ടിലിന് (ഐറ്റം 113) 9576 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന 4350 രൂപയില്‍ അധികമുള്ള തുക ഗുണഭോക്താവില്‍ നിന്ന് ഇടാക്കണമെന്നാണ് ഉത്തരവിലുള്ളത്. ഇതുവരെ സൗജന്യമായാണ് കട്ടില്‍ നല്കിയിരുന്നതെങ്കില്‍ ഇനി മുതല്‍ 6.25ഃ2.5 അളവിലുള്ള റബ്‌കോ കട്ടില്‍ ആവശ്യമുള്ള ഗുണഭോക്താവ് 3711 രൂപയും 6.25ഃ3 അളവിലുള്ള കട്ടിലിന് 5226 രൂപയും നല്കണം.  

മാര്‍ക്കറ്റില്‍ ഇതേ അളവുകളിലുള്ള സാമാന്യം ഗുണനിലവാരമുള്ള കട്ടിലിന് 4500-5500, 6000-7500 വിലയാണുള്ളത്. ബ്രാന്‍ഡഡ് അല്ലാത്ത കട്ടിലുകള്‍ ഇതിലും കുറഞ്ഞ വിലയ്‌ക്ക് ലഭിക്കും.  

കഴിഞ്ഞ വര്‍ഷം വരെയും തദ്ദേശ സ്ഥാപനങ്ങള്‍ 4350 രൂപയില്‍ താഴെയുള്ള കട്ടിലാണ് വാങ്ങി വിതരണം ചെയ്തിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ഉയര്‍ന്ന വിലയില്‍ കട്ടില്‍ വാങ്ങുന്നതിലൂടെ പ്രതിവര്‍ഷം ഏകദേശം 157-250 കോടി രൂപയുടെ ഇടപാട് റബ്‌കോയിലൂടെ നടക്കും. സംസ്ഥാനത്ത് ഗ്രാമ, നഗരസഭ, കോര്‍പറേഷനുകളില്‍ 19,498 വാര്‍ഡുകളാണ് ഉള്ളത്. പ്രതിവര്‍ഷം എട്ടു മുതല്‍ 12 വരെ കട്ടിലുകളാണ് ഒരു വാര്‍ഡില്‍ വിതരണം ചെയ്യുന്നത്.

Tags: rubberbedകേരള സര്‍ക്കാര്‍അഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

Kerala

കര്‍ഷകരെ തഴഞ്ഞ ബജറ്റ് :ജോസ് കെ. മാണി ഇനിയെങ്കിലും കര്‍ഷകപ്രേമത്തിന്റെ മുതലക്കണ്ണീര്‍ ഒഴുക്കല്‍ അവസാനിപ്പിക്കണം-എന്‍.ഹരി

Kerala

ക്രിസ്തുമസ് ദിനത്തില്‍ വീട്ടമ്മയെയും പുരുഷനെയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; അടിമുടി ദുരൂഹത,സ്ത്രീയുടെ ഭര്‍ത്താവ് ഹക്കീമോ കൃഷ്ണപിളളയോ

Kerala

തിരഞ്ഞെടുപ്പ് വരുന്നു, പ്രചാരണം നേരത്തേ തുടങ്ങി പിണറായി, പണമില്ലെങ്കിലും ആനുകൂല്യങ്ങള്‍ വാരിക്കോരി

Kerala

റബര്‍ വില ഇടിയുമ്പോള്‍ കേന്ദ്രത്തിനെതിരായ പതിവ് പ്രഹസന പ്രതിഷേധവും കര്‍ഷകര്‍ക്കായുള്ള മുതലക്കണ്ണീരും ജോസ് കെ മാണി അവസാനിപ്പിക്കണം: എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.