Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നിയന്ത്രിത നായാട്ട് അനുവദിക്കണം

വയനാട്ടിലെ കുറുക്കന്‍ മൂലയില്‍ ഇറങ്ങിയ പുലിയെ വനംവകുപ്പിന് ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. വയനാട്ടിലെ മുളകള്‍ പൂത്തു നശിച്ചത് വന്യമൃഗശല്യത്തിന് ഒരു പ്രധാന കാരണമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 05:04 pm IST
in Wayanad
നിയന്ത്രിത നായാട്ടിന് അനുവദിക്കണമെന്ന്‌വിവിധ ഗോത്ര സംഘടനകള്‍

നിയന്ത്രിത നായാട്ടിന് അനുവദിക്കണമെന്ന്‌വിവിധ ഗോത്ര സംഘടനകള്‍

കല്‍പ്പറ്റ: ഗോത്ര വിഭാഗങ്ങളെ നിയന്ത്രിത നായാട്ടിന് അനുവദിക്കണമെന്ന്‌വിവിധ ഗോത്ര സംഘടനകള്‍ ആവശ്യപ്പെടുന്നു വന്യമൃഗ ശല്യം കാരണം വയനാട്ടിലെ ജനങ്ങള്‍  പൊറുതിമുട്ടുന്ന ഈ സാഹചര്യത്തില്‍ വനം വകുപ്പ് എത്ര ശ്രമിച്ചിട്ടും ശാശ്വതപരിഹാരം കണ്ടെത്താനാവുന്നില്ല.  പുലി, ആന, കടുവ, പന്നി എന്നിവയുടെ നിരന്തര ശല്യം കാരണം വയനാട്ടില്‍ കാര്‍ഷികവിളകള്‍ ഇറക്കാന്‍ പറ്റാത്ത സാഹചര്യമാണ്. 

പ്രതികൂല കാലാവസ്ഥയും  വന്യമൃഗശല്യവും കനത്ത നഷ്ടമാണ് കൃഷിക്കാര്‍ക്ക് വരുത്തുന്നത്. വയനാട്ടിലെ കുറുക്കന്‍ മൂലയില്‍ ഇറങ്ങിയ പുലിയെ വനംവകുപ്പിന് ഇതുവരെയും പിടികൂടാന്‍  സാധിച്ചിട്ടില്ല. വയനാട്ടിലെ മുളകള്‍ പൂത്തു നശിച്ചത് വന്യമൃഗശല്യത്തിന് ഒരു പ്രധാന കാരണമാണ്.   

വനം മുഴുവന്‍ ഇപ്പോള്‍ മുളകള്‍ക്ക് പകരം കുറ്റി ചെടികളും വള്ളികളും പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. ഇത് കാരണം മൃഗങ്ങള്‍ക്ക് ഇരപിടിക്കാന്‍ കഴിയുന്നില്ല. വയനാട്ടില്‍ കുറുക്കന്റെ വംശനാശം പന്നികള്‍  പെറ്റു പെരുകുന്നതിന് കാരണമായി. അക്കേഷ്യ, തേക്ക് തുടങ്ങിയ മരങ്ങള്‍ വച്ചുപിടിപ്പിച്ച് കുരങ്ങുകളുടെ ആവാസ് വ്യവസ്ഥയെ താളം തെറ്റിച്ചു. അവ നാട്ടിന്‍പുറങ്ങളില്‍  സ്ഥിരതാമസമാക്കി. എവിടെയെങ്കിലും ഒരു കുരങ്ങ് ചത്താല്‍ വനം വകുപ്പിന്റെ അന്വേഷണവും ശല്യവും കുരങ്ങുകളെ നാട്ടില്‍ നിന്നും അകറ്റുന്നതിന് ജനങ്ങള്‍ക്ക് ഭയമായി.  

വയനാട്ടിലെ കുറുമ, കുറിച്ച്യ ഗോത്രവര്‍ഗങ്ങളുടെ പരമ്പരാഗത നായാട്ട് വന്യമൃഗങ്ങളെ നാട്ടില്‍ നിന്ന് അകറ്റുന്നതിന് ഒരു പരിഹാരം ആയിരുന്നു. മാസത്തില്‍  ഒന്നോര ണ്ടോ പ്രത്യേക സമയത്ത് മാത്രം അമ്പും, വില്ലും ഉപയോഗിച്ച്   കാടിളക്കിയുള്ള നായാട്ട് മൃഗങ്ങളെ  ഉള്‍വനത്തിലേക്ക് വലിയാന്‍ ഇടയാക്കും. തമിഴ്‌നാട്ടിലെ നീലഗിരി മുതല്‍ കര്‍ണാടകയിലെ കുടക് അതിര്‍ത്തിവരെ ഗോത്രജനത താമസിച്ചുവരുന്നു.കൃഷിയും മീന്‍പിടുത്തവും നായാട്ടും ആയിരുന്നു ഇവരുടെ ഉപജീവന മാര്‍ഗങ്ങള്‍. അന്നൊക്കെ ഇത്തരം മൃഗശല്യങ്ങള്‍ ഒന്നും തന്നെ വയനാട്ടില്‍ ഉണ്ടായിരുന്നില്ല. 

കാടിനെയും മൃഗങ്ങളെയും അവര്‍ സംരക്ഷിക്കുകയും ചെയ്തു വന്നിരുന്നു. ഭക്ഷണത്തിന് ആവശ്യമായ ഒരു മൃഗത്തെ മാത്രം കൊല്ലുകയാണ് പതിവ്. മൃഗസംരക്ഷണവും വനവാസി വിഭാഗങ്ങള്‍ കാട്ടില്‍ കയറാനുള്ള അനുവാദം നിഷേധിക്കപ്പെട്ടു. അവരുടെ ആചാരപ്രകാരം നടത്തിവരുന്ന ഉത്സവമായ തുലാം പത്ത്, ഉച്ചാല്‍ എന്നിവയ്‌ക്ക് പോലും നായാട്ട് നിഷേധിക്കപ്പെട്ടു. വനംവകുപ്പിന് അനുവാദത്തോടെ ഗോത്രവര്‍ഗ്ഗക്കാരുടെ നായാട്ട് മാസത്തില്‍ ഒന്നോ രണ്ടോ എന്ന വ്യവസ്ഥയില്‍ അനുവദിച്ചാല്‍ മൃഗങ്ങളെ വനത്തിലേക്ക് തുരത്തി കൃഷിക്കാരെയും ജനങ്ങളെയും രക്ഷിക്കാന്‍ കഴിയുംമെന്ന് വനവാസി വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ കെ.സി. പൈതല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.