Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലുധിയാന സ്‌ഫോടനം: ഖലിസ്ഥാന്‍ തീവ്രവാദി മുള്‍ട്ടാനിയെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ ജര്‍മ്മനിയിലേക്ക്; സിഖ് യുവാക്കളെ തീവ്രവാദികളാക്കാന്‍ ശ്രമം

ലുധിയാന സ്‌ഫോടനത്തില്‍ പങ്കുള്ള, ജര്‍മ്മനിയില്‍ അറസ്റ്റിലായ ഖലിസ്ഥാന്‍ ഭീകരന്‍ ജസ്വിന്തര്‍ സിങ് മുള്‍ട്ടാനിയെ ചോദ്യം ചെയ്യാന്‍ എന്‍ ഐഎ ജര്‍മ്മനിയിലേക്ക് പോകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 05:08 pm IST
in India
അറസ്റ്റിലായ ഖാലിസ്ഥാന്‍ തീവ്രവാദി ജസ്വിന്തര്‍ സിങ് മുള്‍ട്ടാനി(ഇടത്ത്)

അറസ്റ്റിലായ ഖാലിസ്ഥാന്‍ തീവ്രവാദി ജസ്വിന്തര്‍ സിങ് മുള്‍ട്ടാനി(ഇടത്ത്)

ചണ്ഡീഗഢ്: ലുധിയാന സ്‌ഫോടനത്തില്‍ പങ്കുള്ള, ജര്‍മ്മനിയില്‍ അറസ്റ്റിലായ ഖലിസ്ഥാന്‍ ഭീകരന്‍ ജസ്വിന്തര്‍ സിങ് മുള്‍ട്ടാനിയെ ചോദ്യം ചെയ്യാന്‍ എന്‍ ഐഎ ജര്‍മ്മനിയിലേക്ക് പോകും.  

സിഖ്‌സ് ഫോര്‍ ജസ്റ്റിസ്(എസ് എഫ്‌ജെ) എന്ന സിഖ് തീവ്രവാദ സംഘടനയിലെ അംഗമായ മുള്‍ട്ടാനിയെ ജര്‍മ്മന്‍ പൊലീസാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 23നാണ് ലുധിയാന കോടതി സമുച്ചയത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബ് സ്‌ഫോടനം നടന്നത്. മുള്‍ട്ടാനിയ്‌ക്കും ലുധിയാന സ്‌ഫോടനത്തില്‍ പിടിയിലായ മറ്റുള്ളവര്‍ക്കും എതിരെ യുഎപിഎ പ്രകാരം എന്‍ ഐഎ കേസെടുത്തു. മുള്‍ട്ടാനിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നീക്കം പുരോഗമിക്കുകയാണ്.

ഖാലിസ്ഥാന്‍ സംഘടനകള്‍ സിഖ് യുവാക്കളെ തീവ്രവാദികളാക്കുന്നു

ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ സിഖ് യുവാക്കളെ വന്‍തോതില്‍ തീവ്രവാദികളാക്കി മാറ്റുകയാണെന്ന് എന്‍ ഐഎ പറയുന്നു. ഖലിസ്ഥാന്‍ സംഘടനകളുടെ അജണ്ടയും തീവ്രവാദ പ്രവര്‍ത്തനങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചാണ് സിഖ് യുവാക്കളെ തീവ്രവാദത്തിന്റെ പാതയിലെത്തിക്കുന്നത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിലെ ക്രമസമാധാനം തകര്‍ക്കാന്‍ വന്‍തോതിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സംഘടനകള്‍ നടത്തുന്നത്.

മുള്‍ട്ടാനിയെ വിശദമായി ചോദ്യം ചെയ്യാന്‍ എന്‍ ഐഎ സംഘം ജര്‍മ്മനിയിലേക്ക് പോകും. ലുധിയാന സ്‌ഫോടനത്തില്‍ മുള്‍ട്ടാനിയുടെ പങ്ക് തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മറ്റ് ഏതൊക്കെ ആക്രമണങ്ങള്‍ നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും അന്വേഷിക്കും.

മുള്‍ട്ടാനിയെ ജര്‍മ്മനിയില്‍ കുടുക്കിയതെങ്ങിനെ?

വിദേശകാര്യമന്ത്രാലയം ബെര്‍ലിന്‍ എംബസി വഴിയാണ് മുള്‍ട്ടാനിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിയത്. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ മുള്‍ട്ടാനിയെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത ജര്‍മ്മനിയെ ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചു. മുള്‍ട്ടാനിയെക്കുറിച്ചുള്ള വിശദമായ ഒരു റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. പിന്നീട് ജര്‍മ്മന്‍ പൊലീസാണ് മുള്‍ട്ടാനിയെ അറസ്റ്റ് ചെയ്യുന്നത്.

ലുധിയാന കോടതി സമുച്ചയത്തില്‍ ബോംബ് സ്ഫോടനം നടത്തിയതെന്തിന്?

ഡിസംബര്‍ 23നാണ് ഇന്ത്യയെ നടുക്കിയ ലുധിയാന കോടതി സമുച്ചയത്തിലെ ബോംബ് സ്‌ഫോടനം നടന്നത്. രണ്ട് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗഗന്‍ദീപ് സിങ് എന്ന ഭീകരന്‍ തനിക്കെതിരായ മയക്കമരുന്ന കടത്ത് സംബന്ധിച്ച കേസുകളുടെ ഫയലുകള്‍ നശിപ്പിക്കാനാണ് സ്‌ഫോടനം നടത്തിയതെന്ന് പഞ്ചാബ് ഡിജിപി സിദ്ധാര്‍ത്ഥ ചതോപാദ്ധ്യായ പറയുന്നു. അന്ന് ഗഗന്‍ദീപ് സിങിനെതിരായ കേസില്‍ വാദം കേള്‍ക്കാനിരിക്കെയാണ് സ്‌ഫോടനം നടന്നത്.

Tags: courtജര്‍മനിഖാലിസ്ഥാന്‍സിഖ്സ് ഫോര്‍ ജസ്റ്റിസ്എസ്എഫ്‌ജെലുധിയാന സ്ഫോടനംജസ്വിന്തര്‍ സിങ് മുള്‍ട്ടാനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

India

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

Kerala

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

Kerala

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മോഡലും മുൻ മിസ് കേരള സൗന്ദര്യമത്സരാർത്ഥിയുമായ ഹർഷ സണ്ണി പിടിയിൽ ; യുവതി എത്തിയത് ബാങ്കോക്കിൽ നിന്ന്

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.