Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രംഗത്തിറക്കിയിട്ടും ഓണ്‍ലൈന്‍ തട്ടിപ്പ് വര്‍ധിക്കുന്നു; ഇടപാടുകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി, ഇരുട്ടില്‍ തപ്പി പോലീസ്

സമ്മാനം അടിച്ചില്ലെങ്കില്‍ ടിക്കറ്റുതുക തിരിച്ചുതരുമെന്ന വാഗ്ദാനത്തിലാണ് ആളുകള്‍ വീഴുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ലോട്ടറി ആവശ്യക്കാരുടെ കൈയില്‍ എത്തിക്കുമെന്നും ഇവര്‍ വാഗ്ദാനവും നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2021, 12:33 pm IST
in Kerala

കൊച്ചി: പരിശോധനകള്‍ കര്‍ശനമാക്കുമ്പോഴും ഓണ്‍ലൈനിലൂടെ കേരള ലോട്ടറിയുടെ പേരില്‍ വില്‍പ്പന സജീവം. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് സംഘങ്ങളെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘത്തെ രംഗത്തിറക്കിയിട്ടും ഓണ്‍ലൈന്‍ തട്ടിപ്പിന് തടയിടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.  

ബംബര്‍ ലോട്ടറികളുടെ പേരിലാണ് ഏറ്റവും കൂടുതല്‍ അനധികൃത വില്‍പ്പന നടക്കുന്നത്. ഇതിന് പുറമേ മറ്റ് ചെറിയ സംഖ്യകള്‍ അടങ്ങിയ ലോട്ടറികളുടെ വില്‍പ്പനയും സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ എന്നിവയിലൂടെയാണ് അനധികൃത ഓണ്‍ലൈന്‍ വില്‍പ്പന. ഏജന്‍സികളാണെന്ന് അവകാശപ്പെടുന്നവര്‍ ഇതില്‍ കൊടുത്തിരിക്കുന്ന നമ്പറുകളിലേക്ക് വിളിച്ചാല്‍ വാട്സ് ആപ്പിലേക്ക് വിലാസം അയച്ചുനല്‍കാന്‍ ആവശ്യപ്പെടും. പണം ഗൂഗിള്‍പേ വഴിയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 200 രൂപയുടെ ടിക്കറ്റിന് 100 രൂപ അധികം നല്‍കണം.  

സമ്മാനം അടിച്ചില്ലെങ്കില്‍ ടിക്കറ്റുതുക തിരിച്ചുതരുമെന്ന വാഗ്ദാനത്തിലാണ് ആളുകള്‍ വീഴുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ലോട്ടറി ആവശ്യക്കാരുടെ കൈയില്‍ എത്തിക്കുമെന്നും ഇവര്‍ വാഗ്ദാനവും നല്‍കും. എന്നാല്‍ ലോട്ടറി എത്തിച്ച് നല്‍കാന്‍ ഇവര്‍ തയാറാവില്ല. ലോട്ടറിയുടെ ചിത്രമെടുത്ത് വാട്സ് ആപ്പിലൂടെ അയച്ച് നല്‍കുകയാണ് ചെയ്യുന്നത്. ഇതേ നമ്പറിന് സമ്മാനം അടിക്കുമ്പോള്‍ മാത്രമാണ് ഓണ്‍ലൈന്‍ തട്ടിപ്പിനെ കുറിച്ച് ഇത് വാങ്ങുന്ന ആള്‍ തിരിച്ചറിയുകയുള്ളു. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിന് നേതൃത്വം നല്‍കിയ ചിലരെ മലപ്പുറത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോട്ടറി തട്ടിപ്പിന് പിന്നില്‍ ചില ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇവരെ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.  

കെണിയില്‍ പ്രവാസികള്‍  

ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിന്റെ കെണിയില്‍ വീഴുന്നവരില്‍ അധികവും പ്രവാസികള്‍. ഇതില്‍ തന്നെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നവരാണ് ഓണ്‍ലൈന്‍ ലോട്ടറി സംഘത്തിന്റെ വലയില്‍ വീഴുന്നത്. ലോട്ടറി അടിച്ചില്ലെങ്കില്‍ പണം തിരിച്ച് തരാമെന്ന വാഗ്ദാനം കൂടി കേള്‍ക്കുമ്പോഴാണ് പലരും ചതിക്കുഴിയില്‍ വീഴുന്നത്. ലോട്ടറി അടിച്ചാല്‍ സ്വന്തം വീട്ടില്‍ ടിക്കറ്റ് എത്തുമെന്നും പലരും വിശ്വസിക്കുന്നു. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് വാര്‍ത്തകള്‍ നിരന്തരം പുറത്ത് വരുമ്പോഴും ചതിക്കുഴിയില്‍ വീഴുന്നവരുടെ എണ്ണം കൂടുകയാണ്.

Tags: keralaകേരള പോലീസ്lottery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.