Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലും ഹലാല്‍: അരവണ പായസത്തിന് ഉപയോഗിക്കുന്നത് ഹലാല്‍ മുദ്ര പതിച്ച ശര്‍ക്കര; ഭക്ഷ്യയോഗ്യമല്ലാത്തവ ദേവസ്വം ബോര്‍ഡ് ലേലത്തില്‍ മറിച്ചും വിറ്റു

ഹലാല്‍ തുപ്പല്‍ വിവാദങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഈ മുദ്രയുള്ള ഉത്പ്പന്നങ്ങളെ ജനങ്ങള്‍ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു ഉത്പ്പന്നം തന്നെ സന്നിധാനത്ത് പ്രസാദം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് ഭക്തരില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 02:38 pm IST
in Kerala

പത്തനംതിട്ട : ശബരിമലയില്‍ പ്രസാദമായി നല്‍കുന്ന അരവണ പായസത്തിനായി ഉപയോഗിക്കുന്നത് ഹലാല്‍ ശര്‍ക്കര. സ്വകാര്യ കമ്പനികള്‍ക്കാണ് ശര്‍ക്കര നല്‍കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കിയത്. ഹലാലിനെതിരെ പ്രതിഷേധം ഉടലെടുത്തിരിക്കുന്നതിനിടെയാണ് ശബരിമലയില്‍ തന്നെ ഉപയോഗിക്കുന്ന ശര്‍ക്കര ഹലാല്‍ മുദ്ര പതിപിച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.  

കഴിഞ്ഞ വര്‍ഷത്തെ അതേ കമ്പനി തന്നെയാണ് ഇത്തവണയും ശര്‍ക്കര വിതരണത്തിനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രസാദമായി നല്‍കുന്ന ഉണ്ണിയപ്പത്തിനും എല്ലാ നിവേദ്യങ്ങള്‍ക്കും ഈ ശര്‍ക്കര തന്നെയാണ് ഉപയോഗിക്കുന്നത്. പ്രസാദം നിര്‍മിക്കുന്നതിനായി ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര പാക്കറ്റുകള്‍ പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്.  

ഹലാല്‍ തുപ്പല്‍ വിവാദങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഈ മുദ്രയുള്ള ഉത്പ്പന്നങ്ങളെ ജനങ്ങള്‍ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു ഉത്പ്പന്നം തന്നെ സന്നിധാനത്ത് പ്രസാദം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് ഭക്തരില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.  

അതേസമയം കഴിഞ്ഞ വര്‍ഷം ഉപയോഗിക്കാതെ പഴകിയ ശര്‍ക്കര തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ലേലത്തില്‍ മറിച്ചു വിറ്റിട്ടുണ്ട്. പഴകിയ ശര്‍ക്കര മറിച്ചു വില്‍ക്കാതെ നശിപ്പിച്ചു കളയണമെന്നതാണ് നിയമം.  ഹലാല്‍ മുദ്രയുള്ള ശര്‍ക്കരയായിരുന്നു ഇതും. ഉപയോഗ ശൂന്യമാണെന്ന് ഫുഡ് സേഫ്റ്റിയുടെ അടക്കം സര്‍ട്ടിഫിക്കറ്റ് ഉള്ള ശര്‍ക്കരയാണ് മറിച്ചു വിറ്റിരിക്കുന്നത്.  

കിലോയ്‌ക്ക് 16.30 രൂപയ്‌ക്കാണ് പഴകിയ ശര്‍ക്കര ദേവസ്വം ബോര്‍ഡ് മറിച്ചു വിറ്റിരിക്കുന്നത്. 36 രൂപയ്‌ക്ക് വാങ്ങിയ ശര്‍ക്കരയായിരുന്നു ഇത്. ഇവ പമ്പയിലേയും സന്നിധാനത്തേയും ഗോഡൗണുകളില്‍ മുഴുവനായും കെട്ടിക്കിടക്കുന്നത് ഇത്തരത്തില്‍ ഹലാല്‍ മുദ്രയുള്ള ശര്‍ക്കര പാക്കറ്റുകളാണ്.  

എന്നാല്‍ ഹലാല്‍ മുദ്രയുള്ള ശര്‍ക്കര വാങ്ങിയത് ഭക്തരോടുള്ള വെല്ലുവിളിയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള ശര്‍ക്കര ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനുള്ള പ്രായശ്ചിത്ത കര്‍മ്മം കൂടി നടത്തേണ്ടിയിരിക്കുന്നു. ഹലാല്‍ മുദ്രപതിപ്പിച്ച ശര്‍ക്കര സര്‍ക്കാര്‍ ശബരിമലയില്‍ ഉപയോഗിക്കുന്നതില്‍ സാമ്പത്തിക ലാഭം ആണെങ്കില്‍ ഗുണമേന്മ കുറഞ്ഞ ഉത്പ്പന്നങ്ങളാണ് നല്‍കുന്നതെങ്കില്‍ ഭക്തര്‍ എന്ത് വിശ്വാസത്തിലാണ് ഇവ വാങ്ങിക്കുക. സര്‍ക്കാരിന് ഉത്തരവാദിത്തം സ്വന്തം പാര്‍ട്ടിയോട് മാത്രമാണ്. അവര്‍ നിയമിക്കുന്നവര്‍ക്കും ഇത് പോലെയാണ് ഭക്തരോട് ഇവര്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ പ്രതികരിച്ചു.

Tags: ഹലാല്‍ നിഷിദ്ധpathanamthittaകേരള സര്‍ക്കാര്‍Devaswom Boardtravancore devaswom boardSABARIMALAശബരിമലഹലാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.