Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലും ഹലാല്‍: അരവണ പായസത്തിന് ഉപയോഗിക്കുന്നത് ഹലാല്‍ മുദ്ര പതിച്ച ശര്‍ക്കര; ഭക്ഷ്യയോഗ്യമല്ലാത്തവ ദേവസ്വം ബോര്‍ഡ് ലേലത്തില്‍ മറിച്ചും വിറ്റു

ഹലാല്‍ തുപ്പല്‍ വിവാദങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഈ മുദ്രയുള്ള ഉത്പ്പന്നങ്ങളെ ജനങ്ങള്‍ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു ഉത്പ്പന്നം തന്നെ സന്നിധാനത്ത് പ്രസാദം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് ഭക്തരില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 02:38 pm IST
in Kerala

പത്തനംതിട്ട : ശബരിമലയില്‍ പ്രസാദമായി നല്‍കുന്ന അരവണ പായസത്തിനായി ഉപയോഗിക്കുന്നത് ഹലാല്‍ ശര്‍ക്കര. സ്വകാര്യ കമ്പനികള്‍ക്കാണ് ശര്‍ക്കര നല്‍കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കിയത്. ഹലാലിനെതിരെ പ്രതിഷേധം ഉടലെടുത്തിരിക്കുന്നതിനിടെയാണ് ശബരിമലയില്‍ തന്നെ ഉപയോഗിക്കുന്ന ശര്‍ക്കര ഹലാല്‍ മുദ്ര പതിപിച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.  

കഴിഞ്ഞ വര്‍ഷത്തെ അതേ കമ്പനി തന്നെയാണ് ഇത്തവണയും ശര്‍ക്കര വിതരണത്തിനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രസാദമായി നല്‍കുന്ന ഉണ്ണിയപ്പത്തിനും എല്ലാ നിവേദ്യങ്ങള്‍ക്കും ഈ ശര്‍ക്കര തന്നെയാണ് ഉപയോഗിക്കുന്നത്. പ്രസാദം നിര്‍മിക്കുന്നതിനായി ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര പാക്കറ്റുകള്‍ പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്.  

ഹലാല്‍ തുപ്പല്‍ വിവാദങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഈ മുദ്രയുള്ള ഉത്പ്പന്നങ്ങളെ ജനങ്ങള്‍ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു ഉത്പ്പന്നം തന്നെ സന്നിധാനത്ത് പ്രസാദം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് ഭക്തരില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.  

അതേസമയം കഴിഞ്ഞ വര്‍ഷം ഉപയോഗിക്കാതെ പഴകിയ ശര്‍ക്കര തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ലേലത്തില്‍ മറിച്ചു വിറ്റിട്ടുണ്ട്. പഴകിയ ശര്‍ക്കര മറിച്ചു വില്‍ക്കാതെ നശിപ്പിച്ചു കളയണമെന്നതാണ് നിയമം.  ഹലാല്‍ മുദ്രയുള്ള ശര്‍ക്കരയായിരുന്നു ഇതും. ഉപയോഗ ശൂന്യമാണെന്ന് ഫുഡ് സേഫ്റ്റിയുടെ അടക്കം സര്‍ട്ടിഫിക്കറ്റ് ഉള്ള ശര്‍ക്കരയാണ് മറിച്ചു വിറ്റിരിക്കുന്നത്.  

കിലോയ്‌ക്ക് 16.30 രൂപയ്‌ക്കാണ് പഴകിയ ശര്‍ക്കര ദേവസ്വം ബോര്‍ഡ് മറിച്ചു വിറ്റിരിക്കുന്നത്. 36 രൂപയ്‌ക്ക് വാങ്ങിയ ശര്‍ക്കരയായിരുന്നു ഇത്. ഇവ പമ്പയിലേയും സന്നിധാനത്തേയും ഗോഡൗണുകളില്‍ മുഴുവനായും കെട്ടിക്കിടക്കുന്നത് ഇത്തരത്തില്‍ ഹലാല്‍ മുദ്രയുള്ള ശര്‍ക്കര പാക്കറ്റുകളാണ്.  

എന്നാല്‍ ഹലാല്‍ മുദ്രയുള്ള ശര്‍ക്കര വാങ്ങിയത് ഭക്തരോടുള്ള വെല്ലുവിളിയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള ശര്‍ക്കര ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനുള്ള പ്രായശ്ചിത്ത കര്‍മ്മം കൂടി നടത്തേണ്ടിയിരിക്കുന്നു. ഹലാല്‍ മുദ്രപതിപ്പിച്ച ശര്‍ക്കര സര്‍ക്കാര്‍ ശബരിമലയില്‍ ഉപയോഗിക്കുന്നതില്‍ സാമ്പത്തിക ലാഭം ആണെങ്കില്‍ ഗുണമേന്മ കുറഞ്ഞ ഉത്പ്പന്നങ്ങളാണ് നല്‍കുന്നതെങ്കില്‍ ഭക്തര്‍ എന്ത് വിശ്വാസത്തിലാണ് ഇവ വാങ്ങിക്കുക. സര്‍ക്കാരിന് ഉത്തരവാദിത്തം സ്വന്തം പാര്‍ട്ടിയോട് മാത്രമാണ്. അവര്‍ നിയമിക്കുന്നവര്‍ക്കും ഇത് പോലെയാണ് ഭക്തരോട് ഇവര്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ പ്രതികരിച്ചു.

Tags: ശബരിമലഹലാല്‍ഹലാല്‍ നിഷിദ്ധpathanamthittaകേരള സര്‍ക്കാര്‍Devaswom Boardtravancore devaswom boardSABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, നാട്ടുകാർ ഓടിയെത്തിയെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പറായാലും വോട്ടിംഗ് യന്ത്രമായാലും ബിജെപി തന്നെ…പഞ്ചാബില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വിജയം മൂന്നിരട്ടിയായി

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

ഇഡി റെയ്ഡിനെതിരെ കേരളം താക്കീത് നൽകിയെന്ന് ദേശാഭിമാനി : താക്കീത് നൽകാൻ പോയവർ ഒരു കൊല്ലം കഴിഞ്ഞേ ഇനി പുറത്ത് വരൂവെന്ന് പരിഹാസം

തമിഴ്നാട്ടില്‍ പ്രകാശ് രാജിന് വിജയ് ആരാധകരുടെ പൊങ്കാല…ഒടുവില്‍ വിജയ് സിനിമയിലെ സ്ഥിരം ഗുണ്ടയായ പ്രകാശ് രാജിന് ഇടിയോടിടി

വിജയ് കേരളത്തില്‍ ക്ലച്ച് പിടിക്കുമോയെന്ന് സംശയം, ജോസഫ് വിജയ് പള്ളിയുടെ ആളാണെന്ന് വന്നതോടെ ഹിന്ദുയുവാക്കള്‍ക്ക് താല്‍പര്യം കുറഞ്ഞു::ഫക്രുദ്ദീന്‍ അലി

കൊട്ടിയൂർ ക്ഷേത്രത്തിൽ പാരമ്പര്യ അവകാശം ഉന്നയിച്ച് മുസ്ലീം കുടുംബം ;  ഭാരവാഹികളെ കണ്ടെന്ന് സൂചന  : കൊട്ടിയൂരിൽ ഇനിയൊരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഇഡിയ്ക്കെതിരെ മുട്ടയെറിഞ്ഞ സിപിഎം ഗുണ്ട ഐ.പി. ബിനു (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

ഇഡിയെ ആക്രമിച്ച കേസ് ഗുണം ചെയ്യുക യുഡിഎഫിന്, സിപിഎം ഗുണ്ടകള്‍ പുറത്തിറങ്ങാന്‍ സമയമെടുക്കും, സിപിഎമ്മിനെ ബാധിക്കും: യുവരാജ് ഗോകുല്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.