Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇളമാട് സിപിഎമ്മില്‍ തമ്മിലടിയും കൂട്ട നടപടികളും

പാര്‍ട്ടി നടപടി നേരിട്ട വിമലയെ കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തില്‍ സെക്രട്ടറിയാക്കിയ തീരുമാനം ജില്ലാ കമ്മിറ്റി മരവിപ്പിച്ചിരിക്കുകയാണ്. ഏരിയ കമ്മിറ്റി അംഗമായ ഷാജിയോട് ഗൗരവമായ ചില വിഷയങ്ങളില്‍ ഏരിയ കമ്മിറ്റി വിശദീകരണവും ചോദിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 05:01 pm IST
inKollam

ആയൂര്‍: ഇളമാട് സിപിഎമ്മിലെ ചേരിപ്പോരിനെതിരെ കൂടുതല്‍ നടപടിയുമായി നേതൃത്വം. ജില്ലാകമ്മിറ്റി അംഗത്തിന്റെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ പൊറുതിമുട്ടിയ സിപിഎം ജില്ലാ നേതൃത്വം പാര്‍ട്ടി സഖാക്കളുടെ പരാതിയിന്മേല്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.  

പ്രവര്‍ത്തകരുടെ ഗ്രൂപ്പ് പോരിനെക്കുറിച്ച് പഠിക്കാന്‍ ഒരു വര്‍ഷം മുമ്പ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോര്‍ജ് മാത്യു, എക്‌സ് ഏണസ്റ്റ് എന്നിവരെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മിഷനെ നിയമിച്ചിരുന്നു. അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്മേല്‍ ജില്ലാ കമ്മിറ്റി അംഗത്തിന് താക്കീത് നല്‍കുകയും മദര്‍ തെരേസ പാലിയേറ്റീവിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നും ലോക്കല്‍ കമ്മിറ്റി അംഗമായ ഷീല സജീവിനെ മാറ്റുകയും കൂടാതെ ഏരിയ കമ്മിറ്റി അംഗമായ തങ്കപ്പനും താക്കീതും നല്‍കി.

ഇളമാട് ബാങ്കില്‍ തിരിമറി നടത്തിയതിന്റെ പേരില്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കപ്പെട്ട് അന്വേഷണം നേരിട്ട വിമലയെ സീനിയര്‍ തസ്തികയില്‍ നിന്നും മാറ്റി ജൂനിയര്‍ ക്ലര്‍ക്കാക്കി തരം താഴ്‌ത്തുകയും ചെയ്തിട്ടുണ്ട്.  പാര്‍ട്ടി നടപടി നേരിട്ട വിമലയെ കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തില്‍ സെക്രട്ടറിയാക്കിയ തീരുമാനം ജില്ലാ കമ്മിറ്റി മരവിപ്പിച്ചിരിക്കുകയാണ്. ഏരിയ കമ്മിറ്റി അംഗമായ ഷാജിയോട് ഗൗരവമായ ചില വിഷയങ്ങളില്‍ ഏരിയ കമ്മിറ്റി വിശദീകരണവും ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി ഇളമാട്ട് സിപണ്ടിഎമ്മില്‍ കലാപം നിറഞ്ഞ അന്തരീക്ഷമായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ കിടന്ന കാര്‍ തല്ലിപ്പൊളിച്ചിരുന്നു. ഇതെല്ലാം ചേരിതിരിഞ്ഞ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് മനസിലാക്കികൊണ്ടാണ് നേതൃത്വം ഇത്തരം നടപടികളിലേക്ക് പോയതെന്നാണ് അറിയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തത് വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണെന്നും ഇയാളെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയത് വിഭാഗീയത മൂലമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ വന്നിട്ടുള്ള കടുത്ത ആക്ഷേപങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്നതാണെന്നും  കമ്മീഷന്‍ വിലയിരുത്തി. എന്നാല്‍ ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കടുത്ത നടപടികളിലേക്ക് പോകുന്നത് പാര്‍ട്ടിക്ക് മോശം ഇമേജ് ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശങ്ങള്‍ പ്രദേശത്തെ പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും അതുമൂലം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടിയെ കെട്ടുറപ്പോടെ ഒറ്റക്കെട്ടായി കൊണ്ട് പോകാന്‍ കഴിയണമെന്ന് ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രമേയമായിട്ടാണ് ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. താഴെ തട്ടിലേക്ക് റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Tags: cpmkollamIlamadu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.