Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് സംസ്‌കാരങ്ങളുടെ വ്യത്യസ്ത എന്തെന്ന് അറിയില്ലെന്ന് ദലൈലാമ; ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് ദലൈലാമ

ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് വിവിധ സംസ്‌കാരങ്ങളുടെ വ്യത്യസ്ത എന്തെന്ന് അറിയാത്തവരാണ്. കൂടുതല്‍ നിയന്ത്രിക്കുന്നത് ആളുകള്‍ക്ക് ഹാനികരമാണെന്നും ദലൈലാമ കുറ്റപ്പെടുത്തി. എല്ലാ മതങ്ങളേയും കര്‍ശനമായി നിയന്ത്രിക്കുകയാണ് ചൈന. തിബത്തുകാര്‍, ഉയ്ഗുര്‍ മുസ്ലിങ്ങള്‍, മറ്റ് ന്യൂനപക്ഷങ്ങള്‍ എന്നിവരെ നിയന്ത്രിക്കാന്‍ പ്രത്യേക ക്ലാസുകള്‍ നല്‍കിവരികയാണ് ചൈന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 08:41 pm IST
in World

ടോക്യോ: ചൈനയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ തുറന്ന വിമര്‍ശനമുയര്‍ത്തി തിബത്തന്‍ ആത്മീയാചാര്യന്‍ ദലൈലാമ. താന്‍ ചൈനയിലേക്കോ ബുദ്ധമതത്തിന് പ്രാധാന്യമുള്ള തയ് വാനിലേക്കോ പോകില്ലെന്നും ഇന്ത്യയില്‍ കഴിയാനാണ് ഇഷ്ടപ്പെടുന്നതെന്നും ദലൈലാമ വ്യക്തമാക്കി. ടോക്യോയില്‍ ടോക്യോ വിദേശ പത്രപ്രതിനിധികളുടെ ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബുധനാഴ്ച സംസാരിക്കുകയായിരുന്നു ദലൈലാമ.

ചൈന ദലൈലാമയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമം നടത്തുന്ന സന്നിഗ്ധഘട്ടത്തില്‍ ദലൈലാമ നടത്തിയ വാര്‍ത്താസമ്മേളനത്തിന് ഏറെ രാഷ്‌ട്രീയപ്രാധാന്യമുള്ളതായി കരുതുന്നു. ഇന്ത്യയാണ് താന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലം. ഇവിടെ വിവിധ ഗോത്രങ്ങളും സംസ്‌കാരങ്ങളും പരസ്പരം ഇടകലര്‍ന്ന് സമാധാനത്തോടെ കഴിയുന്ന രാജ്യമാണ്. ചൈനക്കാര്‍ക്ക് വിവിധ സംസ്‌കാരങ്ങളുടെ വ്യത്യസ്തത അറിയില്ലെന്നും ദലൈലാമ പറഞ്ഞു.

എല്ലാറ്റിനെയും വളരെയധികം നിയന്ത്രിക്കുന്ന ചൈനയുടെ സംസ്‌കാരം സമൂഹത്തിന് ഹാനികരമാണ്. ചൈനയില്‍ നിന്നുള്ള തിബത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ദലൈലാമ 1959ലാണ് തിബത്ത് വിട്ടോടിപ്പോന്നത്. ചൈനക്കാര്‍ക്കെതിരെ അദ്ദേഹം നയിച്ച പ്രസ്ഥാനം പരാജയപ്പെട്ടതോടെയാണ് അദ്ദേഹം ഓടിപ്പോന്നത്. ചൈനയുടെ പട്ടാളം 1950ല്‍ തിബത്ത് കീഴടക്കിയതിന് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ദലൈലാമ തിബത്ത് വിട്ടോടിപ്പോയത്. പിന്നീട് ഇന്ത്യയില്‍ അഭയം തേടി. തിബത്തും ചൈനയും തമ്മിലുള്ള ബന്ധം അങ്ങേയറ്റം ആശങ്കാകുലമായതിനാലാണ്  തിബത്തിലേക്ക് പോകേണ്ടെന്ന് തീരുമാനിക്കുന്നതെന്നും ദലൈലാമ പറഞ്ഞു.

ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് വിവിധ സംസ്‌കാരങ്ങളുടെ വ്യത്യസ്ത എന്തെന്ന് അറിയാത്തവരാണ്. കൂടുതല്‍ നിയന്ത്രിക്കുന്നത് ആളുകള്‍ക്ക് ഹാനികരമാണെന്നും ദലൈലാമ കുറ്റപ്പെടുത്തി. എല്ലാ മതങ്ങളേയും കര്‍ശനമായി നിയന്ത്രിക്കുകയാണ് ചൈന. തിബത്തുകാര്‍, ഉയ്ഗുര്‍ മുസ്ലിങ്ങള്‍, മറ്റ് ന്യൂനപക്ഷങ്ങള്‍ എന്നിവരെ നിയന്ത്രിക്കാന്‍ പ്രത്യേക ക്ലാസുകള്‍ നല്‍കിവരികയാണ് ചൈന.

ഒരിക്കലും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിനെ കാണില്ലെന്നും ദലൈലാമ പറഞ്ഞു. പ്രാദേശിക, രാഷ്‌ട്രീയ വിഷമതകളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. തയ് വാനിലേയും ചൈനയിലെയും സഹോദരീ സഹോദരന്മാര്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാഹചര്യം സങ്കീര്‍ണ്ണമാണ്. ഈ നിസ്സാര ബുദ്ധസന്യാസി സങ്കീര്‍ണ്ണ രാഷ്‌ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദലൈലാമ വ്യക്തമാക്കി.

Tags: chinaചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിദലൈലാമTibetuyghurഷീ ജിന്‍പിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.