Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് സംസ്‌കാരങ്ങളുടെ വ്യത്യസ്ത എന്തെന്ന് അറിയില്ലെന്ന് ദലൈലാമ; ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് ദലൈലാമ

ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് വിവിധ സംസ്‌കാരങ്ങളുടെ വ്യത്യസ്ത എന്തെന്ന് അറിയാത്തവരാണ്. കൂടുതല്‍ നിയന്ത്രിക്കുന്നത് ആളുകള്‍ക്ക് ഹാനികരമാണെന്നും ദലൈലാമ കുറ്റപ്പെടുത്തി. എല്ലാ മതങ്ങളേയും കര്‍ശനമായി നിയന്ത്രിക്കുകയാണ് ചൈന. തിബത്തുകാര്‍, ഉയ്ഗുര്‍ മുസ്ലിങ്ങള്‍, മറ്റ് ന്യൂനപക്ഷങ്ങള്‍ എന്നിവരെ നിയന്ത്രിക്കാന്‍ പ്രത്യേക ക്ലാസുകള്‍ നല്‍കിവരികയാണ് ചൈന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 08:41 pm IST
in World

ടോക്യോ: ചൈനയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ തുറന്ന വിമര്‍ശനമുയര്‍ത്തി തിബത്തന്‍ ആത്മീയാചാര്യന്‍ ദലൈലാമ. താന്‍ ചൈനയിലേക്കോ ബുദ്ധമതത്തിന് പ്രാധാന്യമുള്ള തയ് വാനിലേക്കോ പോകില്ലെന്നും ഇന്ത്യയില്‍ കഴിയാനാണ് ഇഷ്ടപ്പെടുന്നതെന്നും ദലൈലാമ വ്യക്തമാക്കി. ടോക്യോയില്‍ ടോക്യോ വിദേശ പത്രപ്രതിനിധികളുടെ ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബുധനാഴ്ച സംസാരിക്കുകയായിരുന്നു ദലൈലാമ.

ചൈന ദലൈലാമയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമം നടത്തുന്ന സന്നിഗ്ധഘട്ടത്തില്‍ ദലൈലാമ നടത്തിയ വാര്‍ത്താസമ്മേളനത്തിന് ഏറെ രാഷ്‌ട്രീയപ്രാധാന്യമുള്ളതായി കരുതുന്നു. ഇന്ത്യയാണ് താന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലം. ഇവിടെ വിവിധ ഗോത്രങ്ങളും സംസ്‌കാരങ്ങളും പരസ്പരം ഇടകലര്‍ന്ന് സമാധാനത്തോടെ കഴിയുന്ന രാജ്യമാണ്. ചൈനക്കാര്‍ക്ക് വിവിധ സംസ്‌കാരങ്ങളുടെ വ്യത്യസ്തത അറിയില്ലെന്നും ദലൈലാമ പറഞ്ഞു.

എല്ലാറ്റിനെയും വളരെയധികം നിയന്ത്രിക്കുന്ന ചൈനയുടെ സംസ്‌കാരം സമൂഹത്തിന് ഹാനികരമാണ്. ചൈനയില്‍ നിന്നുള്ള തിബത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ദലൈലാമ 1959ലാണ് തിബത്ത് വിട്ടോടിപ്പോന്നത്. ചൈനക്കാര്‍ക്കെതിരെ അദ്ദേഹം നയിച്ച പ്രസ്ഥാനം പരാജയപ്പെട്ടതോടെയാണ് അദ്ദേഹം ഓടിപ്പോന്നത്. ചൈനയുടെ പട്ടാളം 1950ല്‍ തിബത്ത് കീഴടക്കിയതിന് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ദലൈലാമ തിബത്ത് വിട്ടോടിപ്പോയത്. പിന്നീട് ഇന്ത്യയില്‍ അഭയം തേടി. തിബത്തും ചൈനയും തമ്മിലുള്ള ബന്ധം അങ്ങേയറ്റം ആശങ്കാകുലമായതിനാലാണ്  തിബത്തിലേക്ക് പോകേണ്ടെന്ന് തീരുമാനിക്കുന്നതെന്നും ദലൈലാമ പറഞ്ഞു.

ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് വിവിധ സംസ്‌കാരങ്ങളുടെ വ്യത്യസ്ത എന്തെന്ന് അറിയാത്തവരാണ്. കൂടുതല്‍ നിയന്ത്രിക്കുന്നത് ആളുകള്‍ക്ക് ഹാനികരമാണെന്നും ദലൈലാമ കുറ്റപ്പെടുത്തി. എല്ലാ മതങ്ങളേയും കര്‍ശനമായി നിയന്ത്രിക്കുകയാണ് ചൈന. തിബത്തുകാര്‍, ഉയ്ഗുര്‍ മുസ്ലിങ്ങള്‍, മറ്റ് ന്യൂനപക്ഷങ്ങള്‍ എന്നിവരെ നിയന്ത്രിക്കാന്‍ പ്രത്യേക ക്ലാസുകള്‍ നല്‍കിവരികയാണ് ചൈന.

ഒരിക്കലും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിനെ കാണില്ലെന്നും ദലൈലാമ പറഞ്ഞു. പ്രാദേശിക, രാഷ്‌ട്രീയ വിഷമതകളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. തയ് വാനിലേയും ചൈനയിലെയും സഹോദരീ സഹോദരന്മാര്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാഹചര്യം സങ്കീര്‍ണ്ണമാണ്. ഈ നിസ്സാര ബുദ്ധസന്യാസി സങ്കീര്‍ണ്ണ രാഷ്‌ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദലൈലാമ വ്യക്തമാക്കി.

Tags: chinaചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിദലൈലാമTibetuyghurഷീ ജിന്‍പിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

News

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

India

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

പുതിയ വാര്‍ത്തകള്‍

ആദവ് അര്‍ജുനയ്ക്കൊപ്പം വിജയ് (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമ റോസും (വലത്ത്)

വിജയിന്റെ കൂടെ നിഴല്‍ പോലെ നടക്കുന്ന ആദവ് അര്‍ജുന ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്റെ മരുമകന്‍, വിജയിന്റെ പിന്നിലെ ശക്തി വെളിപ്പെടുമ്പോള്‍..

ബിജെപി ബംഗാളിലും അസമിലും പുതുച്ചേരിയിലും ഭരണം തുടങ്ങി; വിജയ് തമിഴ്നാട്ടിലും, കേരളത്തില്‍ ഭരണം തുടങ്ങാനാവാതെ കോണ്‍ഗ്രസ് 

രാഹുല്‍ ഗാന്ധി സ്റ്റാലിനെ അണ്ണാ എന്ന് വിളിച്ചു, ഇപ്പോള്‍ വിജയിനെ തമ്പീ എന്നും…കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ കട്ടപ്പ ഇമേജുമായി രാഹുല്‍ഗാന്ധി

മമതയെ കുടുക്കാൻ ഒരുങ്ങി സുവേന്ദു സർക്കാർ : മെസിയെ എത്തിച്ചതിലെ പിഴവുകളെ പറ്റി അന്വേഷണം : ഫയലുകൾ വീണ്ടും തുറക്കും

ചരിത്രം പഠിക്കാന്‍ പോയതാണ് , സംസ്കാരം പഠിക്കാന്‍ പോയതാണ് എന്നൊക്കെ തള്ളി മെഴുകുന്നത് കാണുമ്പോഴാണ് സഹതാപം ; യുവരാജ് ഗോകുൽ

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

പാകിസ്ഥാനില്‍ വീണ്ടും അജ്ഞാതന്റെ വിളയാട്ടം; ലഷ്കര്‍ നേതാവ് ഹാഫിസ് സയിദിന്റെ അനുയായി മിര്‍ ഷുക്ര്‍ ഖാന്‍ റൈസാനി വെടിയേറ്റ് മരിച്ചു

പഞ്ചാബിലെ വിജിലൻസ് ആസ്ഥാനത്ത് സിബിഐ റെയ്ഡ് നടത്തി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.