Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുധാകരന്റെ സിപിഎമ്മിലെ നാളുകള്‍ പിണറായിയുടെ ഔദാര്യം; പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു മുന്‍പ് എതിരാളികളെ അപ്രസക്തരാക്കി പിണറായിയുടെ നീക്കം

ഒന്നു പ്രതികരിക്കാന്‍ പോലും സാധിക്കാത്ത വിധം വരിഞ്ഞുമുറുക്കപ്പെട്ടു കഴിഞ്ഞു സുധാകരന്‍. താന്‍ വളര്‍ത്തിയ നേതാക്കള്‍ തന്നെ മുന്നില്‍ നിന്ന് അക്രമിച്ചതോടെ മൗനമല്ലാതെ മറ്റൊരു മാര്‍ഗവും അദ്ദേഹത്തിന് മുന്നിലില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 10:27 am IST
in Kerala

പി. ശിവപ്രസാദ്

ആലപ്പുഴ: പാര്‍ട്ടിയിലെ കരുത്തനായ നേതാവായി ഒരു കാലത്ത് മാധ്യമങ്ങള്‍ വാഴ്‌ത്തിപാടിയ ജി. സുധാകരന് ഇനി സിപിഎമ്മിലെ നാളുകള്‍ പിണറായി വിജയന്റെ ഔദാര്യം. കണ്ണൂരില്‍ പി. ജയരാജനും, ആലപ്പുഴയില്‍ സുധാകരനും പാര്‍ട്ടിയെ നയിച്ചിരുന്ന കാലം അവസാനിച്ചു. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്‍പ് തന്നെ ഇരുനേതാക്കളെയും അപ്രസക്തമാക്കി പിണറായി വിജയന്‍ തനിക്ക് പറ്റിയ എതിരാളികള്‍ ഇന്ന് പാര്‍ട്ടിയില്‍ ഇല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. വിഎസിനെ വെട്ടിനിരത്താന്‍ കൂട്ടുനിന്ന നേതാക്കള്‍ക്ക് ഇത്ര വേഗത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് കണക്കുകൂട്ടിയിരിക്കില്ലെന്ന് പഴയ വിഎസ് പക്ഷക്കാര്‍ പറയുന്നു.  

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട  രണ്ടു ജില്ലകളാണ് ആലപ്പുഴയും, കണ്ണൂരും. തന്റെ വരുതിക്ക് നില്‍ക്കുന്നവര്‍ മാത്രം നേതൃത്വത്തില്‍ മതിയെന്ന കൃത്യമായ സന്ദേശം എല്ലാ മുതിര്‍ന്ന നേതാക്കള്‍ക്കും നല്‍കാന്‍ പിണറായിക്ക് സാധിച്ചു. മാര്‍ച്ചില്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്  ശേഷം സുധാകരനും, ജയരാജനും അടക്കമുള്ളവര്‍ സംസ്ഥാന സമിതിയില്‍ തുടരണമെങ്കില്‍  പിണറായി കനിയണം. പ്രായപരിധി കര്‍ശന മാനദണ്ഡമാക്കിയാല്‍ സുധാകരന്‍ സമിതിയില്‍ നിന്ന് പുറത്താകും. അതോടെ ആലപ്പുഴയില്‍ നിന്ന് വിഎസിന് ശേഷം ഇന്ന് ജീവിച്ചിരുക്കുന്ന ഏറ്റവും മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ അപ്രസക്തനാകാനാണ് സാദ്ധ്യത.  

ഒന്നു പ്രതികരിക്കാന്‍ പോലും സാധിക്കാത്ത വിധം വരിഞ്ഞുമുറുക്കപ്പെട്ടു കഴിഞ്ഞു സുധാകരന്‍. താന്‍ വളര്‍ത്തിയ നേതാക്കള്‍ തന്നെ മുന്നില്‍ നിന്ന് അക്രമിച്ചതോടെ മൗനമല്ലാതെ മറ്റൊരു മാര്‍ഗവും അദ്ദേഹത്തിന് മുന്നിലില്ല. പിണറായിക്ക് വേണ്ടി രാഷ്‌ട്രീയ എതിരാളികളെ വാക്കുകള്‍ കൊണ്ട് ഏറ്റവുമധികം മുറിവേല്‍പ്പിച്ചതും മറ്റാരുമായിരുന്നില്ല. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കണമെന്ന വാശിയില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിലകൊണ്ടപ്പോള്‍ സംന്യാസി സമൂഹത്തെയും തന്ത്രിയെയും, ആചാരങ്ങളെയും അവഹേളിക്കുന്നതിന് മുന്നില്‍ നിന്നതും സുധാകരനായിരുന്നു. ഇത്തരത്തില്‍ പിണറായിയുടെ മുന്നണി പോരാളിയായി നിലയുറപ്പിച്ച നേതാവിന്റെ പതനം അപ്രതീക്ഷിതമായി.  

അന്വേഷണ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ കണക്കിലെടുത്താല്‍ സുധാകരന് നല്‍കിയ ശിക്ഷ ചെറുതാണെന്ന് വ്യാഖ്യാനിക്കാം. സിപിഎമ്മിന്റെ അച്ചടക്ക നടപടികളില്‍ താഴേത്തലത്തില്‍ നിന്നു മൂന്നാമത്തെ ശിക്ഷാ നടപടിയാണ് ഇപ്പോഴത്തേത്. എന്നാല്‍ സംഘടനാ സമ്മേളനങ്ങള്‍ പുരോഗമിക്കുന്ന സമയത്തുണ്ടായ നടപടി അദ്ദേഹത്തെ എതിര്‍ക്കുന്ന ആലപ്പുഴയിലെ പുതിയ ചേരിക്കുണ്ടാക്കുന്ന ആഹ്ലാദം ചെറുതല്ല. കോടിയേരിക്ക് പകരക്കാരനായി ആക്ടിങ് സെക്രട്ടറിയായി എ. വിജയരാഘവന്‍ എത്തിയതോടെ സുധാകരന്റെ പിടി അയഞ്ഞു തുടങ്ങി. പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ വരെ സുധാകരനെതിരായ പരസ്യശാസന റിപ്പോര്‍ട്ട് ചെയ്യും. അവിടങ്ങളില്‍ എതിര്‍പക്ഷം ആഞ്ഞടിക്കും. ലോക്കല്‍, ഏരിയ, ജില്ലാ സമ്മേളനങ്ങളില്‍ പാര്‍ട്ടി നടപടിക്ക് വിധേയനായ സഖാവ് എന്ന പരിഗണന മാത്രമെ  ലഭിക്കാനിടയുള്ളു. ആലപ്പുഴ ജില്ലയില്‍ അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കള്‍ ഫോണില്‍ പോലും ബന്ധപ്പെടാന്‍ ഭയക്കുകയാണ്. എതിര്‍ ചേരിയുടെ നോട്ടപ്പുള്ളിയാകുമോയെന്ന ആശങ്കയാണ് അവര്‍ക്ക്.

Tags: cpmpinarayiജി.സുധാകരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.