Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജെറുസലെമിലെ മുസ്ലിം ഖബര്‍സ്ഥാന്‍ മാറ്റി ദേശീയോദ്യാനമുണ്ടാക്കാനുറച്ച് ഇസ്രയേല്‍; ശവകുടീരം കുഴിച്ചുമാറ്റിത്തുടങ്ങി; എതിര്‍പ്പുമായി പലസ്തീന്‍കാര്‍

ജെറുസലെമിലെ മുസ്ലിം ഖബര്‍സ്ഥാന്‍ നില്‍ക്കുന്നിടത്ത് ദേശീയോദ്യാനം നിര്‍മ്മിക്കാന്‍ ഉറച്ച് ഇസ്രയേല്‍. ഇതിന്റെ ഭാഗമായി ഖനനം നടത്തി ശവകുടീരം നീക്കം ചെയ്തുതുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 07:25 pm IST
in World

ജെറുസലെം: ജെറുസലെമിലെ മുസ്ലിം ഖബര്‍സ്ഥാന്‍ നില്‍ക്കുന്നിടത്ത് ദേശീയോദ്യാനം നിര്‍മ്മിക്കാന്‍ ഉറച്ച് ഇസ്രയേല്‍. ഇതിന്റെ ഭാഗമായി ഖനനം നടത്തി ശവകുടീരം നീക്കം ചെയ്തുതുടങ്ങി.

ഇതിനെ എതിര്‍ത്ത് പലസ്തീന്‍കാര്‍ ശവകുടീരത്തിലെത്തി സമരം ചെയ്യുന്നുണ്ടെങ്കിലും അവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് ഇസ്രയേല്‍ പട്ടാളം. ശക്തമായ എതിര്‍പ്പുമായി നില്‍ക്കുന്നവര്‍ക്ക് നേരെ ഗ്രനേഡും കണ്ണീര്‍വാതകപ്രയോഗവും നടത്തി നേരിടുകയാണ് ഇസ്രയേല്‍ സൈന്യം.  

അല്‍ അഖ്‌സ പള്ളിയങ്കണത്തില്‍  നിന്നും ഏതാനും മീറ്റര്‍ അകലെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലയണ്‍സ് ഗേറ്റ് എന്നറിയപ്പെടുന്ന അല്‍-യൂസഫിയ സെമിത്തേരി(ഖബര്‍സ്ഥാന്‍) സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പലസ്തീന്‍കാര്‍ അവരുടെ ബന്ധുക്കളുടെ ശവകുടീരത്തില്‍ കെട്ടിപ്പിടിച്ച് കിടന്ന് പ്രതിഷേധിക്കുകയാണ്. ഇസ്രയേല്‍ പട്ടാളം അവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. മാറാന്‍ കൂട്ടാക്കാത്തവരെ മര്‍ദ്ദനം നടത്തി മാറ്റുന്നുണ്ട്.

പ്രതിഷേധങ്ങളെ വകവെയ്‌ക്കാതെ തങ്ങളുടെ ദേശീയോദ്യാന പദ്ധതിയുമായി നീങ്ങുകയാണ് ഇസ്രയേല്‍ സൈന്യം. 2022 പാതിയോടെ പാര്‍ക്ക് തുറക്കാനാണ് പദ്ധതി. ഏകദേശം 1.4 ഹെക്ടര്‍ സ്ഥലത്താണ് ശവകുടീരം നില്‍ക്കുന്നത്. ഇതത്രയും പാര്‍ക്കാക്കി മാറ്റും.

മൂന്നാഴ്ച മുന്‍പ് ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള ജെറുസലെം മുനിസിപ്പാലിറ്റിയും ഇസ്രയേല്‍ നേച്ചര്‍ ആന്‍റ് പാര്‍ക്‌സ് അതോറിറ്റിയും ഖബര്‍സ്ഥാന്‍ ഖനനം ചെയ്യുന്നതിനിടയില്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോ തുടര്‍ന്ന് പലസ്തീന്‍കാര്‍ ശക്തമായി പ്രതിഷേധിക്കുകുയം ശവകുടീരങ്ങള്‍ നിന്നിടങ്ങളില്‍ പ്രാര്‍ത്ഥ നടത്തുകയും ചെയ്തിരുന്നു.

ഇതിന് ശേഷം കൂടുതല്‍ പലസ്തീന്‍കാര്‍ ഖബര്‍സ്ഥാനില്‍ പ്രതിഷേധിക്കാന്‍ എത്തുകയാണ്. ചിലര്‍ മരിച്ച സ്വന്തക്കാരുടെ ശവകുടീരം സംരക്ഷിച്ചെടുക്കാനും എത്തുന്നു. ഇവരെ കണ്ണീര്‍വാതകവും അറസ്റ്റും ഗ്രനേഡും ഉപയോഗിച്ച് നേരിടുകയാണ് ഇസ്രയേല്‍ പട്ടാളം. പലസ്തീന്‍കാരുടെ പ്രവേശനം തടയാന്‍ ഖബര്‍സ്ഥാനിലേക്കുള്ള പ്രവേശനത്തിന് ചില സമയങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

പലസ്തീന്‍ അധീന കിഴക്കന്‍ ജെറസലെമിലെ പലസ്തീന്‍കാരുടെയും മുസ്ലിങ്ങളുടെയും അഭിമാനമാണ് അല്‍ യൂസഫിയ സെമിത്തേരി. മുസ്ലിം നേതാവായ യൂസിഫ് ബിന്‍ അയ്യൂബ് ബിന്‍ ഷഹ്ദാനാണ് ഇത് നിര്‍മ്മിച്ചത്. 1967ലെ ജെറുസലെം യുദ്ധത്തില്‍ ഇസ്രയേല്‍ സേനയോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട ഇറാഖ്, ജോര്‍ദ്ദാന്‍, പലസ്തീന്‍കാരെയാണ് പ്രധാനമായും ഇവിടെ മറവ് ചെയ്തിരിക്കുന്നത്. യുദ്ധത്തിന് ശേഷം കിഴക്കന്‍ ജെറുസലെം, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങള്‍ കയ്യടക്കിയ ഇസ്രയേല്‍ സേന ഈ ശവകുടീരവും പിടിച്ചെടുത്തു. കഴിഞ്ഞ ഏതാനും ദശകങ്ങളായി ഈ ശവകുടീരത്തിന്റെ സ്വഭാവം മാറ്റുകയാണ് ഇസ്രയേല്‍. പുതുതായി ഇവിടെ ശവങ്ങള്‍ മറവു ചെയ്യുന്നത് നേരത്തെ തടഞ്ഞിരുന്നു. ജോര്‍ദാന്‍കാരുടെ നിരവധി ശവകുടീരങ്ങള്‍ ഖനനം ചെയ്ത് മാറ്റിയിരുന്നു.

Tags: ഇസ്രായേല്‍പലസ്തീന്‍israel palestine conflictജെറുസലെംഅല്‍ അഖ്സ പള്ളിലയണ്‍സ് ഗേറ്റ്ബാബ് അല്‍ അസ്ബത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ഭയന്ന് പുറം ലോകം കാണാതെ കഴിഞ്ഞ ഭീകരൻ : ഒടുവിൽ അന്ത്യം ; ആരാണ് ഹസൻ നസ്റല്ല?

Kerala

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു; കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഇസ്രായേല്‍

World

ക്രിസ്തുമസ് ദിനത്തിലും ജനതയ്‌ക്കായി പോരാടി ഐഡിഎഫ്; ഒറ്റദിവസം കൊണ്ട് ഗാസയിലെ 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍

World

റോക്കറ്റ് ആക്രമണം നടത്താന്‍ ശ്രമിച്ച് ഹമാസ്; 24 മണിക്കൂറിനുള്ളില്‍ ഗാസയിലെ 250 ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

World

യുദ്ധത്തിന്റെ പേരില്‍ ഹമാസ് നടത്തിയത് കൂട്ടക്കശാപ്പും ക്രൂരമായ ബലാത്സംഗങ്ങളും; ഭീകരരുടെ കൊടുംക്രൂരതകള്‍ പുറത്തുവിട്ട് ഇസ്രായേല്‍

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.