Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്‌കൃത ഭാഷക്ക് കേരള സര്‍വകലാശാലയില്‍ അവഗണന; ഗവേഷണ പ്രബന്ധത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍; പരാതി നല്‍കിയിട്ടും പരിഹാരമില്ല

നാല് വര്‍ഷം മുമ്പ് സംസ്‌കൃതത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കു പോലും ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇതോടെ ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയാണ്. അപേക്ഷിച്ചവര്‍ക്കാകട്ടെ ഗവേഷണം പൂര്‍ത്തിയാക്കിയതിന്റെ അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാകുന്നില്ല. വിദ്യാര്‍ഥികളും അധ്യാപകരും നിരവധി തവണ സര്‍വകലാശാല വിസിക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമില്ല.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Nov 1, 2021, 03:12 pm IST
inKerala

തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിന്റെ ഭാഷ സംസ്‌കൃതമാണെങ്കില്‍ സര്‍ട്ടിഫിക്കറ്റില്ല. സംസ്‌കൃതത്തില്‍ ഗവേഷണം ചെയ്യുന്നവരെ കേരളാ സര്‍വകലാശാലയാണ് അവഗണിക്കുന്നത്. അറബി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് യഥാസമയം നല്‍കുമ്പോഴാണ് സംസ്‌കൃതത്തോടുള്ള ഈ വിവേചനം.

നാല് വര്‍ഷം മുമ്പ് സംസ്‌കൃതത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കു പോലും ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇതോടെ ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയാണ്. അപേക്ഷിച്ചവര്‍ക്കാകട്ടെ ഗവേഷണം പൂര്‍ത്തിയാക്കിയതിന്റെ അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാകുന്നില്ല. വിദ്യാര്‍ഥികളും അധ്യാപകരും നിരവധി തവണ സര്‍വകലാശാല വിസിക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമില്ല.

സോഫ്റ്റ്‌വെയറിലെ പ്രശ്‌നമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാകാത്തതിനു കാരണമെന്നാണ് സര്‍വകലാശാല നല്‍കുന്ന മുടന്തന്‍ വിശദീകരണം. സംസ്‌കൃത ഫോണ്ട് ഇല്ലെന്നതാണ് പ്രധാന കാരണം. സാങ്കേതികത വികസിച്ചിട്ടും സംസ്‌കൃത ഫോണ്ട് സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വര്‍ഷങ്ങളായിട്ടും സര്‍വകലാശാലയ്‌ക്ക് സാധിക്കുന്നില്ലെന്നത് വിചിത്രം. സര്‍ട്ടിഫിക്കറ്റില്‍ ഗവേഷണ വിഷയം ഡയലറ്റിക്കല്‍ മാര്‍ക്ക് ചേര്‍ത്ത് ഇംഗ്ലീഷില്‍ പോലും ആലേഖനം ചെയ്യാം. എന്നാല്‍, ഡയലറ്റിക്കല്‍ മാര്‍ക്ക് അപ്ലൈ ചെയ്ത് ടൈപ്പ് ചെയ്യാനുള്ള പരിജ്ഞാനം പോലും സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തിനില്ലെന്നതാണ് വസ്തുത. അതേസമയം, അറബി ഉള്‍പ്പടെയുള്ള ഫോണ്ട് സര്‍വകലാശാല സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

നിലവില്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് കൈയക്ഷരത്തില്‍ എഴുതിയാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറു മാസമേയുള്ളു. തുടര്‍ന്നും സര്‍വകലാശാലയില്‍ പണമടച്ച് അപേക്ഷ നല്‍കിയാല്‍ മാത്രമെ ആറു മാസത്തേക്ക് വീണ്ടും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായതോടെ പല ഗവേഷണ വിദ്യാര്‍ഥികളും സംസ്‌കൃതത്തില്‍ ഗവേഷണം ചെയ്യാന്‍ മുന്നോട്ടുവരാത്ത അവസ്ഥയാണ്.

Tags: Kerala Universityസംസ്‌കൃതം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.