Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ പദ്ധതി ലാവ്‌ലിന്‍ മോഡല്‍ തട്ടിപ്പ്; സില്‍വര്‍ലൈന്‍ കേരളത്തിന് ദോഷം; പദ്ധതിക്കുവേണ്ടി സമ്മര്‍ദം ചെലുത്തില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ ദുരൂഹതയുണ്ട്. ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിന്റെ പാരിസ്ഥിതിക ആഘാതത്തെയും സാമൂഹ്യാഘാതത്തെയും കുറിച്ച് പഠനം നടത്തണം. 34,000 കോടിയുടെ വിദേശ വായ്‌പ എങ്ങനെ, എത്രകാലം കൊണ്ട് തിരിച്ചടയ്‌ക്കുമെന്ന കാര്യത്തിലും ആസൂത്രണം വേണം. വിദഗ്ധന്മാരുമായി ആലോചിച്ചിട്ടാണോ പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന കാര്യത്തിലും സംശയമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 12:32 pm IST
in Kerala

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് ദോഷകരമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പദ്ധതിക്കുവേണ്ടി കേന്ദ്രത്തില്‍ യാതൊരുവിധ സമ്മര്‍ദവും ചെലുത്തില്ല. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ രാഷ്‌ട്രീയ നിലപാടിനും തട്ടിപ്പിനും കൂട്ടുനില്‍ക്കാനാകില്ല. കേരളത്തില്‍ പുതിയൊരു റെയില്‍വെ ലൈന്‍ ആവശ്യമില്ല. നിലവിലുള്ള ലൈനിന്റെ സാങ്കേതിക ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നിരിക്കെ 34,000 കോടി കടമെടുത്ത് പുതിയ പദ്ധതി തുടങ്ങുന്നതിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയിക്കണം. ലാവ്‌ലിന്‍ പോലുള്ള എന്തു തട്ടിപ്പിനുവേണ്ടിയാണ് പുതിയ പദ്ധതിയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്നതെന്നും വി. മുരളീധരന്‍ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ ദുരൂഹതയുണ്ട്. ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിന്റെ പാരിസ്ഥിതിക ആഘാതത്തെയും സാമൂഹ്യാഘാതത്തെയും കുറിച്ച് പഠനം നടത്തണം. 34,000 കോടിയുടെ വിദേശ വായ്‌പ എങ്ങനെ, എത്രകാലം കൊണ്ട് തിരിച്ചടയ്‌ക്കുമെന്ന കാര്യത്തിലും ആസൂത്രണം വേണം. വിദഗ്ധന്മാരുമായി ആലോചിച്ചിട്ടാണോ പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന കാര്യത്തിലും സംശയമുണ്ട്.

റെയില്‍വെ ബോര്‍ഡിലെയും വകുപ്പിലെയും ഉദ്യോഗസ്ഥരോടും മന്ത്രിയോടും സംസാരിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഒരു പുതിയ പാതയുടെ ആവശ്യമില്ലെന്നാണ് അവരുടെ അഭിപ്രായം. നിലവിലുള്ള പാതയുടെ ശേഷി വര്‍ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഇന്നുണ്ട്. ഈ ലൈനില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്  250 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിന്‍ ഓടിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് വിദഗ്ധാഭിപ്രായം.  

കേരളത്തിലെ വിമാനത്താവളങ്ങള്‍ വികസിപ്പിച്ചാല്‍ എല്ലാ ഭാഗത്തുമുള്ള ആളുകള്‍ക്ക് എത്താനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിക്കും. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കുന്നതിന് എതിരുനില്‍ക്കുന്നവരാണ് മണ്ണിടിച്ചും നിലം നികത്തിയും സ്ഥലമെടുപ്പും നടത്തി പരിസ്ഥിതിയെ അട്ടിമറിക്കുന്ന പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നത്.  

പരിസ്ഥിതിയെ തകിടം മറിക്കുന്ന പദ്ധതിക്കുവേണ്ടി വായ്‌പയ്‌ക്ക് നെട്ടോട്ടമോടുന്നത് സംശയിക്കണം. വായ്‌പയ്‌ക്ക് ഗാരന്റി നില്‍ക്കാന്‍ കേന്ദ്രം തയ്യാറല്ലെന്നു മാത്രമല്ല, ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട തരത്തില്‍ ആവശ്യമില്ലാത്തൊരു പദ്ധതിയെന്നാണ് റെയില്‍വെയുടെ നിലപാട്. മുരളീധരന്‍ പറഞ്ഞു.

Tags: വി മുരളീധരന്‍സില്‍വര്‍ ലൈന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Kerala

വീണയുടെ മാസപ്പടി വിവാദം; മന്ത്രി റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസം; ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെട്ടുകാട് നടന്ന കുടുംബസംഗമം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വാസവും ശാസ്ത്രവും ഏറ്റുമുട്ടേണ്ടതില്ല: കേന്ദ്രമന്ത്രി

Kerala

സ്പീക്കറും മരുമകന്‍ മന്ത്രിയും ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിക്കാന്‍ മത്സരിക്കുകയാണ്; സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.