Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യ മുന്നറിയിപ്പ് നല്‍കി; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136.2 അടി പിന്നിട്ടു; ഇടുക്കിയിലും ജലനിരപ്പ് കൂടുന്നു; ആശങ്കയില്‍ പ്രദേശവാസികള്‍

ഇടുക്കി ജലസംഭരണിയില്‍ ഇന്നലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വൈകിട്ടോടെ കൂടി. മുല്ലപ്പെരിയാറിലും ജലനിരപ്പ് വര്‍ധിക്കുന്നത് പെരിയാര്‍ തീരവാസികളില്‍ ആശങ്കയ്‌ക്കിടയാക്കുന്നുണ്ട്. ഇന്നലെ രാത്രി ഏഴിന് ഇടുക്കിയില്‍ ജലനിരപ്പ് 2398.28 അടിയാണ്. ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് നിലവില്‍ പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ടിലാണ് ജലനിരപ്പ്. 0.04 അടി കൂടിയായാല്‍ റെഡ് ആകും. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ഇന്നലെ 14.718 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 08:55 am IST
in Kerala

തൊടുപുഴ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136.2 അടി പിന്നിട്ടതോടെ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഡാമിന്റെ ചുമതലയുള്ള പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയറാണ് ഇന്നലെ വൈകിട്ട് ആറിന് കേരളത്തിനുള്ള ആദ്യ ഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇവിടെ നിന്ന് സെക്കന്‍ഡില്‍ 2150 ഘനയടി വെള്ളം തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടുപോകുമ്പോള്‍ 3608 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ രണ്ടാംഘട്ട മുന്നറിയിപ്പ് നല്കും. 140ല്‍ എത്തുമ്പോള്‍ ഡാം തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ ജാഗ്രതാ മുന്നറിയിപ്പുണ്ടാകും. 141ല്‍ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പും 142ല്‍ അവസാന മുന്നറിയിപ്പും നല്കി സ്പില്‍വേ വഴി വെള്ളം വിടുകയാണ് പതിവ്.

ഇടുക്കി ജലസംഭരണിയില്‍ ഇന്നലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വൈകിട്ടോടെ കൂടി. മുല്ലപ്പെരിയാറിലും ജലനിരപ്പ് വര്‍ധിക്കുന്നത് പെരിയാര്‍ തീരവാസികളില്‍ ആശങ്കയ്‌ക്കിടയാക്കുന്നുണ്ട്. ഇന്നലെ രാത്രി ഏഴിന് ഇടുക്കിയില്‍ ജലനിരപ്പ് 2398.28 അടിയാണ്. ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് നിലവില്‍ പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ടിലാണ് ജലനിരപ്പ്. 0.04 അടി കൂടിയായാല്‍ റെഡ് ആകും. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ഇന്നലെ 14.718 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.

മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടല്‍

ഇടുക്കി: ഇന്നലെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴയാണ് ലഭിച്ചത്. ചിലയിടങ്ങളില്‍ ഇടിമിന്നലുമുണ്ടായി. പത്തനംതിട്ടയിലെ ആങ്ങാമൂഴി, സീതത്തോട്, കോട്ടയം ജില്ലയിലെ വണ്ടന്‍പതാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടി.

സീതത്തോട് കോട്ടമണ്‍പാറ ലക്ഷ്മി ഭവനില്‍ സഞ്ജയന്റെ കാര്‍  ഒഴുക്കില്‍പെട്ടു. വീട്ടമുറ്റത്ത് ഇട്ടിരുന്ന കാറാണ് ഒലിച്ചു പോയത്. പുരയിടത്തിലെ കാലിത്തൊഴുത്തും റബര്‍പുരയും തകര്‍ന്നു.

തിങ്കളാഴ്ച രാത്രി വൈകി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇടിയോടെ ശക്തമായ മഴ പ്രതീക്ഷിക്കാം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ദുര്‍ബലമെങ്കിലും പലയിടത്തും തുലാവര്‍ഷത്തിന്റെ ഭാഗമായ മഴ ലഭിച്ചേക്കും.

Tags: ഡാംഇടുക്കി ജല സംഭരണിമുല്ലപ്പെരിയാര്‍ അണക്കെട്ട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയ നിര്‍ണയം; ട്രയല്‍ റണ്‍ വിജയകരം

Kerala

വാളയാര്‍ അണക്കെട്ടില്‍ 2 കോളേജ് വിദ്യാര്‍ത്ഥികളെ കാണാതായി; അപകടത്തില്‍ പെട്ടത് തമിഴ്‌നാട്ടുകാര്‍

Kerala

കനത്തഴയെ തുടര്‍ന്ന് നീരൊഴുക്ക് കൂടി, പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Kerala

നാല് ദിവസത്തിനിടെ ഇടുക്കിയില്‍ ഏഴടിയോളം ജലനിരപ്പുയര്‍ന്നു

Kerala

വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ; മണിയാര്‍, കല്ലാര്‍കുട്ടി, പംബ്ല ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു, പമ്പ, കക്കാട്ടാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രത

പുതിയ വാര്‍ത്തകള്‍

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.