Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാല് ദിവസത്തിനിടെ ഇടുക്കിയില്‍ ഏഴടിയോളം ജലനിരപ്പുയര്‍ന്നു

ശക്തമായ മഴയ്‌ക്കൊപ്പം കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സംഭരണികളിലെ ജലശേഖരവും. 24 മണിക്കൂറിനിടെ ഇടുക്കിയില്‍ മൂന്നടിയിലധികം ജലനിരപ്പുയര്‍ന്നു. നാല് ദിവസത്തിനിടെ ഏഴടിയുടെ വര്‍ധന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2023, 10:13 pm IST
in Kerala

തൊടുപുഴ: ശക്തമായ മഴയ്‌ക്കൊപ്പം കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സംഭരണികളിലെ ജലശേഖരവും. 24 മണിക്കൂറിനിടെ ഇടുക്കിയില്‍ മൂന്നടിയിലധികം ജലനിരപ്പുയര്‍ന്നു.  നാല് ദിവസത്തിനിടെ ഏഴടിയുടെ വര്‍ധന.

കെഎസ്ഇബിയുടെ കീഴിലുള്ള പ്രധാനപ്പെട്ട 16 സംഭരണികളിലെ ആകെ ജലശേഖരം കഴിഞ്ഞ നാല് ദിവസത്തിനിടെ അഞ്ച് ശതമാനം കൂടി. മഴ ശക്തമായതോടെ രണ്ട് മുതലാണ് ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത്.

ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2313.36 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്, 18.71 ശതമാനം. നേരത്തെ 13.49 ശതമാനം വരെ എത്തിയിരുന്നു. ജൂലൈ രണ്ടിന് 2306.6 അടിയായിരുന്നു. മൂന്നിന് ഏകദേശം ഒന്നരയടിയും നാലിന് രണ്ടരയടിയും വെള്ളം കൂടി. കെഎസ്ഇബിയുടെ കീഴിലുള്ള നേര്യമംഗലം, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളും ജലസേചന വകുപ്പിന്റെ എട്ട് അണക്കെട്ടുകളും തുറന്നിട്ടുണ്ട്.  

പമ്പ, കക്കി സംഭരണികളിലാകെ 19 ശതമാനം വെള്ളമുണ്ട്. ഷോളയാര്‍-42, ഇടമലയാര്‍-23, കുണ്ടള-38, മാട്ടുപ്പെട്ടി-38, കുറ്റിയാടി-61, തരിയോട്-15, ആനയിറങ്കല്‍-12, പൊന്മുടി-25, നേര്യമംഗലം-98, പെരിങ്ങല്‍-69, ലോവര്‍പെരിയാര്‍-100 ശതമാനം വീതമാണ് ജലനിരപ്പ്.

ഈ മാസം ഇതുവരെ കെഎസ്ഇബി കണക്കുകൂട്ടിയിരുന്നത് 247.489 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളമാണ്. എന്നാല്‍ 269.365 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ജൂണില്‍ പ്രതീക്ഷിച്ചതിന്റെ നാല് മടങ്ങോളം കുറവ് വെള്ളമാണ് കിട്ടിയത്. മഴ ശക്തമാകുകയും വൈദ്യുതി മുടക്കവും മൂലം ഉപഭോഗത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

ശരാശരി 80 ദശലക്ഷത്തിന് മുകളിലായിരുന്ന ഉപഭോഗം നിലവില്‍ കുറഞ്ഞ് 65 മുതല്‍ 70 വരെയായി. ചെറുകിട ജലസേചന പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം കൂട്ടി നിര്‍ത്തിയിരിക്കുകയാണിപ്പോള്‍. ഉപഭോഗം കുറഞ്ഞതോടെ വൈദ്യുതി ക്ഷാമത്തിനും താല്‍കാലിക ആശ്വാസമായി.

നാല് ദിവസം;  മഴക്കുറവ് താഴ്ന്നു

തൊടുപുഴ: സംസ്ഥാനത്ത് ജൂലൈ രണ്ട് മുതല്‍ നാല് ദിവസം തുടര്‍ച്ചയായി ലഭിച്ച ശക്തമായ മഴയെ തുടര്‍ന്ന് മഴക്കുറവ് പാതിയായി കുറഞ്ഞു. 77.77 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 52.76 സെ.മീ. മഴ കിട്ടി. ജൂണ്‍ 29ന് 60 ശതമാനമായിരുന്ന മഴക്കുറവ് ജൂലൈ ആദ്യം 62ലേക്ക് എത്തിയിരുന്നു.  മഴ ശക്തമായതോടെ ഇന്നലെ രാവിലെ 32 ശതമാനത്തിലെത്തി. 4, 5 തീയതികളില്‍ 10 ശതമാനം വീതം കുറവാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയില്‍ ആറ് ശതമാനം മഴ കൂടിയപ്പോള്‍ കൊല്ലത്ത് ശരാശരിയ്‌ക്കടുത്ത് മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴക്കുറവുള്ളത് വയനാടാണ് 60 ശതമാനം.

ആലപ്പുഴയില്‍ അഞ്ച് ശതമാനമാണ് മഴക്കുറവ്. ഇടുക്കി- 52, കോഴിക്കോട്- 47, മലപ്പുറം- 37, തൃശ്ശൂര്‍- 34, കോട്ടയം- 27, കാസര്‍കോട്- 26, കണ്ണൂര്‍- 25, എറണാകുളം- 18, തീരുവനന്തപുരം- 23 ശതമാനം വീതം മഴ കുറഞ്ഞിട്ടുണ്ട്.

Tags: കനത്ത മഴഇടുക്കി ജല സംഭരണിWater Levelkeraladayswater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.