Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി മരുമകനൊപ്പം; റിയാസ് സ്വീകരിച്ചത് താന്‍ പണ്ട് സ്വീകരിച്ച അതേനിലപാട്; ഷംസീര്‍-റിയാസ് പോരില്‍ സിപിഎമ്മില്‍ ഷംസീറിനെതിരെ നടപടിക്ക് സാധ്യത

താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഒരു എംഎല്‍എ കരാറുകാരനെയും കൂട്ടി കാണാന്‍ വന്നു. കരാറുകാരനെ കൂട്ടിവരുന്നതു നിങ്ങളുടെ ജോലിയല്ലെന്ന് അയാളെ ഓര്‍മിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2021, 10:31 am IST
in Kerala

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസും തലശ്ശേരി എംഎല്‍എ എ.എന്‍. ഷംസീറും തമ്മിലുള്ള അഭിപ്രായ ഭിന്നതയില്‍, മന്ത്രിയെന്ന നിലയില്‍ റിയാസിന്റെ അഭിപ്രായത്തിനെതിരെ പരസ്യമായും സാമൂഹ്യമാധ്യമത്തിലൂടെ പരോക്ഷമായും വിമര്‍ശനം ഉന്നയിച്ച എ.എന്‍. ഷംസീറിനെതിരെ പാര്‍ട്ടിതല അച്ചടക്ക നടപടിയുണ്ടായേക്കും. വിഷയത്തില്‍ മരുമകനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.

എംഎല്‍എമാര്‍ കരാറുകാരെയും കൂട്ടി തന്നെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രതികരണത്തില്‍ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായം ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നേരത്തേയും വ്യത്യസ്ത അഭിപ്രായം ഇല്ല. താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഒരു എംഎല്‍എ കരാറുകാരനെയും കൂട്ടി കാണാന്‍ വന്നു. കരാറുകാരനെ കൂട്ടിവരുന്നതു നിങ്ങളുടെ ജോലിയല്ലെന്ന് അയാളെ ഓര്‍മിപ്പിച്ചു.

അതു പാര്‍ട്ടി നിലപാടായിരുന്നു. കൂടുതല്‍ കാര്യങ്ങളില്‍ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുതെന്ന് പി.എ. മുഹമ്മദ് റിയാസ് സഭയില്‍ പറഞ്ഞതിനെ വിമര്‍ശിച്ച് എ.എന്‍.ഷംസീര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു.  കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന് നിയമസഭയില്‍ റിയാസ് നടത്തിയ പ്രസ്താവനയെ സിപിഎം നിയമസഭാകക്ഷിയില്‍ ഷംസീര്‍ ചോദ്യം ചെയ്തതും മന്ത്രിയുടെ പരസ്യ പ്രതികരണവുമാണ് വിവാദമായത്. പിന്നാലെ, ഷംസീര്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ ‘ഇന്‍സള്‍ട്ട്’ പ്രയോഗം പുറത്തുവന്നു.  മന്ത്രി റിയാസിനോടും റിയാസിനെ പിന്തുണച്ചവരോടുമുള്ള ഷംസീറിന്റെ പ്രതിഷേധമാണ് പുറത്തുവന്നതെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതാക്കളും അണികളും.

പ്രതീക്ഷിച്ച മന്ത്രിസ്ഥാനം നല്കാതെ അപമാനിച്ച ശേഷം കരാറുകാരുടെ ഇടനിലക്കാരനെന്നുവരെ ചിത്രീകരിച്ച് അവഹേളിക്കുകയാണെന്നും അതുകൊണ്ടൊന്നും തളരില്ലെന്നുമാണ് ഷംസീര്‍ പരോക്ഷമായി പറഞ്ഞതെന്ന് വ്യക്തമാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനും പാര്‍ട്ടി നേതൃത്വത്തിനുമുള്ള മറുപടിയാണിതെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ സജീവമായി. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ റിയാസിനെതിരേയുള്ള നീക്കം മുഖ്യമന്ത്രിയും ഗൗരവത്തിലെടുത്തതായറിയുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലെ അഭിപ്രാ

യ പ്രകടനങ്ങളും പാര്‍ട്ടി അച്ചടക്കത്തിന്റെ പരിധിയില്‍ വരണമെന്ന് സംസ്ഥാന കമ്മിറ്റി ഏതാനും നാളുകള്‍ക്ക് മുമ്പ് നിര്‍ദേശിച്ചിരുന്നു. അതേ കമ്മിറ്റിയിലെ അംഗമായ ഷംസീറാണ് പല വ്യാഖ്യാനങ്ങള്‍ക്കും വഴിവയ്‌ക്കുന്ന തരത്തില്‍ സാമൂഹ്യമാധ്യമത്തിലെഴുതിയത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം.  

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഷംസീറും റിയാസും തമ്മില്‍ കാലങ്ങളായുള്ള വ്യക്തിപരമായ പ്രശ്ങ്ങളുടെ ഭാഗമാണ് ഈ പോര്. ഷംസീര്‍ നിയമസഭയിലും പാര്‍ട്ടിയിലും റിയാസിനെക്കാളും സീനിയറാണ്. ഒരുമിച്ചാണ് ഇരുവരും സംസ്ഥാന കമ്മിറ്റിയിലെത്തിയത്. എന്നാല്‍ ഷംസീറിനെ മറികടന്ന് റിയാസ് യുവജന സംഘടനയുടെ ദേശീയ പ്രസിഡന്റായി.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ ആകാത്ത റിയാസ് ദേശീയ അധ്യക്ഷനായതില്‍ ഷംസീറടക്കം നിരവധി ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ഷംസീര്‍ റിയാസിന് കീഴിലെ ഭാരവാഹി മാത്രമായി ഒതുക്കപ്പെട്ടു. ദേശീയ അധ്യക്ഷപദം മന്ത്രിസഭാ പ്രവേശനത്തിന് അനുകൂലമായി.  

നിയമസഭയിലേക്ക് മത്സരിച്ച റിയാസ് ആദ്യ വിജയത്തില്‍ത്തന്നെ, ഭാര്യാപിതാവായ പിണറായി വിജയന്റെ പിന്‍ബലത്തില്‍ മന്ത്രിയായി. എന്നാല്‍, തലശ്ശേരിയില്‍ നിന്ന് രണ്ടാംവട്ടവും എംഎല്‍എയായ ഷംസീര്‍ തഴയപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം ഷംസീര്‍-റിയാസ് പോരിന് പിന്നിലുണ്ടെന്നാണ് സൂചന.

Tags: cpman shamseerPinarayi Vijayanമുഹമ്മദ് റിയാസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

പുതിയ വാര്‍ത്തകള്‍

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.