Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാര്‍ ബുദ്ധിജീവികളെ പീഢിപ്പിക്കുന്നുവെന്ന അബദ്ധധാരണയെ തിരുത്തി നിര്‍മ്മല; അമര്‍ത്യസെന്നിനെയും വിമര്‍ശിച്ച് നിര്‍മ്മല

പണ്ഡിതന്മാരായ വ്യക്തികള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വ്യക്തിഗതമായ താല്‍പര്യങ്ങളുടെ പേരില്‍ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ ജയിലിലാക്കപ്പെടുന്നത് കഷ്ടമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബിജെപി സര്‍ക്കാരിനെ നിരന്തരം കടന്നാക്രമിക്കുന്ന നോബല്‍ ജേതാവായ സാമ്പത്തികവിദഗ്ധന്‍ അമര്‍ത്യസെന്നിനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ടായിരുന്നു നിര്‍മ്മല സീതാരാമന്റെ ഈ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 04:35 pm IST
in India

 ബോസ്റ്റണ്‍: പണ്ഡിതന്മാരായ വ്യക്തികള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വ്യക്തിഗതമായ താല്‍പര്യങ്ങളുടെ പേരില്‍ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ ജയിലിലാക്കപ്പെടുന്നത് കഷ്ടമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബിജെപി സര്‍ക്കാരിനെ നിരന്തരം കടന്നാക്രമിക്കുന്ന നോബല്‍ ജേതാവായ സാമ്പത്തികവിദഗ്ധന്‍ അമര്‍ത്യസെന്നിനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ടായിരുന്നു നിര്‍മ്മല സീതാരാമന്റെ ഈ പ്രതികരണം. ഇതോടൊപ്പം മോദി സര്‍ക്കാര്‍ ബുദ്ധിജീവികളെ പീഢിപ്പിക്കുന്നുവെന്ന അബദ്ധധാരണയെക്കൂടി തിരുത്തുകയായിരുന്നു നിര്‍മ്മല. 

ബോസ്റ്റണില്‍ മൊസ്സാവര്‍-റഹ്മാനി സെന്‍റര്‍ ഫോര്‍ ബിസിനസ് ഹവാര്‍ഡ് കെന്നഡി സ്കൂളില്‍ സംഘടിപ്പിച്ച ആശയവിനിമയത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. തങ്ങളുടെ വിഭാഗത്തില്‍പ്പെട്ട അമര്‍ത്യസെന്‍ (ഇപ്പോള്‍ ഹാര്‍വാഡില്‍ പ്രൊഫസറാണ് അമര്‍ത്യസെന്‍) ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ അനിഷ്ടം ബിജെപി സര്‍ക്കാരിനോട് പ്രകടിപ്പിക്കുന്നുണ്ടല്ലോ എന്ന ഹാര്‍വാഡ് പ്രൊഫസര്‍ കൂടിയായ ലോറന്‍സ് സമ്മേഴ്‌സിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിര്‍മ്മല.

അമര്‍ത്യസെന്നിനെ താനും ബഹുമാനിക്കുന്നുവെന്ന മുഖവുരയോടെയാണ് നിര്‍മ്മല സീതാരാമന്‍ തന്റെ മറുപടി ആരംഭിച്ചത്. ‘പക്ഷെ പണ്ഡിതരായ വ്യക്തികള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാതെ വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ പ്രതികരിക്കുന്നത് കഷ്ടമാണ്. ഇതിന്റെ പേരില്‍ പണ്ഡിതര്‍ തന്നെ ജയിലിലാക്കപ്പെടുന്നതും സങ്കടകരമാണ്. നിഷ്പക്ഷമായി, തങ്ങളുടെ മുന്നിലുള്ള അടിസ്ഥാന വിവരങ്ങളുടെയും വസ്തുതതകളുടെയും അടിസ്ഥാനത്തില്‍ സംസാരിക്കുന്നതിന് പകരം അവര്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ സംസാരിക്കുന്നത് തികച്ചും കഷ്ടമാണ്,’- നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

‘ഒരാള്‍ക്ക് ഒരു വ്യകതിഗതമായ കാഴ്ചപ്പാടുള്ളതും, വസ്തുതകളുടെ അടിസ്ഥാനത്തില്‍ കാഴ്ചപ്പാട് പറയുന്നതും വ്യത്യസ്തമാണ്. അഭിപ്രായങ്ങള്‍ നമ്മുടെ മുന്‍വിധികളായി മാറിയാല്‍, അതിനെ എതിര്‍ക്കാതിരിക്കാന്‍ കഴിയില്ല,’ – നിര്‍മ്മല വിശദീകരിച്ചു.  

‘ചിലപ്പോള്‍ ഇത് ഉറക്കം നടിക്കുന്നവനെ വിളിച്ചുണര്‍ത്തുന്നതുപോലെയാണിത്. നിങ്ങള്‍ ശരിക്കും ഉറങ്ങുകയാണെങ്കില്‍ തോളില്‍ തട്ടി ‘ഉണരൂ’ എന്ന് പറഞ്ഞാല്‍ മതി. പക്ഷെ നിങ്ങള്‍ ഉറക്കം നടിക്കുകയാണെങ്കില്‍, അങ്ങിനെ ചെയ്താല്‍ നിങ്ങള്‍ ഉണരില്ല. നിങ്ങളെ ഉണര്‍ത്തുകയാണെന്ന് ഞാന്‍ തെറ്റിദ്ധരിക്കുകയും ചെയ്യും,’ നിര്‍മ്മല തുറന്നടിച്ചു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ബുദ്ധിജീവികളെ ജയിലിടക്കുകയാണ് മോദി സര്‍ക്കാരെന്ന പൊതുധാരണയെ തിരുത്താന്‍ ശ്രമിക്കുകയായിരുന്നു ഈ പ്രസ്താവനയിലൂടെ നിര്‍മ്മല.

Tags: Nirmala Sitharamanഅമര്‍ത്യസെന്‍nirmalaബുദ്ധിജീവികള്‍ഹാര്‍വാഡ് കെന്നഡി സ്കൂള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.