Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കേരളത്തിന്റെ തനത് കലാപാരമ്പര്യത്തിന്റെയും സര്‍ഗ്ഗ വൈഭവങ്ങളുടേയും മൂര്‍ത്തീഭാവം

വേണുവുമായി വ്യക്തിപരമായി ഗുരുവും ശിഷ്യനും എന്നതിനപ്പുറത്ത് ഒരാത്മബന്ധമുണ്ടായിരുന്നു. 1968-69 ല്‍ എസ്ഡി കോളജില്‍ വേണു വിദ്യാര്‍ഥിയായിരുന്നപ്പോള്‍ കോളജ് മാഗസിനില്‍ കവിത എഴുതിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 02:47 pm IST
inEntertainment

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍

നെടുമുടി വേണു കേരളത്തിന്റെ തനതുകലാപാരമ്പര്യത്തിന്റെയും സര്‍ഗ്ഗവൈഭവങ്ങളുടെയും മൂര്‍ത്തീഭാവമായിരുന്നു. മലയാളത്തിന്റെ മഹാനടന്‍ എന്ന വിശേഷണത്തിന് സര്‍വ്വഥാ യോഗ്യനായ ആ അഭിനയ പ്രതിഭ സത്യത്തില്‍ ഒരു വിസ്മയമാണ്.  

കുട്ടനാടിന്റെ ജീവിത ശൈലിയും സംസ്‌കാരവും പ്രകൃതിസൗന്ദര്യവും താളബോധവും മാത്രമല്ല, എല്ലാ നാട്ടുനന്മകളും എകീഭവിച്ച സവിശേഷമായ വ്യക്തിത്വമായിരുന്നു വേണുവിന്റേത്. ആ പ്രതിഭയുടെ വളര്‍ച്ച കാവാലം നാരായണപ്പണിക്കര്‍ എന്ന അനശ്വര കലാകാരനെ കണ്ടുമുട്ടിയതോടെയാണ് ആരംഭിച്ചത്. ആലപ്പുഴ എസ്ഡി കോളജില്‍ വേണുവിന്റെ വിദ്യാര്‍ഥികാലത്താണ് നാടകലോകവുമായി ബന്ധപ്പെടുന്നത്. ദൈവത്താര്‍, അവനവന്‍ കടപ്പ, എനിക്കുശേഷം, തിരുവായിത്താന്‍ തുടങ്ങിയ നാടകങ്ങളില്‍ മുഖ്യവേഷം കെട്ടിയത് വേണുവാണ്.  

ഇവിടെനിന്നാണ് തിരുവനന്തപുരത്തേക്ക് വേണു യാത്രയാകുന്നത്. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ നിരവധി സമ്മാനങ്ങള്‍ വാങ്ങിയിരുന്നു. വഞ്ചിപ്പാട്ടും ചക്രപ്പാട്ട്, നാടന്‍പാട്ട്, ഞാറ്റ്-കൊയ്‌ത്ത് പാട്ട് ഒക്കെ യഥാര്‍ത്ഥത്തില്‍ കുട്ടനാടിന്റെ കലവറയിലെ നിധികളാണ്. ആ നിധിപ്പുരയില്‍ നിന്ന് സ്വന്തമാക്കാന്‍കഴിയുന്നതെല്ലാം സ്വീകരിച്ചുകൊണ്ടാണ് കലാരംഗത്തേക്ക് വന്നത്.

1968-69 കാലഘട്ടത്തില്‍ എസ്ഡി കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച നെടുമുടി വേണുവിന്റെ ആദ്യ കവിത ശ്രീവത്സം മാസികയില്‍ പുനഃപ്രസിദ്ധീകരിച്ചപ്പോള്‍

വേണുവുമായി വ്യക്തിപരമായി ഗുരുവും ശിഷ്യനും എന്നതിനപ്പുറത്ത് ഒരാത്മബന്ധമുണ്ടായിരുന്നു. 1968-69 ല്‍ എസ്ഡി കോളജില്‍ വേണു വിദ്യാര്‍ഥിയായിരുന്നപ്പോള്‍ കോളജ് മാഗസിനില്‍ കവിത എഴുതിയിരുന്നു. ഗോപികാദുഃഖം എന്നതായിരുന്നു കവിതയുടെ പേര്. അടുത്തിടെ അമ്പലപ്പുഴയില്‍ നിന്നും പ്രകാശിപ്പിക്കുന്ന ശ്രീവത്സം മാസികയില്‍ ഈ കവിത പ്രസിദ്ധീകരിച്ചുവന്നു. താന്‍ ഈ മാസിക വേണുവിന് അയച്ചുകൊടുത്തു. 52 വര്‍ഷം മുമ്പ് താന്‍ എഴുതിയ കവിത സാര്‍ ഓര്‍ത്തിരുന്നല്ലോ എന്നു പറഞ്ഞ് വേണു എന്നെ വിളിച്ചിരുന്നു. ആശുപത്രിയില്‍ പോകുന്നതിന്റെ തലേദിവസമായിരുന്നു ഇത്.  

Tags: മോളീവുഡ്memoriesകുട്ടനാട്nedumudi venuനെടുമുടി വേണു അന്തരിച്ചു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദിലീപ് കൊടുംവിഷം; നെടുമുടി വേണു ആട്ടിൻതോൽ അണിഞ്ഞ ചെന്നായ ;തിലകൻ പറഞ്ഞത് ഓർത്ത് സംവിധായകൻ

Entertainment

അവസാന സിനിമ താന്‍ കണ്ടില്ല, ആ അഭിനയം കാണാനുള്ള മനക്കരുത്ത് എനിക്കില്ല: സുശീല

Entertainment

എന്റെ ഇടതുഭാഗം പ്രവർത്തിക്കില്ല;24 വർഷങ്ങൾ കൊണ്ട് എനിക്കാണ് മാറ്റമുണ്ടായത്,ഞാൻ അമ്പലത്തിൽ ശാന്തിയായിരുന്ന കാലത്താണ് മോഹൻലാലിനെ കണ്ടത്;കൈതപ്രം.

Entertainment

ജഗതിയോട് നെടുമുടി വേണു അപകടത്തിന് തൊട്ട് മുൻപ് ‘ഇന്ന് പോകേണ്ട’ എന്ന് പറഞ്ഞിരുന്നു ഇത്രത്തോളം പോകുമെന്ന് ആരും കരുതിയിരുന്നില്ല : എം പദ്മകുമാർ

Entertainment

‘നെടുമുടി വേണുവില്ലാതെ അഭിനയിക്കേണ്ടി വന്ന സീൻ, ആ ഒരൊറ്റ സീനിൽ എന്റെ കണ്ണ് നിറഞ്ഞു പോയി’; കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.