Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി: ഐഐടിയുടെ റിപ്പോര്‍ട്ട് വിശ്വാസയോഗ്യമല്ലെന്ന് ആര്‍കിടക്ട്, അറ്റകുറ്റപ്പണി വൈകിയാല്‍ നിയമപരമായി നീങ്ങുമെന്ന് നടത്തിപ്പുകാരന്‍

കെട്ടിട നിര്‍മാണത്തില്‍ തകരാറുകള്‍ ഉണ്ടെങ്കില്‍ തന്നെ ബലക്ഷയം മാറ്റാന്‍ 30 കോടി രൂപാ ചെലവാകില്ല. ഇതില്‍ സംശയകരമായ സാഹചര്യണ്ട്, ആര്‍കിടക്ട് സമുച്ചയം അപകട ഭീഷണയിലാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിനാല്‍ അത് പരിഹരിക്കാന്‍ കെടിഡിഎഫ്‌സി തയ്യാറാകണം,നടത്തിപ്പുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 10:15 am IST
in Kerala

കോഴിക്കോട്: കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നുള്ള വിവാദം പുകയുന്നു. ഐഐടിയുടെ പഠന റിപ്പോര്‍ട് വിശ്വാസയോഗ്യമല്ലെന്നും അത് പുറത്തുവിടണെമെന്നും ആര്‍കിടക്ട്. സമുച്ചയത്തിന്റെ അറ്റകുറ്റപ്പണികളില്‍ കാലതാമസമുണ്ടായാല്‍ നിയമപരമായി നീങ്ങുമെന്ന് നടത്തിപ്പുകാരന്‍. 

കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ബലക്ഷയം കാണിക്കുന്ന ഐഐടിയുടെ പഠന റിപ്പോര്‍ട്ട് പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും ഇരട്ട സമുച്ചയം നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ആര്‍ക്കിടെക്ട് ആര്‍.കെ രമേശ് പറഞ്ഞു. ഐഐടി സംഘം കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയത്തെക്കുറിച്ച് പഠിക്കാനെത്തിയപ്പോള്‍ ആര്‍ക്കിടെക്ടായ തന്നെയോ സ്ട്രച്ചറല്‍ എന്‍ജിനീയറെയോ ബന്ധപ്പെട്ട് വിവരം തേടിയില്ല. കെട്ടിടത്തിന്റെ രൂപകല്‍പ്പന പോലും പരിശോധിച്ചിട്ടില്ല. അവരുടെ  

പഠന റിപ്പോര്‍ട്ട്  സര്‍ക്കാര്‍ പുറത്തുവിടണം. വിദഗ്ധ അഭിപ്രായം കേള്‍ക്കാതെ കേവലം ഒറ്റ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടികളുടെ നവീകരണം നടത്തരുത്. കെട്ടിട നിര്‍മാണത്തില്‍ തകരാറുകള്‍ ഉണ്ടെങ്കില്‍ തന്നെ ബലക്ഷയം മാറ്റാന്‍ 30 കോടി രൂപാ ചെലവാകില്ല. ഇതില്‍ സംശയകരമായ സാഹചര്യണ്ട്. ആരെയോ സഹായിക്കാനുള്ള ഗൂഡ നീക്കമാണിത്. രാഷ്‌ട്രീയം കളിക്കുന്നതായും സംശയമുണ്ട്.റിപ്പോര്‍ട്ട് പരിഭ്രാന്തി പരത്താനാണ്. കെടിഡിഎഫ്‌സി ആവശ്യപ്പെട്ട പ്രകാരം സ്ട്രക്ചറല്‍ ഡ്രോയിങ്ങുകളും കാല്‍ക്കുലേഷനും 2018 ജൂലൈ 14 ന് ഏല്‍പ്പിച്ചതാണ്. കിറ്റ്കോ പരിശോധിച്ച് നിര്‍മാണത്തില്‍ അപാകമില്ലെന്ന് സാക്ഷ്യപ്പെടുത്തിയതുമാണ്-ആര്‍.കെ രമേശ് വ്യക്തമാക്കി.

കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആര്‍ക്കിടെക്ടാണ് രമേശ്. മാനാഞ്ചിറ സ്‌ക്വയര്‍, സരോവരം ബയോപാര്‍ക്ക്, നവീകരിച്ച മിഠായിത്തെരുവ് തുടങ്ങിയ നിരവധി പദ്ധതികള്‍ രൂപകല്‍പന ചെയ്തത് ആര്‍.കെ രമേശാണ്.  

അതേസമയം കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ അറ്റകുറ്റ പണികളില്‍ കാലതാമസമുണ്ടായാല്‍ നിയമപരമായി നീങ്ങുമെന്ന് നടത്തിപ്പ് ചുമതലയുള്ള അലിഫ് ബില്‍ഡേഴ്‌സ് എം.ഡി കെ.വി മൊയ്തീന്‍ കോയ പറഞ്ഞു. ടെണ്ടറിലൂടെയാണ് കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയം അലിഫ് ബില്‍ഡേഴ്‌സ് നടത്തിപ്പിനായി ഏറ്റെടുത്തത്. നിര്‍മ്മിച്ചിരിക്കുന്ന രീതിയില്‍ കെട്ടിടം ഉപയോഗിക്കാന്‍ സാധ്യമല്ലെന്നും കെട്ടിടം നവീകരിക്കണമെന്നും ഉദ്ഘാടന സമയത്ത് മന്ത്രി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. പക്ഷെ കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി ആരും അന്ന് പറഞ്ഞിരുന്നില്ല.  ഇപ്പോള്‍ സമുച്ചയം അപകട ഭീഷണയിലാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിനാല്‍ അത് പരിഹരിക്കാന്‍ കെടിഡിഎഫ്‌സി തയ്യാറാകണം-കെ.വി മൊയ്തീന്‍ കോയ പറഞ്ഞു.

Tags: റിപ്പോര്‍ട്ട്kozhikodeconstruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.