Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമ്മിലുള്ള ദൂരം കുറവ്; കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല; ഇടുക്കിയിലും ചെറുവള്ളിയിലും വിമാനമിറങ്ങില്ല

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പറഞ്ഞിട്ടുള്ള ഇടുക്കി ജില്ലാ നിവാസികള്‍ക്ക് പേടിസ്വപ്നമാകും എയര്‍സ്ട്രിപ്പെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 10, 2021, 08:59 am IST
in Kerala

കോഴിക്കോട്: ഇടുക്കിയില്‍ എയര്‍സ്ട്രിപ് വന്നാല്‍ ചെറുവള്ളിയില്‍ ശബരിമല വിമാനത്താവളം വരില്ല. രണ്ട് വിമാനത്താവള പദ്ധതികള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല എന്നതു മാത്രമല്ല അവ തമ്മിലുള്ള ദൂരം വളരെ കുറവുമാണ്.

സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും വിധേന ഇടുക്കി എയര്‍സ്ട്രിപ് ഉദ്ഘാടനം ചെയ്താല്‍ അതോടെ ശബരിമല വിമാനത്താവള പദ്ധതിക്ക് അന്ത്യമാകും. നവംബര്‍ ഒന്നിന് നടത്താന്‍ പോകുന്നത് പ്രചാരണത്തിനു മാത്രമുള്ള ഉദ്ഘാടന ചടങ്ങായിരിക്കും.

ശബരിമല പാതയില്‍ വണ്ടിപ്പെരിയാര്‍-പുല്ലുമേട് റോഡില്‍ സത്രം വനത്തിലാണ് ഇടുക്കി എയര്‍സ്ട്രിപ്. ഇതും ചെറുവള്ളി എസ്റ്റേറ്റിലെ നിര്‍ദിഷ്ട ശബരിമല വിമാനത്താവളവും തമ്മില്‍ വ്യോമദൂരം വെറും 25 കിലോമീറ്ററാണ്. 150 കിലോമീറ്ററിനുള്ളില്‍ രണ്ടു വിമാനത്താവളങ്ങള്‍ അനുവദിക്കാന്‍ സാങ്കേതിക മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല. അതിനാല്‍, ഇടുക്കി വന്നാല്‍ ശബരിമല ഉണ്ടാവില്ല. ഇനി ഇടുക്കി എയര്‍സ്ട്രിപ് എന്‍സിസി ആവശ്യങ്ങള്‍ക്കു മാത്രമാണെന്ന് വാദിച്ചാല്‍ അത് സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് എങ്ങനെ സഹായകമാകുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും.

ഇടുക്കി ജില്ലയുടെ മാത്രമല്ല സംസ്ഥാനത്തിന്റെയാകെ പരിസ്ഥിതിയെ ബാധിക്കുന്നതാണ് ഇടുക്കി എയര്‍സ്ട്രിപ്. ഇതു സംബന്ധിച്ച് ലഭിച്ച പരാതി, കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. ഇതിനെ സൈലന്റ് വാലി, അതിരപ്പിള്ളി പാരിസ്ഥിതിക പ്രശ്നങ്ങള്‍ പോലെയാണ് കാണുന്നതെന്ന് വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നേടിയെടുക്കുന്നത് പ്രയാസമാകും.

രണ്ട് വിമാനത്താവള പദ്ധതികള്‍ക്കും  ഭൂമി സംബന്ധിച്ച കേസ് നിര്‍ണായകമാണ്. തര്‍ക്ക വസ്തുവില്‍ നിര്‍മാണത്തിന് എന്‍ഒസി ലഭിക്കില്ല. ചെറുവള്ളിയില്‍ ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമിയെച്ചൊല്ലി കോടതികളില്‍ കേസുണ്ടെന്ന കാര്യം കേന്ദ്ര ശ്രദ്ധയില്‍ ചെന്നുകഴിഞ്ഞു. ഇടുക്കി എയര്‍സ്ട്രിപ് ഭൂമിയുടെ കാര്യത്തിലും കേസുണ്ട്.

ഇപ്പോള്‍ നിര്‍മാണം നടക്കുന്നത് 2017ല്‍ റവന്യൂ ഭൂമിയില്‍ നിന്ന് കളക്ടര്‍ അനുവദിച്ച 12 ഏക്കറിലാണ്. ഇവിടം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് എയര്‍സ്ട്രിപ്പിന് സ്ഥലം അനുവദിച്ചത്. പെരിയാര്‍ കടുവാ സംരക്ഷണ സങ്കേതത്തോടു ചേര്‍ന്ന ഭൂമിയിലെ നിര്‍മാണത്തോട് വനം വകുപ്പിനു യോജിപ്പുമില്ല. ഇത് വനഭൂമിയാണെന്നും റവന്യൂ ഭൂമിയാണെന്നുമുള്ള തര്‍ക്കം വകുപ്പുതലത്തിലുണ്ട്. അതിനിടെയാണ് 13 ഏക്കര്‍ അധിക ഭൂമി ആവശ്യപ്പെട്ട് വനം വകുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നത്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പറഞ്ഞിട്ടുള്ള ഇടുക്കി ജില്ലാ നിവാസികള്‍ക്ക് പേടിസ്വപ്നമാകും എയര്‍സ്ട്രിപ്പെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.

Tags: സര്‍ക്കാര്‍idukkiചെറുവള്ളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.