Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമ്മിലുള്ള ദൂരം കുറവ്; കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല; ഇടുക്കിയിലും ചെറുവള്ളിയിലും വിമാനമിറങ്ങില്ല

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പറഞ്ഞിട്ടുള്ള ഇടുക്കി ജില്ലാ നിവാസികള്‍ക്ക് പേടിസ്വപ്നമാകും എയര്‍സ്ട്രിപ്പെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 10, 2021, 08:59 am IST
in Kerala

കോഴിക്കോട്: ഇടുക്കിയില്‍ എയര്‍സ്ട്രിപ് വന്നാല്‍ ചെറുവള്ളിയില്‍ ശബരിമല വിമാനത്താവളം വരില്ല. രണ്ട് വിമാനത്താവള പദ്ധതികള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല എന്നതു മാത്രമല്ല അവ തമ്മിലുള്ള ദൂരം വളരെ കുറവുമാണ്.

സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും വിധേന ഇടുക്കി എയര്‍സ്ട്രിപ് ഉദ്ഘാടനം ചെയ്താല്‍ അതോടെ ശബരിമല വിമാനത്താവള പദ്ധതിക്ക് അന്ത്യമാകും. നവംബര്‍ ഒന്നിന് നടത്താന്‍ പോകുന്നത് പ്രചാരണത്തിനു മാത്രമുള്ള ഉദ്ഘാടന ചടങ്ങായിരിക്കും.

ശബരിമല പാതയില്‍ വണ്ടിപ്പെരിയാര്‍-പുല്ലുമേട് റോഡില്‍ സത്രം വനത്തിലാണ് ഇടുക്കി എയര്‍സ്ട്രിപ്. ഇതും ചെറുവള്ളി എസ്റ്റേറ്റിലെ നിര്‍ദിഷ്ട ശബരിമല വിമാനത്താവളവും തമ്മില്‍ വ്യോമദൂരം വെറും 25 കിലോമീറ്ററാണ്. 150 കിലോമീറ്ററിനുള്ളില്‍ രണ്ടു വിമാനത്താവളങ്ങള്‍ അനുവദിക്കാന്‍ സാങ്കേതിക മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല. അതിനാല്‍, ഇടുക്കി വന്നാല്‍ ശബരിമല ഉണ്ടാവില്ല. ഇനി ഇടുക്കി എയര്‍സ്ട്രിപ് എന്‍സിസി ആവശ്യങ്ങള്‍ക്കു മാത്രമാണെന്ന് വാദിച്ചാല്‍ അത് സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് എങ്ങനെ സഹായകമാകുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും.

ഇടുക്കി ജില്ലയുടെ മാത്രമല്ല സംസ്ഥാനത്തിന്റെയാകെ പരിസ്ഥിതിയെ ബാധിക്കുന്നതാണ് ഇടുക്കി എയര്‍സ്ട്രിപ്. ഇതു സംബന്ധിച്ച് ലഭിച്ച പരാതി, കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. ഇതിനെ സൈലന്റ് വാലി, അതിരപ്പിള്ളി പാരിസ്ഥിതിക പ്രശ്നങ്ങള്‍ പോലെയാണ് കാണുന്നതെന്ന് വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നേടിയെടുക്കുന്നത് പ്രയാസമാകും.

രണ്ട് വിമാനത്താവള പദ്ധതികള്‍ക്കും  ഭൂമി സംബന്ധിച്ച കേസ് നിര്‍ണായകമാണ്. തര്‍ക്ക വസ്തുവില്‍ നിര്‍മാണത്തിന് എന്‍ഒസി ലഭിക്കില്ല. ചെറുവള്ളിയില്‍ ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമിയെച്ചൊല്ലി കോടതികളില്‍ കേസുണ്ടെന്ന കാര്യം കേന്ദ്ര ശ്രദ്ധയില്‍ ചെന്നുകഴിഞ്ഞു. ഇടുക്കി എയര്‍സ്ട്രിപ് ഭൂമിയുടെ കാര്യത്തിലും കേസുണ്ട്.

ഇപ്പോള്‍ നിര്‍മാണം നടക്കുന്നത് 2017ല്‍ റവന്യൂ ഭൂമിയില്‍ നിന്ന് കളക്ടര്‍ അനുവദിച്ച 12 ഏക്കറിലാണ്. ഇവിടം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് എയര്‍സ്ട്രിപ്പിന് സ്ഥലം അനുവദിച്ചത്. പെരിയാര്‍ കടുവാ സംരക്ഷണ സങ്കേതത്തോടു ചേര്‍ന്ന ഭൂമിയിലെ നിര്‍മാണത്തോട് വനം വകുപ്പിനു യോജിപ്പുമില്ല. ഇത് വനഭൂമിയാണെന്നും റവന്യൂ ഭൂമിയാണെന്നുമുള്ള തര്‍ക്കം വകുപ്പുതലത്തിലുണ്ട്. അതിനിടെയാണ് 13 ഏക്കര്‍ അധിക ഭൂമി ആവശ്യപ്പെട്ട് വനം വകുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നത്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പറഞ്ഞിട്ടുള്ള ഇടുക്കി ജില്ലാ നിവാസികള്‍ക്ക് പേടിസ്വപ്നമാകും എയര്‍സ്ട്രിപ്പെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.

Tags: സര്‍ക്കാര്‍idukkiചെറുവള്ളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മോഡലും മുൻ മിസ് കേരള സൗന്ദര്യമത്സരാർത്ഥിയുമായ ഹർഷ സണ്ണി പിടിയിൽ ; യുവതി എത്തിയത് ബാങ്കോക്കിൽ നിന്ന്

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

തലച്ചോറിനേറ്റ പരിക്ക് ജീവൻ അപകടത്തിലാക്കി , അഛന്റെ വിയോഗവും താങ്ങാനായില്ല ; മെക്സിക്കോ താരം റൗൾ ജിമെനെസ് നേടിയ ഗോൾ വേദനയ്‌ക്കുള്ള മറുമരുന്നായിരുന്നു

വിജ്ഞാന്‍ഭാരതി ദേശീയ സമ്മേളനം വാരാണസിയില്‍

അവകാശത്തര്‍ക്കം; ഊട്ടോളി രാമനെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് സുപ്രീംകോടതി

കെട്ടിടം ലഭിക്കുന്നില്ല; പയ്യന്നൂരില്‍ എംഎല്‍എ ഓഫീസ് തത്കാലം വീട്ടില്‍ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.