Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമ്മിലുള്ള ദൂരം കുറവ്; കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല; ഇടുക്കിയിലും ചെറുവള്ളിയിലും വിമാനമിറങ്ങില്ല

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പറഞ്ഞിട്ടുള്ള ഇടുക്കി ജില്ലാ നിവാസികള്‍ക്ക് പേടിസ്വപ്നമാകും എയര്‍സ്ട്രിപ്പെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Oct 10, 2021, 08:59 am IST
inKerala

കോഴിക്കോട്: ഇടുക്കിയില്‍ എയര്‍സ്ട്രിപ് വന്നാല്‍ ചെറുവള്ളിയില്‍ ശബരിമല വിമാനത്താവളം വരില്ല. രണ്ട് വിമാനത്താവള പദ്ധതികള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല എന്നതു മാത്രമല്ല അവ തമ്മിലുള്ള ദൂരം വളരെ കുറവുമാണ്.

സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും വിധേന ഇടുക്കി എയര്‍സ്ട്രിപ് ഉദ്ഘാടനം ചെയ്താല്‍ അതോടെ ശബരിമല വിമാനത്താവള പദ്ധതിക്ക് അന്ത്യമാകും. നവംബര്‍ ഒന്നിന് നടത്താന്‍ പോകുന്നത് പ്രചാരണത്തിനു മാത്രമുള്ള ഉദ്ഘാടന ചടങ്ങായിരിക്കും.

ശബരിമല പാതയില്‍ വണ്ടിപ്പെരിയാര്‍-പുല്ലുമേട് റോഡില്‍ സത്രം വനത്തിലാണ് ഇടുക്കി എയര്‍സ്ട്രിപ്. ഇതും ചെറുവള്ളി എസ്റ്റേറ്റിലെ നിര്‍ദിഷ്ട ശബരിമല വിമാനത്താവളവും തമ്മില്‍ വ്യോമദൂരം വെറും 25 കിലോമീറ്ററാണ്. 150 കിലോമീറ്ററിനുള്ളില്‍ രണ്ടു വിമാനത്താവളങ്ങള്‍ അനുവദിക്കാന്‍ സാങ്കേതിക മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല. അതിനാല്‍, ഇടുക്കി വന്നാല്‍ ശബരിമല ഉണ്ടാവില്ല. ഇനി ഇടുക്കി എയര്‍സ്ട്രിപ് എന്‍സിസി ആവശ്യങ്ങള്‍ക്കു മാത്രമാണെന്ന് വാദിച്ചാല്‍ അത് സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് എങ്ങനെ സഹായകമാകുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും.

ഇടുക്കി ജില്ലയുടെ മാത്രമല്ല സംസ്ഥാനത്തിന്റെയാകെ പരിസ്ഥിതിയെ ബാധിക്കുന്നതാണ് ഇടുക്കി എയര്‍സ്ട്രിപ്. ഇതു സംബന്ധിച്ച് ലഭിച്ച പരാതി, കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. ഇതിനെ സൈലന്റ് വാലി, അതിരപ്പിള്ളി പാരിസ്ഥിതിക പ്രശ്നങ്ങള്‍ പോലെയാണ് കാണുന്നതെന്ന് വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നേടിയെടുക്കുന്നത് പ്രയാസമാകും.

രണ്ട് വിമാനത്താവള പദ്ധതികള്‍ക്കും  ഭൂമി സംബന്ധിച്ച കേസ് നിര്‍ണായകമാണ്. തര്‍ക്ക വസ്തുവില്‍ നിര്‍മാണത്തിന് എന്‍ഒസി ലഭിക്കില്ല. ചെറുവള്ളിയില്‍ ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമിയെച്ചൊല്ലി കോടതികളില്‍ കേസുണ്ടെന്ന കാര്യം കേന്ദ്ര ശ്രദ്ധയില്‍ ചെന്നുകഴിഞ്ഞു. ഇടുക്കി എയര്‍സ്ട്രിപ് ഭൂമിയുടെ കാര്യത്തിലും കേസുണ്ട്.

ഇപ്പോള്‍ നിര്‍മാണം നടക്കുന്നത് 2017ല്‍ റവന്യൂ ഭൂമിയില്‍ നിന്ന് കളക്ടര്‍ അനുവദിച്ച 12 ഏക്കറിലാണ്. ഇവിടം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് എയര്‍സ്ട്രിപ്പിന് സ്ഥലം അനുവദിച്ചത്. പെരിയാര്‍ കടുവാ സംരക്ഷണ സങ്കേതത്തോടു ചേര്‍ന്ന ഭൂമിയിലെ നിര്‍മാണത്തോട് വനം വകുപ്പിനു യോജിപ്പുമില്ല. ഇത് വനഭൂമിയാണെന്നും റവന്യൂ ഭൂമിയാണെന്നുമുള്ള തര്‍ക്കം വകുപ്പുതലത്തിലുണ്ട്. അതിനിടെയാണ് 13 ഏക്കര്‍ അധിക ഭൂമി ആവശ്യപ്പെട്ട് വനം വകുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നത്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പറഞ്ഞിട്ടുള്ള ഇടുക്കി ജില്ലാ നിവാസികള്‍ക്ക് പേടിസ്വപ്നമാകും എയര്‍സ്ട്രിപ്പെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.

Tags: സര്‍ക്കാര്‍idukkiചെറുവള്ളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.