Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നികുതി തട്ടിപ്പിന് നേതൃത്വം നല്‍കിയത് സിപിഎം യൂണിയന്‍ നേതാവ്; കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം തുടങ്ങി

സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയാല്‍ വകുപ്പ് തല നടപടി എടുത്ത ശേഷം പോലീസില്‍ പരാതി നല്‍കണം. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വിജിലന്‍സോ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തി തട്ടിപ്പ് മുഴുവന്‍ പുറത്തുകൊണ്ടുവരണം.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Oct 1, 2021, 11:45 am IST
inThiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ലക്ഷക്കണിനു രൂപയുടെ വീട്ടുകരം  തട്ടിപ്പിന് നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെ ഇടതു സംഘടനയായ മുനിസിപ്പല്‍ സ്റ്റാഫ് യൂണിയന്റെ സംസ്ഥാന വനിതാ നേതാവിന്റെ നേതൃത്വത്തില്‍. പണം കെട്ടിവച്ച് കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം ശ്രമം നടത്തുന്നു.

നേമം സോണില്‍ 25 ലക്ഷം രൂപയും ആറ്റിപ്ര സോണില്‍ 1.09 ലക്ഷവും, ഉള്ളൂര്‍ സോണില്‍ അഞ്ച് ലക്ഷം രൂപയും കെട്ടിട നികുതിയിനത്തില്‍ പിരിച്ച തുകയാണ് കോര്‍പ്പറേഷനില്‍ അടയ്‌ക്കാതെ വെട്ടിപ്പ് നടത്തിയത്. ബില്‍ കളക്ടര്‍മാര്‍ വീടുകളില്‍ പോയി പിരിച്ച തുക നഗരസഭയിലെ സോണല്‍ ഓഫീസുകളില്‍ എത്തിച്ചിട്ടും കമ്പൂട്ടറില്‍ രേഖപ്പെടുത്താതെ തട്ടിപ്പ് നടത്തുകയായിരുന്നു. 2020 ഫെബ്രുവരി മുതലുള്ള കണക്കുകള്‍ നഗരസഭാ ആഡിറ്റ് വിഭാഗം പരിശോധന നടത്തിയപ്പോള്‍ തട്ടിപ്പ് പുറത്തുവന്നു. വിശദമായ പരിശോധനയിലാണ് മൂന്ന് സോണലിലെ അഴിമതി കണ്ടെത്തിയത്. ഇനി നാല് സോണലുകളില്‍ കൂടി പരിശോധന നടത്താനുണ്ട്. വിശദമായ പരിശോധനയില്‍ തട്ടിപ്പ് കോടികള്‍ കടന്നേക്കാം.

സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയാല്‍ വകുപ്പ് തല നടപടി എടുത്ത ശേഷം പോലീസില്‍ പരാതി നല്‍കണം. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വിജിലന്‍സോ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തി തട്ടിപ്പ് മുഴുവന്‍ പുറത്തുകൊണ്ടുവരണം. വകുപ്പ്തല നടപടിയുടെ ഭാഗമായി ജീവനക്കാരനെ സസ്‌പെന്റ് ചെയ്ത ശേഷം പത്ത് ദിവസത്തിനകം കൗണ്‍സിലിനെ വിവരം അറിയിക്കുകയും വേണം. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച യാതൊരു അജണ്ടയും ഇല്ലായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് മേയര്‍ ധിക്കാരപരമായി മറുപടി നല്‍കിയത് ‘തട്ടിപ്പ് ഞങ്ങള്‍ കണ്ടെത്തി അവര്‍ക്കെതിരെ നടപടി എടുത്തു’ എന്നാണ്. നിലവില്‍ ആറ്റപ്ര സോണലിലെ തട്ടിപ്പ് മാത്രമാണ് ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയത്.  

തട്ടിപ്പ് കണ്ടെത്തിയതില്‍ വച്ച് ഏറ്റവും കൂടുതല്‍ തുകയായ 25 ല ക്ഷം രൂപ  നേമം സോണലിലാണ്. ഇതിനു നേതൃത്വം നല്‍കിയതാകട്ടെ സിപിഎം സംഘടനയായ കേരള മുനിസിപ്പല്‍ യൂണിയന്റെ വനിതാ നേതാവും നേമത്തെ സൂപ്രണ്ട് ശാന്തിയും. അതിനാല്‍ പോലീസില്‍ പരാതി നല്‍കിയില്ല. കണക്കില്‍ പിഴവ് പറ്റിയെന്നാണ് പ്രചരിപ്പിക്കുന്നത്. കൃത്രിമ കണക്ക് കാണിച്ച് പണം തിരികെ ഒടുക്കാനുള്ള നീക്കത്തിലാണ് സിപിഎം നേതൃത്വം.  

ഐകെഎം എന്ന സോഫ്റ്റ് വെയര്‍ കമ്പനിയാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത് ദല്‍ഹിയിലെ സിപിഎം നേതാവിന്റെ ബന്ധു നടത്തുന്ന ഐടി കമ്പനിയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Tags: തിരുവനന്തപുരംtaxcorporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.