Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നികുതി തട്ടിപ്പിന് നേതൃത്വം നല്‍കിയത് സിപിഎം യൂണിയന്‍ നേതാവ്; കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം തുടങ്ങി

സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയാല്‍ വകുപ്പ് തല നടപടി എടുത്ത ശേഷം പോലീസില്‍ പരാതി നല്‍കണം. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വിജിലന്‍സോ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തി തട്ടിപ്പ് മുഴുവന്‍ പുറത്തുകൊണ്ടുവരണം.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Oct 1, 2021, 11:45 am IST
in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ലക്ഷക്കണിനു രൂപയുടെ വീട്ടുകരം  തട്ടിപ്പിന് നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെ ഇടതു സംഘടനയായ മുനിസിപ്പല്‍ സ്റ്റാഫ് യൂണിയന്റെ സംസ്ഥാന വനിതാ നേതാവിന്റെ നേതൃത്വത്തില്‍. പണം കെട്ടിവച്ച് കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം ശ്രമം നടത്തുന്നു.

നേമം സോണില്‍ 25 ലക്ഷം രൂപയും ആറ്റിപ്ര സോണില്‍ 1.09 ലക്ഷവും, ഉള്ളൂര്‍ സോണില്‍ അഞ്ച് ലക്ഷം രൂപയും കെട്ടിട നികുതിയിനത്തില്‍ പിരിച്ച തുകയാണ് കോര്‍പ്പറേഷനില്‍ അടയ്‌ക്കാതെ വെട്ടിപ്പ് നടത്തിയത്. ബില്‍ കളക്ടര്‍മാര്‍ വീടുകളില്‍ പോയി പിരിച്ച തുക നഗരസഭയിലെ സോണല്‍ ഓഫീസുകളില്‍ എത്തിച്ചിട്ടും കമ്പൂട്ടറില്‍ രേഖപ്പെടുത്താതെ തട്ടിപ്പ് നടത്തുകയായിരുന്നു. 2020 ഫെബ്രുവരി മുതലുള്ള കണക്കുകള്‍ നഗരസഭാ ആഡിറ്റ് വിഭാഗം പരിശോധന നടത്തിയപ്പോള്‍ തട്ടിപ്പ് പുറത്തുവന്നു. വിശദമായ പരിശോധനയിലാണ് മൂന്ന് സോണലിലെ അഴിമതി കണ്ടെത്തിയത്. ഇനി നാല് സോണലുകളില്‍ കൂടി പരിശോധന നടത്താനുണ്ട്. വിശദമായ പരിശോധനയില്‍ തട്ടിപ്പ് കോടികള്‍ കടന്നേക്കാം.

സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയാല്‍ വകുപ്പ് തല നടപടി എടുത്ത ശേഷം പോലീസില്‍ പരാതി നല്‍കണം. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വിജിലന്‍സോ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തി തട്ടിപ്പ് മുഴുവന്‍ പുറത്തുകൊണ്ടുവരണം. വകുപ്പ്തല നടപടിയുടെ ഭാഗമായി ജീവനക്കാരനെ സസ്‌പെന്റ് ചെയ്ത ശേഷം പത്ത് ദിവസത്തിനകം കൗണ്‍സിലിനെ വിവരം അറിയിക്കുകയും വേണം. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച യാതൊരു അജണ്ടയും ഇല്ലായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് മേയര്‍ ധിക്കാരപരമായി മറുപടി നല്‍കിയത് ‘തട്ടിപ്പ് ഞങ്ങള്‍ കണ്ടെത്തി അവര്‍ക്കെതിരെ നടപടി എടുത്തു’ എന്നാണ്. നിലവില്‍ ആറ്റപ്ര സോണലിലെ തട്ടിപ്പ് മാത്രമാണ് ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയത്.  

തട്ടിപ്പ് കണ്ടെത്തിയതില്‍ വച്ച് ഏറ്റവും കൂടുതല്‍ തുകയായ 25 ല ക്ഷം രൂപ  നേമം സോണലിലാണ്. ഇതിനു നേതൃത്വം നല്‍കിയതാകട്ടെ സിപിഎം സംഘടനയായ കേരള മുനിസിപ്പല്‍ യൂണിയന്റെ വനിതാ നേതാവും നേമത്തെ സൂപ്രണ്ട് ശാന്തിയും. അതിനാല്‍ പോലീസില്‍ പരാതി നല്‍കിയില്ല. കണക്കില്‍ പിഴവ് പറ്റിയെന്നാണ് പ്രചരിപ്പിക്കുന്നത്. കൃത്രിമ കണക്ക് കാണിച്ച് പണം തിരികെ ഒടുക്കാനുള്ള നീക്കത്തിലാണ് സിപിഎം നേതൃത്വം.  

ഐകെഎം എന്ന സോഫ്റ്റ് വെയര്‍ കമ്പനിയാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത് ദല്‍ഹിയിലെ സിപിഎം നേതാവിന്റെ ബന്ധു നടത്തുന്ന ഐടി കമ്പനിയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Tags: തിരുവനന്തപുരംtaxcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.