Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇരുട്ടിലാണ്ട് ദിവാന്‍ജി മൂല; പാതയിൽ വഴിവിളക്കുകൾ സ്ഥാപിച്ചില്ല, പാത നിർമാണത്തിന് ചെലവഴിച്ചത് 22 കോടി രൂപ

മഴ ശക്തമായാല്‍ പാതയില്‍ പാമ്പുകളും മറ്റ് ഇഴ ജന്തുക്കളും യഥേഷ്ടമാണ്. രാത്രികാലങ്ങളില്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും ഭയത്തോടെയാണ് ഇതിലൂടെ കടന്ന് പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2021, 12:29 pm IST
inThrissur

തൂശ്ശൂര്‍: ദിവാന്‍ജിമൂല ഭാഗിക വികസനം പൂര്‍ത്തിയായി വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും പാതയ്‌ക്ക് ഇരുട്ട് സമ്മാനിച്ച് തൃശൂര്‍ കോര്‍പറേഷന്‍. പാതയില്‍ ഇതുവരെ വഴി വിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് 22 കോടി രൂപ ചെലവഴിച്ച് മുഖ്യമന്ത്രിയാണ് പാത ഉദ്ഘാടനം ചെയ്തത്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. തൃശൂര്‍-കോഴിക്കോട് റൂട്ടിലെ പ്രധാനപാതയാണിത്. കെഎസ്ആര്‍ടിസി, ശക്തന്‍ സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍, അരിയങ്ങാടി, എംഒ റോഡ് എന്നിവിടങ്ങളിലേയ്‌ക്ക് ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. രാത്രികാലങ്ങളില്‍ വഴി വിളക്കുകളില്ലാത്തതിനാല്‍ നൂറ് കണക്കിന് യാത്രക്കാരാണ് ദുരിതത്തിലാകുന്നത്.  

മഴ ശക്തമായാല്‍ പാതയില്‍ പാമ്പുകളും മറ്റ് ഇഴ ജന്തുക്കളും യഥേഷ്ടമാണ്. രാത്രികാലങ്ങളില്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും ഭയത്തോടെയാണ് ഇതിലൂടെ കടന്ന് പോകുന്നത്. അതിവേഗതയില്‍ വാഹനങ്ങള്‍ പോകുന്നതിനാല്‍ നടപ്പാത നാമമാത്രമായുള്ള പാതയില്‍ കാല്‍നടയാത്രക്കാരും ഭീതിയോടെയാണ് കടന്ന് പോകുന്നത്. പാതയുടെ ഒരുവശം പാസ്പോര്‍ട്ട് ഓഫീസും മറുഭാഗം റെയില്‍വെ ട്രാക്കും സമീപം താഴ്ചയില്‍ നിരവധി വീടുകളുമാണുള്ളത്.  

മേഖലയില്‍ സുരക്ഷാ മതിലുകളും കുറവാണ്. പാലത്തിന്റെ ഒരു ഭാഗത്തുള്ള ഹ്രസ്വ നടപ്പാതയിലാകട്ടെ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. സമീപ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ഇതിന്റെ ദുര്‍ഗന്ധം ദുരിതവുമുണ്ടാക്കുന്നു. നടപ്പാത മാലിന്യം മൂടി കിടക്കുന്നതിനാല്‍ പാലത്തിലൂടെ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. കൗണ്‍സില്‍ യോഗങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും വഴിവിളക്കുകള്‍ സംബന്ധിച്ച് ആവശ്യമുന്നയിക്കാറുണ്ടെങ്കിലും നടപടികളൊന്നും കോര്‍പ്പറേഷന്‍ സ്വീകരിക്കുന്നില്ല.  

വിദഗ്‌ദ്ധ പരിശോധനകളൊന്നുമില്ലാതെയാണ് ദിവാന്‍ജി മൂല വികസിപ്പിച്ചതെന്ന ആരോപണവും ശക്തമാണ്. വഴിവിളക്കുകള്‍ സ്ഥാപിക്കാതിരുന്നതും അഴിമതിയുടെ ഭാഗമാണോയെന്നാണ് സംശയവും കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുന്നുണ്ട്. വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ തീരുമാനമായില്ലെങ്കില്‍ സമരത്തിലേയ്‌ക്ക് നീങ്ങാനാണ് ബിജെപിയും കോണ്‍ഗ്രസും ആലോചിക്കുന്നത്.  

വഴിവിളക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി ആലോചനയില്‍

മെയിന്റനന്‍സ് ഉള്‍പ്പടെയുള്ളവയും വഴി വിളക്കുകളും സ്ഥാപിക്കാനുള്ള പദ്ധതി കോര്‍പറേഷന്‍ ആലോചനയിലാണ്. ദിവാന്‍ജിമൂല പാതയേയും അതിലുള്‍പ്പെടുത്തും. പദ്ധതി നീണ്ടുപോയാല്‍ ദിവാന്‍ജിമൂലയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ മറ്റ് വഴികളാവിഷ്‌ക്കരിക്കും

                      മേയര്‍ എം.കെ.വര്‍ഗീസ്

Tags: ThrissurStreet LightDivanji moola
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.