Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാധാരണ രോഗിയുടെ വേഷത്തിലെത്തി കേന്ദ്ര ആരോഗ്യമന്ത്രി; ആളറിയാതെ മന്‍സുഖ് മാണ്ഡവ്യെ കൈയേറ്റം ചെയ്ത് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍

സാധാരണ രോഗിയുടെ വേഷത്തിലെത്തി സര്‍ക്കാര്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദല്‍ഹിയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് മാണ്ഡവ്യക്ക് സുരക്ഷാ ജീവനക്കാരന്റെ മര്‍ദ്ദനമേറ്റത്. ആശുപത്രിയിലെ ബെഞ്ചില്‍ ഇരുന്നു എന്നതായിരുന്നു കുറ്റം. വയസ്സായ രോഗികളെ സഹായിക്കാത്ത സുരക്ഷാ ജീവനക്കാര്‍, മകനുവേണ്ടി സ്ട്രെച്ചര്‍ ചോദിച്ചിട്ടും നല്‍കാത്ത ജീവനക്കാര്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കേന്ദ്രമന്ത്രി നേരിട്ട് കണ്ട് മനസ്സിലാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 08:07 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രിക്ക് ആശുപത്രിയില്‍ മര്‍ദ്ദനം. സംഭവമറിഞ്ഞ് വിഷമിച്ച പ്രധാനമന്ത്രിയോട് സാരമില്ലെന്നും ചില കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയാണ് താന്‍ സാധരണവേഷത്തില്‍ ആശുപത്രിയില്‍ എത്തിയതെന്നും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുന്ന ആരോഗ്യമന്ത്രിയുടെ പുതിയ രീതി ആരോഗ്യമേഖലയെ ആകെ ജാഗരൂകരമാക്കുന്നു.

സാധാരണ രോഗിയുടെ വേഷത്തിലെത്തി സര്‍ക്കാര്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദല്‍ഹിയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് മാണ്ഡവ്യക്ക് സുരക്ഷാ ജീവനക്കാരന്റെ മര്‍ദ്ദനമേറ്റത്. ആശുപത്രിയിലെ ബെഞ്ചില്‍ ഇരുന്നു എന്നതായിരുന്നു കുറ്റം. വയസ്സായ രോഗികളെ സഹായിക്കാത്ത സുരക്ഷാ ജീവനക്കാര്‍, മകനുവേണ്ടി സ്ട്രെച്ചര്‍ ചോദിച്ചിട്ടും നല്‍കാത്ത ജീവനക്കാര്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കേന്ദ്രമന്ത്രി നേരിട്ട് കണ്ട് മനസ്സിലാക്കിയത്.

ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്യുക എന്നതിലപ്പുറം ആശുപത്രിയിലെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കുന്നതിന് പ്രാധാന്യം നല്‍കിയ ആരോഗ്യമന്ത്രി മുഴുവന്‍ സ്ഥിതിഗതികളും മനസ്സിലാക്കിയ ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്. ആഗസ്ത് 29ന് നടന്ന സംഭവം സഫ്ദര്‍ജംഗ് ആശുപത്രിയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കവേ ഇന്നലെ കേന്ദ്രമന്ത്രി വെളിപ്പെടുത്തിയപ്പോഴാണ് എല്ലാവരും അറിഞ്ഞത്.

മര്‍ദ്ദനമേറ്റ കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചോ എന്നായിരുന്നു ചോദ്യം. ആശുപത്രിയിലെ വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാകാതെ ഒരാളെ ശിക്ഷിച്ചിട്ട് എന്തു കാര്യം എന്ന് പ്രധാനമന്ത്രിക്ക് മറുപടി നല്‍കി. വ്യവസ്ഥിതിയില്‍ മാറ്റം വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും 1500 സുരക്ഷാ ജീവനക്കാരുള്ള ആശുപത്രിയില്‍ ഒരാള്‍ പോലും വയസ്സായ സ്ത്രീയെ സഹായിക്കാന്‍ എത്തിയില്ലെന്നും മാണ്ഡവ്യ കുറ്റപ്പെടുത്തി. ജീവനക്കാരുടെ പെരുമാറ്റത്തില്‍ തൃപ്തനല്ലെന്നും ആശുപത്രിയും ജീവനക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുള്ളത്. രോഗികള്‍ക്ക് പരമാവധി സഹായങ്ങള്‍ നല്‍കിയേ പറ്റൂ. കൊവിഡ് ചികിത്സയില്‍ മികച്ച പ്രവര്‍ത്തനമാണ് ഡോക്ടര്‍മാരടക്കം സഫ്ദര്‍ജംഗില്‍ നടത്തിയതെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.  

Tags: delhiമന്‍സുഖ് മാണ്ഡവ്യകൊറോണHealth Ministry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

Kerala

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

India

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

India

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

India

ദൽഹിയിലെ നെഹ്‌റു പ്ലേസിൽ പട്ടാപ്പകൽ രണ്ട് പെൺകുട്ടികളെ ലൈംഗികമായി ആക്രമിച്ചു: ഫഹദ്, ഷാവേസ്, ആരിഫ്, ഫഹീം എന്നിവർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.