Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്പിള കലാപത്തിനിരയായ ഹിന്ദുക്കള്‍ക്ക് ആശ്വാസം നല്‍കണമെന്ന് സിപിഎം; 1973ലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പ്രമേയം പുറത്ത്

അച്ചുതമേനോന്‍ സര്‍ക്കാര്‍ മാപ്പിളക്കലാപകാരികള്‍ക്ക് രാഷ്‌ട്രീയപ്പെന്‍ഷന്‍ നല്‍കി ആദരിക്കാനെടുത്ത നീക്കത്തോടുള്ള പ്രതികരണമായാണ് സിപിഎം സംസ്ഥാനക്കമ്മറ്റി പ്രമേയം പാസാക്കിയത്. പ്രമേയം പൂര്‍ണരൂപത്തില്‍ 1973 നവംബര്‍ 17ന്റെ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 10:07 am IST
in Kerala

കൊച്ചി: മാപ്പിളക്കലാപത്തിന് ഇരകളായവര്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകണമെന്ന് സിപിഎം പ്രമേയം. 2021ലെ അല്ല 1973ലെ സിപിഎമ്മാണ് മാപ്പിളക്കലാപം വര്‍ഗീയമായി കലാശിച്ച ഒന്നാണെന്ന് വ്യക്തമാക്കിയത്. ഹിന്ദുവംശഹത്യയെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കാന്‍ സ്പീക്കറും സിപിഎമ്മും കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴാണ് 1973ല്‍ പാര്‍ട്ടി സ്റ്റേറ്റ് കമ്മറ്റി അംഗീകരിച്ച പ്രമേയം തിരിഞ്ഞുകുത്തുന്നത്.  

മാപ്പിളക്കലാപത്തിന്റെ വര്‍ഗീയസ്വഭാവം മറച്ചുവെച്ച് ഹിന്ദുക്കള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ മൂടിവെക്കാനുള്ള മുസ്ലീംലീഗ് നീക്കങ്ങള്‍ക്ക് അച്ചുതമേനോന്റെ നേതൃത്വത്തിലുള്ള വലത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു അന്ന് സിപിഎമ്മിന്റെ ആക്ഷേപം. മാപ്പിളക്കലാപം വര്‍ഗീയലഹളയായി മാറിയതോടെ നിരവധി ഹിന്ദുകുടുംബങ്ങള്‍ അക്രമത്തിനിരയായതായി സിപിഎം പ്രമേയം ചൂണ്ടിക്കാട്ടുന്നു.

അച്ചുതമേനോന്‍ സര്‍ക്കാര്‍ മാപ്പിളക്കലാപകാരികള്‍ക്ക് രാഷ്‌ട്രീയപ്പെന്‍ഷന്‍ നല്‍കി ആദരിക്കാനെടുത്ത നീക്കത്തോടുള്ള പ്രതികരണമായാണ് സിപിഎം സംസ്ഥാനക്കമ്മറ്റി പ്രമേയം പാസാക്കിയത്. പ്രമേയം പൂര്‍ണരൂപത്തില്‍ 1973 നവംബര്‍ 17ന്റെ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധികരിച്ചു.

‘ജന്മിവിരുദ്ധവും സാമ്രാജ്യവിരുദ്ധവുമായി തുടങ്ങി വര്‍ഗ്ഗീയമായി കലാശിച്ച ലഹളയുടെ ഫലമായി ആയിരക്കണക്കിന് മുസ്ലീം കുടുംബങ്ങള്‍ പലതരം മര്‍ദനങ്ങളും യാതനകളും അനുഭവിക്കുന്നതിനിടയായിട്ടുണ്ട്. അതിനുവരെ ഇടയാക്കിയത് മുഖ്യമായും അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികളാണ്. അതേ അവസരത്തില്‍ അതൊരു വര്‍ഗീയലഹളയായി മാറിയതിനെത്തുടര്‍ന്ന് നിരവധി ഹിന്ദുകുടുംബങ്ങള്‍ മുസ്ലീംലഹളക്കാരുടെ ആക്രമണത്തിന്നിരയായിട്ടുണ്ട്. ഇതിനാല്‍ ആദ്യത്തെ കൂട്ടരെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരെന്ന നിലയ്‌ക്ക് ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്നതോടൊപ്പം രണ്ടാമത്തെ കൂട്ടര്‍ക്ക് യാതൊരു ആശ്വാസവും നല്‍കേണ്ടതില്ലെന്ന് ഗവണ്‍മെന്റ് തീരുമാനിച്ചത് തെറ്റായിപ്പോയെന്നാണ് കമ്മറ്റിയുടെ അഭിപ്രായം. ഇത് പുനഃപരിശോധിച്ച് ഇരുവിഭാഗങ്ങള്‍ക്കും ആശ്വാസം കൊടുക്കാന്‍ വേണ്ട നടപടിയെടുക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. (ദേശാഭിമാനി 17.11. 73)

Tags: സംസ്ഥാനcpimmappila
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

പൂജയ്‌ക്കെന്ന പേരില്‍ മദ്യം നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചു, കുമളി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.