Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്പിള കലാപത്തിനിരയായ ഹിന്ദുക്കള്‍ക്ക് ആശ്വാസം നല്‍കണമെന്ന് സിപിഎം; 1973ലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പ്രമേയം പുറത്ത്

അച്ചുതമേനോന്‍ സര്‍ക്കാര്‍ മാപ്പിളക്കലാപകാരികള്‍ക്ക് രാഷ്‌ട്രീയപ്പെന്‍ഷന്‍ നല്‍കി ആദരിക്കാനെടുത്ത നീക്കത്തോടുള്ള പ്രതികരണമായാണ് സിപിഎം സംസ്ഥാനക്കമ്മറ്റി പ്രമേയം പാസാക്കിയത്. പ്രമേയം പൂര്‍ണരൂപത്തില്‍ 1973 നവംബര്‍ 17ന്റെ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 10:07 am IST
in Kerala

കൊച്ചി: മാപ്പിളക്കലാപത്തിന് ഇരകളായവര്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകണമെന്ന് സിപിഎം പ്രമേയം. 2021ലെ അല്ല 1973ലെ സിപിഎമ്മാണ് മാപ്പിളക്കലാപം വര്‍ഗീയമായി കലാശിച്ച ഒന്നാണെന്ന് വ്യക്തമാക്കിയത്. ഹിന്ദുവംശഹത്യയെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കാന്‍ സ്പീക്കറും സിപിഎമ്മും കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴാണ് 1973ല്‍ പാര്‍ട്ടി സ്റ്റേറ്റ് കമ്മറ്റി അംഗീകരിച്ച പ്രമേയം തിരിഞ്ഞുകുത്തുന്നത്.  

മാപ്പിളക്കലാപത്തിന്റെ വര്‍ഗീയസ്വഭാവം മറച്ചുവെച്ച് ഹിന്ദുക്കള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ മൂടിവെക്കാനുള്ള മുസ്ലീംലീഗ് നീക്കങ്ങള്‍ക്ക് അച്ചുതമേനോന്റെ നേതൃത്വത്തിലുള്ള വലത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു അന്ന് സിപിഎമ്മിന്റെ ആക്ഷേപം. മാപ്പിളക്കലാപം വര്‍ഗീയലഹളയായി മാറിയതോടെ നിരവധി ഹിന്ദുകുടുംബങ്ങള്‍ അക്രമത്തിനിരയായതായി സിപിഎം പ്രമേയം ചൂണ്ടിക്കാട്ടുന്നു.

അച്ചുതമേനോന്‍ സര്‍ക്കാര്‍ മാപ്പിളക്കലാപകാരികള്‍ക്ക് രാഷ്‌ട്രീയപ്പെന്‍ഷന്‍ നല്‍കി ആദരിക്കാനെടുത്ത നീക്കത്തോടുള്ള പ്രതികരണമായാണ് സിപിഎം സംസ്ഥാനക്കമ്മറ്റി പ്രമേയം പാസാക്കിയത്. പ്രമേയം പൂര്‍ണരൂപത്തില്‍ 1973 നവംബര്‍ 17ന്റെ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധികരിച്ചു.

‘ജന്മിവിരുദ്ധവും സാമ്രാജ്യവിരുദ്ധവുമായി തുടങ്ങി വര്‍ഗ്ഗീയമായി കലാശിച്ച ലഹളയുടെ ഫലമായി ആയിരക്കണക്കിന് മുസ്ലീം കുടുംബങ്ങള്‍ പലതരം മര്‍ദനങ്ങളും യാതനകളും അനുഭവിക്കുന്നതിനിടയായിട്ടുണ്ട്. അതിനുവരെ ഇടയാക്കിയത് മുഖ്യമായും അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികളാണ്. അതേ അവസരത്തില്‍ അതൊരു വര്‍ഗീയലഹളയായി മാറിയതിനെത്തുടര്‍ന്ന് നിരവധി ഹിന്ദുകുടുംബങ്ങള്‍ മുസ്ലീംലഹളക്കാരുടെ ആക്രമണത്തിന്നിരയായിട്ടുണ്ട്. ഇതിനാല്‍ ആദ്യത്തെ കൂട്ടരെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരെന്ന നിലയ്‌ക്ക് ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്നതോടൊപ്പം രണ്ടാമത്തെ കൂട്ടര്‍ക്ക് യാതൊരു ആശ്വാസവും നല്‍കേണ്ടതില്ലെന്ന് ഗവണ്‍മെന്റ് തീരുമാനിച്ചത് തെറ്റായിപ്പോയെന്നാണ് കമ്മറ്റിയുടെ അഭിപ്രായം. ഇത് പുനഃപരിശോധിച്ച് ഇരുവിഭാഗങ്ങള്‍ക്കും ആശ്വാസം കൊടുക്കാന്‍ വേണ്ട നടപടിയെടുക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. (ദേശാഭിമാനി 17.11. 73)

Tags: സംസ്ഥാനcpimmappila
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിന്‍ ഒരു ഗോളിന് മുന്നില്‍ 106ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് സ്പെയിനിനെ മുന്നിലെത്തിച്ചു

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.