Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരമനയില്‍ ജനിച്ച പ്രപഞ്ച വിജ്ഞാനീയത്തിലെ ശാസ്ത്ര നക്ഷത്രം

പതിനഞ്ചുവര്‍ഷം മുമ്പ് ഡിസംബര്‍ 15നു ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ടെക്‌സസ് സിംപോസിയത്തിനിടെയായിരുന്നു ആ പന്തയം. പ്രപഞ്ച വികാസത്തിന്റെ ഗതിവേഗത്തിനു മൂലകാരണമയ തമോര്‍ജം ഒരു പ്രാപഞ്ചിക സ്ഥിരാങ്കം (Cosmological Constant) തന്നെയാണെന്ന് തമോര്‍ജത്തെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ താണു പത്മനാഭന്‍ വാദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2021, 09:13 pm IST
in Kerala

2006 ഡിസംബര്‍ 15. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ പ്രപഞ്ചത്തിലെ തമോര്‍ജത്തെക്കുറിച്ച്  സിംപോസിയം. തമോര്‍ജം  കോസ്‌മോളജിക്കല്‍ കോണ്‍സ്റ്റന്റ് തന്നെയാണെന്നും പ്രപഞ്ച വികാസത്തിന്റെ ഗതിവേഗത്തിനു മൂലകാരണം  തമോര്‍ജം ആണെന്നും വാദിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍.  മറിച്ചുള്ള വാദം ഉണ്ടെങ്കില്‍ പന്തയത്തിനു വെല്ലുവിളിച്ചു.  വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് വന്നത് കേംബ്രിഡ്ജ് സര്‍വകാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി , ന്യൂസീലന്‍ഡ് കാന്റര്‍ബറി സര്‍വകലാശാലയിലെ പ്രപഞ്ചശാസ്ത്ര അധ്യപകനും തമോഗര്‍ത്ത ഗവേഷകനുമായ ഡേവിഡ് വില്‍ഷൈറായിരുന്നു. ഡേവിഡ് വില്‍ഷൈര്‍ ഏറ്റെടുത്തു. പറഞ്ഞ പത്തു  വര്‍ഷ കാലാവധിക്കുള്ളില്‍ ഇന്ത്യക്കാരന്റെ വാദങ്ങള്‍ തെറ്റാണെന്ന്  തെളിയിക്കാന്‍ സാധിക്കാതെ സിഡ്നിയില്‍ നടന്ന രാജ്യാന്തര സിംപോസിയത്തില്‍  താന്‍ പന്തയത്തില്‍ പരാജയപ്പെട്ടതായി ഡേവിഡ് വില്‍ഷെയര്‍ അറിയിച്ചു. ഒരു മലയാളിയായിരുന്നു ആ ഇന്ത്യക്കാരന്‍. താണു പത്മനാഭന്‍. ഇന്ന് അന്തരിച്ച പ്രപഞ്ച വിജ്ഞാനീയത്തില്‍ ലോകത്തെ മികച്ച ശാസ്ത്രജ്ഞരില്‍ ഒരാള്‍.

. തിരുവനന്തപുരം കരമന സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ മലയാളം മീഡിയത്തില്‍ പത്താം ക്ലാസ് വരെ പഠിച്ച സാധാരണക്കാരന്‍.  

1957 മാര്‍ച്ച് 10 ന് താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായാണ് താണു പത്മനാഭന്റെ ജനനം.  കരമന സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ മലയാളം മീഡിയത്തില്‍ പത്താം ക്ലാസ് വരെ പഠിച്ചു. തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിച്ചുവന്ന ‘ട്രിവാന്‍ഡ്രം സയന്‍സ് സൊസൈറ്റി’യില്‍ താണുവിനെ സജീവ അംഗമാക്കി. എന്‍സിഇആര്‍ടിയുടെ നാഷനല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷ  ജയിച്ചതോടെ ഭൗതികശാസ്ത്ര  പഠനത്തിലേക്കുള്ള പാത തെളിഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന്  ഭൗതികശാസ്ത്രത്തില്‍ ബിഎസ്സിയും  എംഎസ്സിയും.  ബിരുദകാലത്തു തന്നെ് ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചു. ബിരുദബിരുദാനന്തര കോഴ്‌സുകള്‍ ഒന്നാം റാങ്കോടെ പാസായി. എംഎസ്സിക്കു ശേഷം 1979 ല്‍ മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍നിന്നു പിഎച്ച്ഡി.

പ്രപഞ്ചത്തിന്റെ ഉത്ഭവവും പരിണാമവും, ഗുരുത്വാകര്‍ഷണ പ്രതിഭാസം, ക്വാണ്ടം ഫിസിക്‌സ് എന്നീ മേഖലകളിലെ ഗവേഷണവഴികളില്‍ മുന്നേറി. 1986-87-ല്‍ കേംബ്രിജ് സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായി.  ജ്യോതിശാസ്ത്രത്തില്‍ എണ്ണപ്പെട്ട പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം, വിദേശങ്ങളിലെ പതിനൊന്നോളം പ്രശസ്ത സര്‍വകലാശാലകളില്‍ വിസിറ്റിങ് സയന്റിസ്റ്റും റിസര്‍ച്ച് അസോഷ്യേറ്റും സീനിയര്‍ വിസിറ്റിങ് ഫെലോയും വിസിറ്റിങ് ഫാക്കല്‍റ്റിയുമായി.  പ്രപഞ്ച വിജ്ഞാനത്തില്‍ രാജ്യത്തെ എണ്ണപ്പെട്ട ഗവേഷക സ്ഥാപനം കൂടിയായ പുണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സില്‍ (ഐയുസിഎഎ) പ്രഫസറായിരിക്കെയാണ് അന്ത്യം.  

രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഇന്ത്യന്‍ ശാസ്ത്രലോകത്തെ ഉന്നത ബഹുമതിയായ ഭട്നഗര്‍ പുരസ്‌കാരം നേടി്. ആജീവനാന്ത ഗവേഷണ നേട്ടം പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉന്നത ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്രപുരസ്‌കാരത്തിന്  അര്‍ഹനായി.

പിഎച്ച്ഡിക്ക് ഒരു വര്‍ഷം ജൂനിയറായിരുന്ന വാസന്തിയാണ് ഭാര്യ. പത്മനാഭന്‍ രചിച്ച പല ശാസ്ത്രഗ്രന്ഥങ്ങളിലും വാസന്തിയും ഒപ്പംകൂടി. ‘ദ് ഡോന്‍ ഓഫ് സയന്‍സ്’ എന്ന ജനപ്രിയ ശാസ്ത്രഗന്ഥം ഇരുവരും ചേര്‍ന്നാണ് രചിച്ചത്. ഹംസയെന്ന ഏക മകളും മാതാപിതാക്കളെപ്പോലെ അസ്‌ട്രോഫിസിക്‌സിലാണ് പിഎച്ച്ഡി നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.