Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മത്സ്യ കണക്കെടുപ്പു പൂര്‍ത്തിയായി; വേമ്പനാട് കായലില്‍ കൊഞ്ചിന്റെ ലഭ്യത കുറയുന്നു, മത്സ്യ ശോഷണത്തിന് കാരണം ഒഴുകിയെത്തുന്ന വിഷവസ്തുക്കൾ

വെള്ളത്തിലെ ഓക്‌സിജന്റെ അളവ് 4 മുതല്‍ 5 പിപിഎം കാണേണ്ടിയിരുന്നിടത്ത് 2 മുതല്‍ 4 വരെയാണ് ഉള്ളത്.മത്സ്യത്തൊഴിലാളികളുടെ നിരീക്ഷണത്തില്‍ 2018ലെ പ്രളയത്താനുശേഷം ആറ്റുകൊഞ്ചിന്റെ ലഭ്യത വളരെ കുറഞ്ഞുവെന്നാണ് .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 12:55 pm IST
in Alappuzha
വേമ്പനാട് കായലിലെ മത്സ്യങ്ങളുടെ കണക്കെടുപ്പ് നടത്തുന്നു

വേമ്പനാട് കായലിലെ മത്സ്യങ്ങളുടെ കണക്കെടുപ്പ് നടത്തുന്നു

മുഹമ്മ: വേമ്പനാട്ട് കായലില്‍ മത്സ്യ കണക്കെടുപ്പു പൂര്‍ത്തിയായി. അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്റ് ദി എന്‍വിറോമെന്റ്, കമ്യുണിറ്റി എന്‍വയോണ്‍മെന്റല്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടന്നത്. പതിനാലു വര്‍ഷമായി നടക്കുന്ന മത്സ്യ കണക്കെടുപ്പ് തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്ക്-വടക്ക് ഭാഗങ്ങളിലായി പൊതു ജനപങ്കാളിത്വത്തോടെ പൂര്‍ത്തിയാക്കി.

ബണ്ടിന്റെ വടക്ക് പ്രദേശങ്ങളില്‍ നിന്ന് 92 ഇനം ചിറക് മത്സ്യ ഇനങ്ങളും എട്ട് ഇനം പുഴ മത്സ്യങ്ങളും ഉള്‍പ്പെടെ 100 ഓളം മത്സ്യ വിഭാഗങ്ങളെ കണ്ടെത്താനായി. ഈ ഇനത്തില്‍പ്പെട്ട 48 മത്സ്യ വിഭാഗങ്ങള്‍ ബണ്ടിന്റെ തെക്ക് ഭാഗത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 76 ഇനങ്ങളാണ് ഈ ഭാഗത്ത് നിന്നും കണ്ടെത്തിയത്. കരിമീനിന്റെ ലഭ്യത കൂടിയിട്ടുണ്ടെങ്കിലും കൊഞ്ചിന്റെ ലഭ്യത തീരെയില്ല. സൂചിക്കൊഴുവ, വറ്റ, തിരുത, കാളാഞ്ചി, ചെമ്പല്ലി എന്നിവ വടക്ക് ഭാഗത്തും ആ രകന്‍ ,വരാല്‍, കാരി, കല്ലേ മുട്ടി, പരല്‍ ഇനങ്ങള്‍ തെക്ക് കിഴക്കന്‍ ഭാഗത്തും സുലഭമായി കണ്ടെത്തി.പള്ളാത്തുരുത്തി ഭാഗത്ത് ആറ്റു വാളക്കുഞ്ഞുങ്ങളെയും ധാരാളമായി ഗവേഷകര്‍ കണ്ടെത്തി. വിദേശ വളര്‍ത്തുമത്സ്യങ്ങളായ കൂരിവാള, തിലോപ്പിയ, റെഡ് – ബെല്ലി എന്നി ഇനങ്ങളും വേമ്പനാടിന്റെ വിവിധ ഭാഗങ്ങളിലും കാണാനായി.

വെള്ളത്തിലെ ഓക്‌സിജന്റെ അളവ് 4 മുതല്‍ 5 പിപിഎം കാണേണ്ടിയിരുന്നിടത്ത് 2 മുതല്‍ 4 വരെയാണ് ഉള്ളത്.മത്സ്യത്തൊഴിലാളികളുടെ നിരീക്ഷണത്തില്‍ 2018ലെ പ്രളയത്താനുശേഷം ആറ്റുകൊഞ്ചിന്റെ ലഭ്യത വളരെ കുറഞ്ഞുവെന്നാണ് .

ഫിഷറീസ് വകുപ്പ് വിതരണം ചെയ്യുന്ന മത്സ്യ കുഞ്ഞുങ്ങള്‍ പൂ മീനല്ല. പുല്ലന്‍ ഇനത്തില്‍പ്പെട്ടതാണെന്നും തൊഴിലാളികള്‍ പറഞ്ഞു. കൂടാതെ കടമക്കുടി മുതല്‍ മുളവുകാടു വരെയുള്ള പ്രദേശങ്ങളില്‍ മത്സ്യ ശോഷണത്തിന് കാരണം ഫാക്ട് പോലുള്ള ഫാക്റ്ററികളില്‍ നിന്നും ഒഴുകി എത്തുന്ന വിഷവസ്തുക്കളാണെന്നും തൊഴിലാളികള്‍ പറഞ്ഞു.ഇവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇനിയും പഠനം ആവശ്യമാണെന്ന് ഏട്രീസീനിയര്‍ പ്രോഗ്രാം ഓഫീസര്‍ അനുരാധാകൃഷ്ണന്‍ വ്യക്തമാക്കി.

Tags: VembanadufishPrawn
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

Kerala

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

Kottayam

മത്സ്യക്കുഞ്ഞുങ്ങളില്ലാത്ത സര്‍ക്കാര്‍ മത്സ്യവിത്ത് ഫാം; പള്ളം ഗവ.മോഡല്‍ ഫിഷ് ഫാം തകര്‍ച്ചയിലേക്ക് . . .

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

പുതിയ വാര്‍ത്തകള്‍

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.