Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന് തലവേദനയായി ‘ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശ’ത്തിനായി ഹെറാത്തില്‍ സ്ത്രീകളുടെ പ്രതിഷേധം

പടിഞ്ഞാറന്‍ അഫ്ഗാനിലെ വികസിത നഗരപ്രദേശമായ ഹെറാത്തില്‍ താലിബാനെതിരെ സ്ത്രീകളുടെ പ്രതിഷേധം. പഠിക്കാനും ജോലിയെടുക്കാനും സ്ത്രീകളെ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു താലിബാനെതിരായ സ്ത്രീകളുടെ പരസ്യ പ്രകടനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2021, 04:47 pm IST
in World

ഹെറാത്ത്: പടിഞ്ഞാറന്‍ അഫ്ഗാനിലെ വികസിത നഗരപ്രദേശമായ ഹെറാത്തില്‍ താലിബാനെതിരെ സ്ത്രീകളുടെ പ്രതിഷേധം. പഠിക്കാനും ജോലിയെടുക്കാനും സ്ത്രീകളെ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു താലിബാനെതിരായ സ്ത്രീകളുടെ പരസ്യ പ്രകടനം.

പ്രകടനത്തില്‍ ഡസന്‍കണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. ജോലിചെയ്യാനുള്ള സ്ത്രീകളുടെ അവകാശത്തിന്റെ കാര്യത്തില്‍ താലിബാന്റെ കയ്യില്‍ നിന്നും ഉത്തരമൊന്നും ലഭിക്കാത്തതിനാലാണ് സമരം വേണ്ടി വന്നതെന്ന് അതിന് നേതൃത്വം നല്‍കിയ മരിയം ഇബ്രാം പറഞ്ഞു. 24 കാരിയായ മറിയം ഇബ്രാമിനോടും മറ്റ് സ്ത്രീകളോടും ജോലിക്ക് വരരുതെന്ന് അവര്‍ ജോലിചെയ്തുകൊണ്ടിരുന്ന ഒഫീസുകള്‍ അറിയിച്ചിരുന്നു. ഇതായിരുന്നു പ്രതിഷേധപ്രകടനത്തിലേക്കെത്തിച്ചത്. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരമാണ് ഹെറാത്ത്.

പല തവണ താലിബാന്‍ നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തില്‍ താലിബാന്‍ തീരുമാനമൊന്നും എടുക്കാത്തതിനാലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഇബ്രാം പറഞ്ഞു.

‘ഞങ്ങള്‍ താലിബാന്‍ നേതാക്കളുമായി സംസാരിക്കാന്‍ ശ്രമിച്ചു. 20 വര്‍ഷം മുമ്പുള്ള താലിബാനല്ലാതെ അവിടെ മറ്റാരെയും കാണാന്‍ സാധിച്ചില്ല. അവരില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല,’ ഇബ്രാം പ്രതികരിക്കുന്നു. ‘ഒരു മാസം മുമ്പ് താലിബാന്‍ അധികാരം ഏറ്റെടുത്ത ശേഷം താലിബാന്‍ നേതൃത്വം സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുമെന്നും വിദ്യാഭ്യാസം നടത്താന്‍ അനുവദിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍  പഴയ താലിബാന്‍ ഭരണം തന്നെ തിരിച്ചുവരുമെന്നാണ് ഭയപ്പെടുന്നത്,’ ഇബ്രാം ആശങ്കപ്പെടുന്നു.

തങ്ങള്‍ പൊലീസ് മേധാവിയുള്‍പ്പെടെ പല താലിബാന്‍ നേതാക്കളുമായി സംസാരിച്ചെന്നും ഇബ്രാം പറയുന്നു. ‘പഴയ അഫ്ഗാന്‍ സര്‍ക്കാരിനെ നിങ്ങള്‍ മാറ്റി. പക്ഷെ നിങ്ങള്‍ ഞങ്ങളുടെ ജനാധിപത്യവും തൂത്തുകളഞ്ഞു. പക്ഷെ ഇതിന്റെ സ്ഥാനത്ത് എന്താണ് നിങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്?’- ഇബ്രാം ചോദിക്കുന്നു.

ഡസന്‍ കണക്കിന് സ്ത്രീകള്‍ അഫ്ഗാനിലെ ഹെറാത്തില്‍ നടത്തിയ പ്രകടനത്തിന്റെ ചിത്രങ്ങള്‍ സെഹ്‌റ റാഹിമി എന്ന ടോളോ ന്യൂസ് റിപ്പോര്‍ട്ടര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. താലിബാന്‍ അധികാരമേറ്റെടുത്ത ശേഷം അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ നടന്ന ആദ്യത്തെ തുറന്ന സമരമാണിതെന്നും സഹ്‌റ റഹീമി പറയുന്നു.

പഴയ അഫ്ഗാന്‍ ഭരണം അഴിമതി നിറഞ്ഞതാണെന്ന താലിബാന്റെ വിമര്‍ശനത്തോട് യോജിക്കുന്നതായി സ്ത്രീസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇബ്രാം പറയുന്നു. ‘പക്ഷെ അറിയേണ്ടത് എന്താണാണ് സ്ത്രീകള്‍ക്ക് താലിബാന്‍ വാഗ്ദാനം ചെയ്യുന്നത് എന്നാണ്,’- അല്‍ ജസീറയുമായുള്ള അഭിമുഖത്തില്‍ ഇബ്രാം പറയുന്നു.

താലിബാന്റെ നേതൃത്വത്തിലുള്ള ഭാവി സര്‍ക്കാരില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമുണ്ടായിരിക്കില്ലെന്ന താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായിയുടെ അഭിപ്രായപ്രകടനമാണ് ഹെറാത്തില്‍ സ്ത്രീകള്‍ പൊടുന്നനെ സംഘടിക്കാനും സമരം ചെയ്യാനും ഇടയാക്കിയത്.  ‘സ്ത്രീകളില്ലാത്ത ഒരു സര്‍ക്കാര്‍ ഒരിക്കലും നീണ്ടകാലം നിലനില്‍ക്കില്ല. ഞങ്ങള്‍ സ്ത്രീകളുടെ അവകാശം മാത്രമാണ് ചോദിക്കുന്നത്,’ ഇബ്രാം പറയുന്നു.

Tags: അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിതാലിബാന്‍ വിരുദ്ധ സേനwomenതാലിബാന്‍ സംഗീതനിരോധനംനിര്‍മാണ പ്രവര്‍ത്തനംwomen empowermentതാലിബാന്‍women educationടോളോ ന്യൂസ്സ്ത്രീ പീഢനംതാലിബാന്‍ ശാസന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

Kerala

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

Kerala

പിഎം ശ്രീയില്‍ യുഡിഎഫ് നിലപാട് മാറിയതെങ്ങനെയെന്ന് പിണറായി വിജയന്‍,പുതിയ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചാല്‍ മാത്രമെ പദ്ധതി മുന്നോട്ട് പോകൂ

Kerala

പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ക്ക് പണം കൊടുത്ത് യാത്രചെയ്യാനാവില്ലെന്ന് ഗതാഗത മന്ത്രി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.