Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മാപ്പിള കലാപത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ അംഗീകരിച്ചിട്ടുണ്ട്’; കുമാരനാശാനെ തള്ളി, വാരിയംകുന്നനെ വീണ്ടും പുകഴ്‌ത്തി സ്പീക്കര്‍ രാജേഷ്

സ്വാതന്ത്ര്യ സമരം ബ്രട്ടീഷുകാര്‍ക്കെതിരാണെങ്കില്‍ മലബാര്‍ കാലാപവും സ്വാതന്ത്ര്യ സമരം തന്നെ. കൊളോണിയല്‍ ചരിത്രകാരന്‍മാര്‍ മനപൂര്‍വ്വം മലബാര്‍ കലാപത്തെ മാപ്പിള ലഹള എന്നാക്കുകയായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. തിരുവനന്തപുരം നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപവും ചര്‍ച്ച ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സ്പീക്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 10:36 pm IST
in Kerala

തിരുവനന്തപുരം: മാപ്പിളക്കലാപം വര്‍ഗീയ കലാപമല്ലെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി സ്വാതന്ത്ര്യ സമര സേനാനി തന്നെയെന്നും ആവര്‍ത്തിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. സ്വാതന്ത്ര്യ സമരം ബ്രട്ടീഷുകാര്‍ക്കെതിരാണെങ്കില്‍ മലബാര്‍ കാലാപവും സ്വാതന്ത്ര്യ സമരം തന്നെ. കൊളോണിയല്‍ ചരിത്രകാരന്‍മാര്‍  മനപൂര്‍വ്വം മലബാര്‍ കലാപത്തെ മാപ്പിള ലഹള എന്നാക്കുകയായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. തിരുവനന്തപുരം നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപവും ചര്‍ച്ച ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സ്പീക്കര്‍.

ചരിത്രത്തില്‍ ഭഗത് സിങ്ങിന് നല്‍കുന്ന സ്ഥാനം തന്നെയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും നല്‍കുന്നത്. 1857ന് ശേഷം ബ്രട്ടീഷ്‌കാര്‍ക്കെതിരെ നടന്ന ഏറ്റവും വലിയ സമരമായിരുന്നു മലബാര്‍ കലാപം. ചരിത്രകാരന്‍മാര്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. മലബാറിലെ സവര്‍ണ്ണ ഹിന്ദുക്കളാണ് ജന്മിമാര്‍ എന്ന് അറിയപ്പെട്ടിരുന്നത്. 

മാപ്പിളകള്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരുമായിരുന്നു. ജന്മിമാര്‍ പ്രവര്‍ത്തിച്ചിരുന്നത് സര്‍ക്കാരിന്റെ ഭാഗമായിട്ടായിരുന്നു. അതായത് ബ്രട്ടീഷുകാര്‍ക്ക് വേണ്ടി. ഇവര്‍ ചെയ്ത തെറ്റുകളെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ മാപ്പിളകള്‍ തടഞ്ഞു. ഇത് സര്‍ക്കാരിനെതിരെയുള്ള സമരമായതിനാല്‍ വര്‍ഗ്ഗീയ കലാപം എന്ന് പറയാന്‍ സാധിക്കില്ല. ബ്രിട്ടീഷുകാര്‍ക്കും ജന്മിത്വത്തിനും എതിരായ സമരമാണെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ ഇതിനെ അംഗീകരിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.

കുമാരനാശാന്റെ ദുരവസ്ഥയിലെ ഒരു വരിയെ കൂട്ടുപിടിച്ചാണ് മലബാര്‍ കലാപത്തെ വര്‍ഗ്ഗീയ കലാപമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. കുമാരനാശാന്‍ പോലും ഇത്ര ദുരവസ്ഥ ഉണ്ടാകുമെന്ന് വിചാരിച്ചു കാണില്ല. എല്‍.കെ. അദ്വാനി പാകിസ്ഥാനില്‍ പോയി ജിന്നയുടെ ശവകുടീരം സന്ദര്‍ശിച്ച് ജിന്ന മഹാനായ മതനിരപേക്ഷ വാദിയെന്ന് പറഞ്ഞ്  സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട്. ദ്വിരാഷ്‌ട്രത്തിന് വേണ്ടി വാദിച്ച ജിന്നയെ പുകഴ്‌ത്താം എന്നാല്‍ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി പ്രവര്‍ത്തിച്ച വാരിയംകുന്നനെ വര്‍ഗ്ഗീയ വാദിയെന്ന് ചിത്രീകരിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു.  എം.എം. ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ഡോ. എം.ആര്‍. തമ്പാന്‍, സി.പി.ജോണ്‍, നസീല്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: keralaRajeshMappila Lahala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പുതിയ വാര്‍ത്തകള്‍

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.