Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎംഎംഎല്ലിലേത് ‘ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്’; കമ്പനി ചട്ടങ്ങള്‍ കാറ്റില്‍ പറത്തുന്നു; നേതൃത്വം നല്‍ക്കുന്നത് സിഐടിയു നേതാവ്

കമ്പനി ചട്ടപ്രകാരം മേല്‍പ്പറഞ്ഞ കണക്ക് വച്ച് ജോലിയില്‍ കയറി 16 വര്‍ഷം കഴിയണം അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസറാകാന്‍. എന്നാല്‍, ഈ കടമ്പകളൊന്നും കടക്കാതെ സിഐടിയു നേതാവും സിപിഎം നേതൃത്വവും ഇടപെട്ട് 'ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്' നടത്തി പിന്‍വാതില്‍ വഴി ഓഫീസര്‍ നിയമനം നടത്തുകയാണ് രീതി. ഇത്തരത്തില്‍ ആറ് വര്‍ഷം മാത്രം സര്‍വീസുള്ളവരെ വന്‍തുക കോഴ വാങ്ങിയാണ് ഒറ്റയടിക്ക് ഓഫീസര്‍ പദവി നല്കുന്നത്. 22 വര്‍ഷമായി മെയ്ന്റനന്‍സിലും അക്കൗണ്ട്‌സിലും എ ഗ്രേഡ് ആയിട്ടും പ്രമോഷന്‍ ലഭിക്കാത്ത പതിനഞ്ചോളം ജീവനക്കാര്‍ നിലവിലുണ്ട്. ഇവരെയെല്ലാം കടത്തിവെട്ടിയാണ് പുതിയ നിയമന നീക്കം.

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Aug 11, 2021, 11:41 am IST
in Kerala

കൊല്ലം: ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തി കെഎംഎംഎല്ലില്‍ നടക്കുന്നത് സിഐടിയു നേതാവിന്റെ നേതൃത്വത്തിലുള്ള ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്. ജോലിയില്‍ പ്രവേശിച്ചാല്‍ നാല് വര്‍ഷം കഴിയുമ്പോള്‍ സി ഗ്രേഡും, എട്ട് വര്‍ഷം കഴിയുമ്പോള്‍ ബി ഗ്രേഡും 12 വര്‍ഷം കഴിയുമ്പോള്‍ എ ഗ്രേഡും ലഭിക്കും. പിന്നീട് നാല് വര്‍ഷം കൂടി കഴിഞ്ഞാലേ ഓഫീസര്‍ തസ്തിക ലഭിക്കൂ.

കമ്പനി ചട്ടപ്രകാരം മേല്‍പ്പറഞ്ഞ കണക്ക് വച്ച് ജോലിയില്‍ കയറി 16 വര്‍ഷം കഴിയണം അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസറാകാന്‍. എന്നാല്‍, ഈ കടമ്പകളൊന്നും കടക്കാതെ സിഐടിയു നേതാവും സിപിഎം നേതൃത്വവും ഇടപെട്ട് ‘ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്’ നടത്തി പിന്‍വാതില്‍ വഴി ഓഫീസര്‍  നിയമനം നടത്തുകയാണ് രീതി. ഇത്തരത്തില്‍ ആറ് വര്‍ഷം മാത്രം സര്‍വീസുള്ളവരെ വന്‍തുക കോഴ വാങ്ങിയാണ് ഒറ്റയടിക്ക് ഓഫീസര്‍ പദവി നല്കുന്നത്. 22 വര്‍ഷമായി മെയ്ന്റനന്‍സിലും അക്കൗണ്ട്‌സിലും എ ഗ്രേഡ് ആയിട്ടും പ്രമോഷന്‍ ലഭിക്കാത്ത പതിനഞ്ചോളം ജീവനക്കാര്‍ നിലവിലുണ്ട്. ഇവരെയെല്ലാം കടത്തിവെട്ടിയാണ് പുതിയ നിയമന നീക്കം.

ഈ അഴിമതിക്കെല്ലാം നേതൃത്വം നല്കുന്ന കമ്പനിയിലെ യൂണിയന്‍ നേതാവ് എ ഗ്രേഡായി പ്രമോഷന് അര്‍ഹനായെങ്കിലും ഓഫീസര്‍ തസ്തികയില്‍ പ്രവേശിക്കാതെ മാറിനില്ക്കുകയാണ്. ഓഫീസറായാല്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്താന്‍ നിലവിലുള്ള കമ്പനി നിയമം അനുസരിച്ച് അനുവദനീയമല്ല. കമ്പനിയില്‍ നിന്നും ജീവനക്കാരില്‍ നിന്നും യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ തുകയാണ് യൂണിയന്‍ നേതാവ് പിരിച്ചെടുക്കുന്നത്. ഇത് നേരെ ചെന്നെത്തുന്നത് സിപിഎം ജില്ലാ നേതാവിന്റെ പക്കലും. യൂണിയന്‍ നേതാവ് വെറും ഏജന്റുമാത്രമാണെന്നും പിന്നില്‍ ജില്ലാ സെക്രട്ടറി അടക്കമുള്ള വമ്പന്മാരാണെന്നും ആക്ഷേപമുണ്ട്.

2018ല്‍ മാനേജ്‌മെന്റ് ട്രെയ്‌നി തസ്തികയില്‍ ഒന്നാം റാങ്കുകാരിയെ തള്ളി താഴെയുള്ള റാങ്ക്കാരിയെ നിയമിച്ചത് വിവാദമായിരുന്നു. എഴുത്തുപരീക്ഷയിലും ഗ്രൂപ്പ് ഡിസ്‌കഷനിലും ഒന്നാം റാങ്കിലെത്തിയ നയന.എസ്.രാജീവ് ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.  

അന്ന് കെഎംഎംഎല്‍ എംഡി ഒന്നാം പ്രതിയും സിഐടിയു യൂണിയന്‍ സെക്രട്ടറി രണ്ടാം പ്രതിയുമായാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്കിയത്. നിയമനത്തിലെ കൃത്രിമം ബോധ്യപ്പെട്ട കോടതി അനധികൃതമായി നിയമനം നേടിയ ജീവനക്കാരിയുടെ ആനുകൂല്യം തടഞ്ഞുവയ്‌ക്കാന്‍ ഉത്തരവിട്ടു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

Tags: cpmസിഐടിയുKMML
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.