Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎംഎംഎല്ലിലേത് ‘ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്’; കമ്പനി ചട്ടങ്ങള്‍ കാറ്റില്‍ പറത്തുന്നു; നേതൃത്വം നല്‍ക്കുന്നത് സിഐടിയു നേതാവ്

കമ്പനി ചട്ടപ്രകാരം മേല്‍പ്പറഞ്ഞ കണക്ക് വച്ച് ജോലിയില്‍ കയറി 16 വര്‍ഷം കഴിയണം അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസറാകാന്‍. എന്നാല്‍, ഈ കടമ്പകളൊന്നും കടക്കാതെ സിഐടിയു നേതാവും സിപിഎം നേതൃത്വവും ഇടപെട്ട് 'ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്' നടത്തി പിന്‍വാതില്‍ വഴി ഓഫീസര്‍ നിയമനം നടത്തുകയാണ് രീതി. ഇത്തരത്തില്‍ ആറ് വര്‍ഷം മാത്രം സര്‍വീസുള്ളവരെ വന്‍തുക കോഴ വാങ്ങിയാണ് ഒറ്റയടിക്ക് ഓഫീസര്‍ പദവി നല്കുന്നത്. 22 വര്‍ഷമായി മെയ്ന്റനന്‍സിലും അക്കൗണ്ട്‌സിലും എ ഗ്രേഡ് ആയിട്ടും പ്രമോഷന്‍ ലഭിക്കാത്ത പതിനഞ്ചോളം ജീവനക്കാര്‍ നിലവിലുണ്ട്. ഇവരെയെല്ലാം കടത്തിവെട്ടിയാണ് പുതിയ നിയമന നീക്കം.

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Aug 11, 2021, 11:41 am IST
in Kerala

കൊല്ലം: ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തി കെഎംഎംഎല്ലില്‍ നടക്കുന്നത് സിഐടിയു നേതാവിന്റെ നേതൃത്വത്തിലുള്ള ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്. ജോലിയില്‍ പ്രവേശിച്ചാല്‍ നാല് വര്‍ഷം കഴിയുമ്പോള്‍ സി ഗ്രേഡും, എട്ട് വര്‍ഷം കഴിയുമ്പോള്‍ ബി ഗ്രേഡും 12 വര്‍ഷം കഴിയുമ്പോള്‍ എ ഗ്രേഡും ലഭിക്കും. പിന്നീട് നാല് വര്‍ഷം കൂടി കഴിഞ്ഞാലേ ഓഫീസര്‍ തസ്തിക ലഭിക്കൂ.

കമ്പനി ചട്ടപ്രകാരം മേല്‍പ്പറഞ്ഞ കണക്ക് വച്ച് ജോലിയില്‍ കയറി 16 വര്‍ഷം കഴിയണം അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസറാകാന്‍. എന്നാല്‍, ഈ കടമ്പകളൊന്നും കടക്കാതെ സിഐടിയു നേതാവും സിപിഎം നേതൃത്വവും ഇടപെട്ട് ‘ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്’ നടത്തി പിന്‍വാതില്‍ വഴി ഓഫീസര്‍  നിയമനം നടത്തുകയാണ് രീതി. ഇത്തരത്തില്‍ ആറ് വര്‍ഷം മാത്രം സര്‍വീസുള്ളവരെ വന്‍തുക കോഴ വാങ്ങിയാണ് ഒറ്റയടിക്ക് ഓഫീസര്‍ പദവി നല്കുന്നത്. 22 വര്‍ഷമായി മെയ്ന്റനന്‍സിലും അക്കൗണ്ട്‌സിലും എ ഗ്രേഡ് ആയിട്ടും പ്രമോഷന്‍ ലഭിക്കാത്ത പതിനഞ്ചോളം ജീവനക്കാര്‍ നിലവിലുണ്ട്. ഇവരെയെല്ലാം കടത്തിവെട്ടിയാണ് പുതിയ നിയമന നീക്കം.

ഈ അഴിമതിക്കെല്ലാം നേതൃത്വം നല്കുന്ന കമ്പനിയിലെ യൂണിയന്‍ നേതാവ് എ ഗ്രേഡായി പ്രമോഷന് അര്‍ഹനായെങ്കിലും ഓഫീസര്‍ തസ്തികയില്‍ പ്രവേശിക്കാതെ മാറിനില്ക്കുകയാണ്. ഓഫീസറായാല്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്താന്‍ നിലവിലുള്ള കമ്പനി നിയമം അനുസരിച്ച് അനുവദനീയമല്ല. കമ്പനിയില്‍ നിന്നും ജീവനക്കാരില്‍ നിന്നും യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ തുകയാണ് യൂണിയന്‍ നേതാവ് പിരിച്ചെടുക്കുന്നത്. ഇത് നേരെ ചെന്നെത്തുന്നത് സിപിഎം ജില്ലാ നേതാവിന്റെ പക്കലും. യൂണിയന്‍ നേതാവ് വെറും ഏജന്റുമാത്രമാണെന്നും പിന്നില്‍ ജില്ലാ സെക്രട്ടറി അടക്കമുള്ള വമ്പന്മാരാണെന്നും ആക്ഷേപമുണ്ട്.

2018ല്‍ മാനേജ്‌മെന്റ് ട്രെയ്‌നി തസ്തികയില്‍ ഒന്നാം റാങ്കുകാരിയെ തള്ളി താഴെയുള്ള റാങ്ക്കാരിയെ നിയമിച്ചത് വിവാദമായിരുന്നു. എഴുത്തുപരീക്ഷയിലും ഗ്രൂപ്പ് ഡിസ്‌കഷനിലും ഒന്നാം റാങ്കിലെത്തിയ നയന.എസ്.രാജീവ് ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.  

അന്ന് കെഎംഎംഎല്‍ എംഡി ഒന്നാം പ്രതിയും സിഐടിയു യൂണിയന്‍ സെക്രട്ടറി രണ്ടാം പ്രതിയുമായാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്കിയത്. നിയമനത്തിലെ കൃത്രിമം ബോധ്യപ്പെട്ട കോടതി അനധികൃതമായി നിയമനം നേടിയ ജീവനക്കാരിയുടെ ആനുകൂല്യം തടഞ്ഞുവയ്‌ക്കാന്‍ ഉത്തരവിട്ടു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

Tags: cpmസിഐടിയുKMML
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

പുതിയ വാര്‍ത്തകള്‍

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.