Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎംഎംഎല്ലിലേത് ‘ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്’; കമ്പനി ചട്ടങ്ങള്‍ കാറ്റില്‍ പറത്തുന്നു; നേതൃത്വം നല്‍ക്കുന്നത് സിഐടിയു നേതാവ്

കമ്പനി ചട്ടപ്രകാരം മേല്‍പ്പറഞ്ഞ കണക്ക് വച്ച് ജോലിയില്‍ കയറി 16 വര്‍ഷം കഴിയണം അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസറാകാന്‍. എന്നാല്‍, ഈ കടമ്പകളൊന്നും കടക്കാതെ സിഐടിയു നേതാവും സിപിഎം നേതൃത്വവും ഇടപെട്ട് 'ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്' നടത്തി പിന്‍വാതില്‍ വഴി ഓഫീസര്‍ നിയമനം നടത്തുകയാണ് രീതി. ഇത്തരത്തില്‍ ആറ് വര്‍ഷം മാത്രം സര്‍വീസുള്ളവരെ വന്‍തുക കോഴ വാങ്ങിയാണ് ഒറ്റയടിക്ക് ഓഫീസര്‍ പദവി നല്കുന്നത്. 22 വര്‍ഷമായി മെയ്ന്റനന്‍സിലും അക്കൗണ്ട്‌സിലും എ ഗ്രേഡ് ആയിട്ടും പ്രമോഷന്‍ ലഭിക്കാത്ത പതിനഞ്ചോളം ജീവനക്കാര്‍ നിലവിലുണ്ട്. ഇവരെയെല്ലാം കടത്തിവെട്ടിയാണ് പുതിയ നിയമന നീക്കം.

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Aug 11, 2021, 11:41 am IST
inKerala

കൊല്ലം: ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തി കെഎംഎംഎല്ലില്‍ നടക്കുന്നത് സിഐടിയു നേതാവിന്റെ നേതൃത്വത്തിലുള്ള ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്. ജോലിയില്‍ പ്രവേശിച്ചാല്‍ നാല് വര്‍ഷം കഴിയുമ്പോള്‍ സി ഗ്രേഡും, എട്ട് വര്‍ഷം കഴിയുമ്പോള്‍ ബി ഗ്രേഡും 12 വര്‍ഷം കഴിയുമ്പോള്‍ എ ഗ്രേഡും ലഭിക്കും. പിന്നീട് നാല് വര്‍ഷം കൂടി കഴിഞ്ഞാലേ ഓഫീസര്‍ തസ്തിക ലഭിക്കൂ.

കമ്പനി ചട്ടപ്രകാരം മേല്‍പ്പറഞ്ഞ കണക്ക് വച്ച് ജോലിയില്‍ കയറി 16 വര്‍ഷം കഴിയണം അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസറാകാന്‍. എന്നാല്‍, ഈ കടമ്പകളൊന്നും കടക്കാതെ സിഐടിയു നേതാവും സിപിഎം നേതൃത്വവും ഇടപെട്ട് ‘ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്’ നടത്തി പിന്‍വാതില്‍ വഴി ഓഫീസര്‍  നിയമനം നടത്തുകയാണ് രീതി. ഇത്തരത്തില്‍ ആറ് വര്‍ഷം മാത്രം സര്‍വീസുള്ളവരെ വന്‍തുക കോഴ വാങ്ങിയാണ് ഒറ്റയടിക്ക് ഓഫീസര്‍ പദവി നല്കുന്നത്. 22 വര്‍ഷമായി മെയ്ന്റനന്‍സിലും അക്കൗണ്ട്‌സിലും എ ഗ്രേഡ് ആയിട്ടും പ്രമോഷന്‍ ലഭിക്കാത്ത പതിനഞ്ചോളം ജീവനക്കാര്‍ നിലവിലുണ്ട്. ഇവരെയെല്ലാം കടത്തിവെട്ടിയാണ് പുതിയ നിയമന നീക്കം.

ഈ അഴിമതിക്കെല്ലാം നേതൃത്വം നല്കുന്ന കമ്പനിയിലെ യൂണിയന്‍ നേതാവ് എ ഗ്രേഡായി പ്രമോഷന് അര്‍ഹനായെങ്കിലും ഓഫീസര്‍ തസ്തികയില്‍ പ്രവേശിക്കാതെ മാറിനില്ക്കുകയാണ്. ഓഫീസറായാല്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്താന്‍ നിലവിലുള്ള കമ്പനി നിയമം അനുസരിച്ച് അനുവദനീയമല്ല. കമ്പനിയില്‍ നിന്നും ജീവനക്കാരില്‍ നിന്നും യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ തുകയാണ് യൂണിയന്‍ നേതാവ് പിരിച്ചെടുക്കുന്നത്. ഇത് നേരെ ചെന്നെത്തുന്നത് സിപിഎം ജില്ലാ നേതാവിന്റെ പക്കലും. യൂണിയന്‍ നേതാവ് വെറും ഏജന്റുമാത്രമാണെന്നും പിന്നില്‍ ജില്ലാ സെക്രട്ടറി അടക്കമുള്ള വമ്പന്മാരാണെന്നും ആക്ഷേപമുണ്ട്.

2018ല്‍ മാനേജ്‌മെന്റ് ട്രെയ്‌നി തസ്തികയില്‍ ഒന്നാം റാങ്കുകാരിയെ തള്ളി താഴെയുള്ള റാങ്ക്കാരിയെ നിയമിച്ചത് വിവാദമായിരുന്നു. എഴുത്തുപരീക്ഷയിലും ഗ്രൂപ്പ് ഡിസ്‌കഷനിലും ഒന്നാം റാങ്കിലെത്തിയ നയന.എസ്.രാജീവ് ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.  

അന്ന് കെഎംഎംഎല്‍ എംഡി ഒന്നാം പ്രതിയും സിഐടിയു യൂണിയന്‍ സെക്രട്ടറി രണ്ടാം പ്രതിയുമായാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്കിയത്. നിയമനത്തിലെ കൃത്രിമം ബോധ്യപ്പെട്ട കോടതി അനധികൃതമായി നിയമനം നേടിയ ജീവനക്കാരിയുടെ ആനുകൂല്യം തടഞ്ഞുവയ്‌ക്കാന്‍ ഉത്തരവിട്ടു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

Tags: സിഐടിയുKMMLcpm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.