Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടി-90 ഭീഷ്മ ടാങ്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണ തന്ത്രങ്ങള്‍ കാഴ്ചവെച്ച് ഇന്ത്യന്‍ സേന കിഴക്കന്‍ ലഡാക്കില്‍; വലിയ സേനാസന്നാഹവുമായി ഇന്ത്യയും ചൈനയും

കിഴക്കന്‍ ലഡാക്കില്‍ 14,000 അടി ഉയരത്തില്‍ ടി-90 ഭീഷ്മ ടാങ്കുകളുടെ ആക്രമണതന്ത്രങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെച്ച് ഇന്ത്യന്‍ കരസേന. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയ്‌ക്കടുത്ത് (എല്‍എസി) ചൈന കൂടുതല്‍ പട്ടാളക്കാരെ വിന്യസിച്ചതോടെയാണ് ഇന്ത്യയും ഇവിടെ കൂടുതല്‍ പട്ടാളക്കാരെ ഇവിടെ നിയോഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2021, 04:20 pm IST
in India

ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ 14,000 അടി ഉയരത്തില്‍ ടി-90 ഭീഷ്മ ടാങ്കുകളുടെ ആക്രമണതന്ത്രങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെച്ച് ഇന്ത്യന്‍ കരസേന. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയ്‌ക്കടുത്ത് (എല്‍എസി) ചൈന കൂടുതല്‍ പട്ടാളക്കാരെ വിന്യസിച്ചതോടെയാണ് ഇന്ത്യയും ഇവിടെ കൂടുതല്‍ പട്ടാളക്കാരെ ഇവിടെ നിയോഗിച്ചത്.

റഷ്യയിലെ മൂന്നാം തലമുറയില്‍പ്പെട്ട യുദ്ധടാങ്കാണ് ടി-90. നാവിക സേനയ്‌ക്കും കരസേനയ്‌ക്കും സേവനമെത്തിക്കാന്‍ സാധിക്കുന്ന ടാങ്കുകളാണ് ഇവ. 125 എംഎം 2എ46 മെയിന്‍ ഗണ്ണുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. 1എ45ടി ഫയര്‍ കണ്‍ട്രോള്‍ സംവിധാനവുമുണ്ട്. സ്റ്റീലും മറ്റും ഉപയോഗിച്ചുള്ള സുരക്ഷാകവചവും ഇതിനുണ്ട്.

ഉയര്‍ന്ന ഭൂനിരപ്പില്‍ ടി-90 ഭീഷ്മ ടാങ്കുകള്‍ ആക്രമണ നീക്കങ്ങളും യുദ്ധതന്ത്രങ്ങളും പരിശീലിക്കുന്നതിന്റെ വീഡിയോകള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ പങ്കുവെച്ചു.

ഗോഗ്രയില്‍ നിന്നും സൈനികരെ ഇന്ത്യയും ചൈനയും പിന്‍വലിച്ചെങ്കിലും കിഴക്കന്‍ ലഡാക്കില്‍ ഇരുരാജ്യങ്ങളും വര്‍ധിച്ച സേനാസന്നാഹവുമായി നിലയുറപ്പിച്ചിരിക്കുകയാണ്. പട്ടാളക്കാരുടെ രണ്ട് ഫുള്‍ ഡിവിഷനുകള്‍ക്ക് പുറമെ മറ്റ് അധിക സായുധയൂണിറ്റുകളും ഇവിടെ ഉണ്ട്. ഏത് നിമിഷവും ഒരു യുദ്ധസാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പെന്നോണമാണ് ആധുനിക ആയുധങ്ങളുടെ അകമ്പടിയോടെ ഇന്ത്യന്‍ സേന കിഴക്കന്‍ ലഡാക്കില്‍ ഒരുങ്ങിനില്‍ക്കുന്നത്.

ടി-90, ടി-72 എന്നീ ഉയര്‍ന്ന ഭൂനിരപ്പില്‍ യുദ്ധം ചെയ്യാവുന്ന ആധുനിക യുദ്ധടാങ്കുകള്‍ ഇന്ത്യന്‍ കരസേന വലിയ തോതില്‍ സജ്ജീകരിച്ചിരിക്കുകയാണ് കിഴക്കന്‍ ലഡാക്കില്‍. ജമ്മു കശ്മീരില്‍ നിന്നുള്ള 15,000 തീവ്രവാദവിരുദ്ധ സേനാസംഘത്തെയാണ് ഇപ്പോള്‍ കിഴക്കന്‍ലഡാക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്.

നേരത്തെ യുദ്ധസാഹചര്യം ഉരുണ്ടുകൂടിയപ്പോള്‍ ഇന്ത്യന്‍ കരസേനയുടെ 17 മൗണ്ടെയ്ന്‍ സ്‌ട്രൈക്ക് കോര്‍പ്‌സും 10,000 അധിക പട്ടാളസംഘവും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിലകൊണ്ടിരുന്നു. യുദ്ധമുണ്ടായാല്‍ ചൈനയ്‌ക്കെതിരെ പൊരുതാനാണ് ഇത്രയും സേനയെ അന്ന് സജ്ജീകരിച്ചിരുന്നത്. എന്നാല്‍ അന്ന് യുദ്ധം ഒഴിവായി.

Tags: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംലഡാക്ക്Indo China Warടി-90 ഭീഷ്മ ടാങ്കുകള്‍chinaattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

പുതിയ വാര്‍ത്തകള്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.